Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

ആരാധകരെ ഏപ്രിൽ ഫൂളാക്കി നോക്കിയ.


ഈ ഏപ്രിൽ ഫൂൾ ദിനത്തിൽ നോക്കിയ ആരാധകർക്ക് കൊടുത്തത് എട്ടിന്റെ പണിയാണ്.
നോക്കിയയുടെ ആദ്യകാല മോഡലായ 3310 വിൻഡോസ്‌ പ്ലാറ്റ്ഫൊർമിൽ ഇറങ്ങുമെന്നു പറഞ്ഞാണ് ഫൂളാക്കിയത്.
പുതിയ വെർഷൻ നോക്കിയ 3310 ൽ 41 മെഗപിക്സെൽ PureView ക്യാമറയും 3 ഇഞ്ച്‌ ടച് സ്ക്രീനും 
2gb റാമും മറ്റും ഉണ്ടാവുമെന്നാണ് നോക്കിയ പ്രഖ്യാപിച്ചത്.
വാർത്ത‍ കേട്ട നിരവധിയാളുകൾ സംഭവം സത്യമാണെന്ന് കരുതി.
നോക്കിയയുടെ ലുമിയ 1020 യോട് സമാനമായ ഫീചെർസ് ആണ് പുതിയ 3310 നു ഉള്ളത് എന്നാണ് നോക്കിയ പുറത്തുവിട്ടത്.



പുറത്തുവിട്ട മറ്റു ചില 3310 സവിശേഷതകൾ 
Specifications

Display size: 3-inch ‘ClearDiamond’

Display resolution: WXGA (1280 x 768)

Display features: Brightness control, Nokia Glance screen, Refresh rate 60 Hz, Sunlight readability enhancements, Corning® Gorilla® Glass 3, PureMotion HD+, Sculpted glass, Wide viewing angle.

SIM card type: Micro SIM

Charging connectors: Micro-USB

Bluetooth: Bluetooth 4.0

Wi-Fi: WLAN IEEE 802.11 a/b/g/n

Network: 3G

Battery capacity: 1430 mAh

Removable battery: Yes

Wireless charging: No

Processor

Processor type: Dual-core 1.5 GHz

Memory

User data storage: In device

RAM: 2 GB

Mass memory3: 32 GB

Photography

Primary camera sensor size: 41 MP, PureView

Camera Focus Type: Auto focus

ZEISS optics: Yes

Sensor size: 1/1.5 inch

Camera Flash Type: Xenon flash

Main camera features

Main camera – other features: 6-lens optics, Backside-illuminated image sensor, High resolution zoom 3x, Optical image stabilization, PureView

Video

Camera video resolution: 1080p (Full HD, 1920 x 1080)
Camera video frame rate: 30 fps
Camera video zoom: 6 x
Video playback frame rate: 30 fps


  

രാജ്യത്ത് ആദ്യമായി വൈഫൈ ഫ്രീയായി നല്‍കുന്ന നഗരം ബംഗളൂര്‍



 സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കന്ന ആദ്യ ഇന്ത്യന്‍ നഗരമെന്ന സ്ഥാനം ബംഗളൂരിന് സ്വന്തം. ബംഗളൂരിലെ പ്രശസ്തമായ എംജി റോഡിലാണ് ആദ്യ വൈഫൈ ഹോട്ട് സ്പോട്ട് സൗജന്യമായി ക്രമീകരിച്ചിരിക്കുന്നത്. എംജി റോഡ് ഉള്‍പ്പെടെ നഗരത്തിലെ അഞ്ച് പ്രധാന ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകും. അടുത്ത മാസത്തോടെ ഈ ഹോട്ട് സ്പോട്ടുകള്‍ നഗരത്തിലെ പത്ത് ഇടങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്ന് കര്‍ണാടക ഐടി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

വൈഫൈ പദ്ധതിയിലൂടെ ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ വരെ ബ്രൗസ് ചെയ്യാനും 50 എംബി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാനും അനുവാദമുണ്ടാകും. പരീക്ഷണമെന്ന നിലയിലാണ് നിലവില്‍ പദ്ധതി അഞ്ചിടങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈഫൈ സര്‍വീസ് പ്രൊവൈഡറായ ഡി വോയിസാണ് ഐടി വകുപ്പിനായി പദ്ധതി നടപ്പിലാക്കുന്നത്.

എന്നാല്‍ ഈ വൈഫേ ദുരുപയോഗം ചെയ്യാന്‍ സാധിക്കില്ല. ആരാണ് വൈഫൈ ഉപയോഗിക്കുന്നതെന്നും എന്താണ് ഡൗണ്‍ലൗഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെര്‍വറില്‍ ശേഖരിക്കും. വൈഫൈ ലഭ്യമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകളും ക്രമീകരിച്ചിട്ടുണ്ട്.

വൈഫൈക്കൊപ്പം നഗരത്തിലെ പൊതുകാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലികേഷനുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ടാകും. ഒരേ സമയം 2,000 പേര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം എന്നാണ് ഐടി അധികൃതര്‍ പറയുന്നത്. 512 കെബിപിഎസ് ആണ് വൈഫൈയുടെ കുറഞ്ഞ വേഗത.

വൈഫേയില്‍ എന്തെങ്കിലും രീതിയിലുള്ള പരാതി നിലനില്‍ക്കുന്നുവെങ്കില്‍ അത് പരിഹരിക്കാന്‍ ഉപയോക്താവിന് 1800 123 9636 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിക്കാനും അവസരമുണ്ട്. 

രാജ്യത്ത് ആദ്യമായി വൈഫൈ ഫ്രീയായി നല്‍കുന്ന നഗരം ബംഗളൂര്‍



 സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കന്ന ആദ്യ ഇന്ത്യന്‍ നഗരമെന്ന സ്ഥാനം ബംഗളൂരിന് സ്വന്തം. ബംഗളൂരിലെ പ്രശസ്തമായ എംജി റോഡിലാണ് ആദ്യ വൈഫൈ ഹോട്ട് സ്പോട്ട് സൗജന്യമായി ക്രമീകരിച്ചിരിക്കുന്നത്. എംജി റോഡ് ഉള്‍പ്പെടെ നഗരത്തിലെ അഞ്ച് പ്രധാന ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകും. അടുത്ത മാസത്തോടെ ഈ ഹോട്ട് സ്പോട്ടുകള്‍ നഗരത്തിലെ പത്ത് ഇടങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്ന് കര്‍ണാടക ഐടി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

വൈഫൈ പദ്ധതിയിലൂടെ ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ വരെ ബ്രൗസ് ചെയ്യാനും 50 എംബി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാനും അനുവാദമുണ്ടാകും. പരീക്ഷണമെന്ന നിലയിലാണ് നിലവില്‍ പദ്ധതി അഞ്ചിടങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈഫൈ സര്‍വീസ് പ്രൊവൈഡറായ ഡി വോയിസാണ് ഐടി വകുപ്പിനായി പദ്ധതി നടപ്പിലാക്കുന്നത്.

എന്നാല്‍ ഈ വൈഫേ ദുരുപയോഗം ചെയ്യാന്‍ സാധിക്കില്ല. ആരാണ് വൈഫൈ ഉപയോഗിക്കുന്നതെന്നും എന്താണ് ഡൗണ്‍ലൗഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെര്‍വറില്‍ ശേഖരിക്കും. വൈഫൈ ലഭ്യമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകളും ക്രമീകരിച്ചിട്ടുണ്ട്.

വൈഫൈക്കൊപ്പം നഗരത്തിലെ പൊതുകാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലികേഷനുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ടാകും. ഒരേ സമയം 2,000 പേര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം എന്നാണ് ഐടി അധികൃതര്‍ പറയുന്നത്. 512 കെബിപിഎസ് ആണ് വൈഫൈയുടെ കുറഞ്ഞ വേഗത.

വൈഫേയില്‍ എന്തെങ്കിലും രീതിയിലുള്ള പരാതി നിലനില്‍ക്കുന്നുവെങ്കില്‍ അത് പരിഹരിക്കാന്‍ ഉപയോക്താവിന് 1800 123 9636 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിക്കാനും അവസരമുണ്ട്. 

ഫെയ്‌സ്ബുക്ക് 'പകര്‍ച്ചവ്യാധിപോലെ കെട്ടടങ്ങും': പഠനം


ഫെയ്‌സ്ബുക്ക് താത്ക്കാലിക പ്രതിഭാസം
2017 ഓടെ 80 ശതമാനം അംഗങ്ങളും നഷ്ടപ്പെടും



ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ഒരു താത്ക്കാലിക പ്രതിഭാസമാണെന്നും, അതൊരു 'പകര്‍ച്ചവ്യാധി പോലെ കെട്ടടങ്ങു'മെന്നും പഠനറിപ്പോര്‍ട്ട്. 2017 ഓടെ ഫെയ്‌സ്ബുക്കിന് 80 ശതമാനം യൂസര്‍മര്‍ നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു.

അമേരിക്കയില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ ചേര്‍ന്ന് ArXiv.org ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ്, ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്ന ദുര്‍വിധി പരാമര്‍ശിച്ചിട്ടുള്ളത്.

'മൈസ്‌പേസ്' ( MySpace ) എന്ന സര്‍വീസിന്റെ ഉയര്‍ച്ചയും താഴ്ചയും ആധാരമാക്കിയാണ് ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നീ ഗവേഷകര്‍ ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത് വന്‍തകര്‍ച്ചയാണെന്ന് പ്രവചിക്കുന്നത്.

കെട്ടടങ്ങുംമുമ്പാണ് പകര്‍ച്ചവ്യാധികള്‍ ആളുകള്‍ക്കിടയില്‍ വളരെ വേഗം പടരുന്നത്. അതിന്റെ രീതിശാസ്ത്രം പകര്‍ച്ചവ്യാധി മാതൃകകളില്‍ വിവരിച്ചിട്ടുണ്ട്. അത്തരം പകര്‍ച്ചവ്യാധി മാതൃകയാണ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ഗതിവിഗതികള്‍ പരിശോധിക്കാന്‍ തങ്ങള്‍ ഉപയോഗിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. പൊതുവായി ലഭ്യമായ ഗൂഗിള്‍ ഡേറ്റയും ഇതിനായി ഉപയോഗിച്ചു.

നിലവില്‍ ലോകത്താകമാനം 110 കോടിയിലേറെ അംഗങ്ങളുള്ള ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം, അസുഖകരമായ ഒരു റിപ്പോര്‍ട്ടാണ് പ്രിന്‍സ്റ്റണ്‍ ഗവേഷകരുടേത്.

ഫെയ്‌സ്ബുക്കിലെ ഡേറ്റാ ഉപയോഗം 2012 മുതല്‍ കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'വരും വര്‍ഷങ്ങളില്‍ ഫെയ്‌സ്ബുക്ക് വളരെ വേഗം താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ഡിസംബറോടെ ഫെയ്‌സ്ബുക്കിന്റെ വലിപ്പം 20 ശതമാനം കുറയും'.

'ഏറ്റവും മികച്ച മാതൃകകള്‍ അനുസരിച്ചുള്ള വിലയിരുത്തല്‍ പ്രകാരം, വലിയ പതനമാണ് ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത്. 2015-2017 കാലത്ത് 80 ശതമാനം യൂസര്‍മാരെ നഷ്ടമാകും' - റിപ്പോര്‍ട്ട് പറയുന്നു.

2013 ല്‍ ചെറുപ്പക്കാരായ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് അകലാന്‍ തുടങ്ങിയെന്ന സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, പുതിയ പഠനറിപ്പോര്‍ട്ട് വന്നതിരിക്കുന്നത്.

ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നിവരുടെ റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ അവലോകനത്തിന് വിധേയമായിട്ടില്ല. അതിന് ശേഷമേ അത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടൂ.

പഠനറിപ്പോര്‍ട്ട് ഇങ്ങനെയാണെങ്കിലും, നിലവില്‍ ഫെയ്‌സ്ബുക്കിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. കമ്പനിയുടെ ഓഹരിമൂല്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ 29 കാരനായ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്വകാര്യസമ്പാദ്യം ഇപ്പോള്‍ ഏതാണ്ട് 1900 കോടി ഡോളര്‍ (1.17 ലക്ഷം കോടി രൂപ) ആണ് - AFP

ഫെയ്‌സ്ബുക്ക് 'പകര്‍ച്ചവ്യാധിപോലെ കെട്ടടങ്ങും': പഠനം


ഫെയ്‌സ്ബുക്ക് താത്ക്കാലിക പ്രതിഭാസം
2017 ഓടെ 80 ശതമാനം അംഗങ്ങളും നഷ്ടപ്പെടും



ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ഒരു താത്ക്കാലിക പ്രതിഭാസമാണെന്നും, അതൊരു 'പകര്‍ച്ചവ്യാധി പോലെ കെട്ടടങ്ങു'മെന്നും പഠനറിപ്പോര്‍ട്ട്. 2017 ഓടെ ഫെയ്‌സ്ബുക്കിന് 80 ശതമാനം യൂസര്‍മര്‍ നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു.

അമേരിക്കയില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ ചേര്‍ന്ന് ArXiv.org ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ്, ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്ന ദുര്‍വിധി പരാമര്‍ശിച്ചിട്ടുള്ളത്.

'മൈസ്‌പേസ്' ( MySpace ) എന്ന സര്‍വീസിന്റെ ഉയര്‍ച്ചയും താഴ്ചയും ആധാരമാക്കിയാണ് ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നീ ഗവേഷകര്‍ ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത് വന്‍തകര്‍ച്ചയാണെന്ന് പ്രവചിക്കുന്നത്.

കെട്ടടങ്ങുംമുമ്പാണ് പകര്‍ച്ചവ്യാധികള്‍ ആളുകള്‍ക്കിടയില്‍ വളരെ വേഗം പടരുന്നത്. അതിന്റെ രീതിശാസ്ത്രം പകര്‍ച്ചവ്യാധി മാതൃകകളില്‍ വിവരിച്ചിട്ടുണ്ട്. അത്തരം പകര്‍ച്ചവ്യാധി മാതൃകയാണ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ഗതിവിഗതികള്‍ പരിശോധിക്കാന്‍ തങ്ങള്‍ ഉപയോഗിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. പൊതുവായി ലഭ്യമായ ഗൂഗിള്‍ ഡേറ്റയും ഇതിനായി ഉപയോഗിച്ചു.

നിലവില്‍ ലോകത്താകമാനം 110 കോടിയിലേറെ അംഗങ്ങളുള്ള ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം, അസുഖകരമായ ഒരു റിപ്പോര്‍ട്ടാണ് പ്രിന്‍സ്റ്റണ്‍ ഗവേഷകരുടേത്.

ഫെയ്‌സ്ബുക്കിലെ ഡേറ്റാ ഉപയോഗം 2012 മുതല്‍ കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'വരും വര്‍ഷങ്ങളില്‍ ഫെയ്‌സ്ബുക്ക് വളരെ വേഗം താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ഡിസംബറോടെ ഫെയ്‌സ്ബുക്കിന്റെ വലിപ്പം 20 ശതമാനം കുറയും'.

'ഏറ്റവും മികച്ച മാതൃകകള്‍ അനുസരിച്ചുള്ള വിലയിരുത്തല്‍ പ്രകാരം, വലിയ പതനമാണ് ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത്. 2015-2017 കാലത്ത് 80 ശതമാനം യൂസര്‍മാരെ നഷ്ടമാകും' - റിപ്പോര്‍ട്ട് പറയുന്നു.

2013 ല്‍ ചെറുപ്പക്കാരായ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് അകലാന്‍ തുടങ്ങിയെന്ന സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, പുതിയ പഠനറിപ്പോര്‍ട്ട് വന്നതിരിക്കുന്നത്.

ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നിവരുടെ റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ അവലോകനത്തിന് വിധേയമായിട്ടില്ല. അതിന് ശേഷമേ അത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടൂ.

പഠനറിപ്പോര്‍ട്ട് ഇങ്ങനെയാണെങ്കിലും, നിലവില്‍ ഫെയ്‌സ്ബുക്കിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. കമ്പനിയുടെ ഓഹരിമൂല്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ 29 കാരനായ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്വകാര്യസമ്പാദ്യം ഇപ്പോള്‍ ഏതാണ്ട് 1900 കോടി ഡോളര്‍ (1.17 ലക്ഷം കോടി രൂപ) ആണ് - AFP

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ 2014 ല്‍ ഇന്ത്യ യു എസിനെ കടത്തിവെട്ടും



2014 വര്‍ഷത്തില്‍ ലോകത്തെ 47 രാജ്യങ്ങളിലായി ആകെ വാങ്ങുന്ന സ്മാര്‍ട്ട് ഫോണുകളുടെ പകുതിയും വാങ്ങുന്നത് ഇന്ത്യയും ചൈനയുമാകുമെന്ന് റിപ്പോര്‍ട്ട്.

ഏതാണ്ട് 500 മില്യണ്‍ ഫോണുകളാകും ഇരു രാജ്യങ്ങളും ചേര്‍ന്ന് വാങ്ങുക. കൂടാതെ 400 മില്യണ്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ആഗോള പട്ടികയില്‍ ഇവര്‍ ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ഉപയോഗത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്നും യു എസിനെ കടത്തി വെട്ടുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയില്‍ വിറ്റു പോയ സ്മാര്‍ട്ട് ഫോണുകളില്‍ ഭൂരിഭാഗവും പുതിയ ഉപയോക്താക്കളുടെ കൈവശമാണ് എത്തിയിട്ടുള്ളത്. ചൈനയാണ് ഒന്നാം സ്ഥാനത്ത് ( 283 മില്യണ്‍), ഇന്ത്യ (225 മില്യണ്‍), യു എസ് (89 മില്യണ്‍), ബ്രസീല്‍ (47 മില്യണ്‍), ഇന്‍ഡോനേഷ്യ (46 മില്യണ്‍), റഷ്യ (31 മില്യണ്‍), ജപ്പാന്‍ (30 മില്യണ്‍), മെക്‌സികോ (23 മില്യണ്‍), ജെര്‍മനി(22 മില്യണ്‍), ഫ്രാന്‍സ്(18.7 മില്യണ്‍), യു കെ (17.7 മില്യണ്‍) എന്നിങ്ങനെയാണ് ഉപയോഗം.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ 2014 ല്‍ ഇന്ത്യ യു എസിനെ കടത്തിവെട്ടും



2014 വര്‍ഷത്തില്‍ ലോകത്തെ 47 രാജ്യങ്ങളിലായി ആകെ വാങ്ങുന്ന സ്മാര്‍ട്ട് ഫോണുകളുടെ പകുതിയും വാങ്ങുന്നത് ഇന്ത്യയും ചൈനയുമാകുമെന്ന് റിപ്പോര്‍ട്ട്.

ഏതാണ്ട് 500 മില്യണ്‍ ഫോണുകളാകും ഇരു രാജ്യങ്ങളും ചേര്‍ന്ന് വാങ്ങുക. കൂടാതെ 400 മില്യണ്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ആഗോള പട്ടികയില്‍ ഇവര്‍ ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ഉപയോഗത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്നും യു എസിനെ കടത്തി വെട്ടുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയില്‍ വിറ്റു പോയ സ്മാര്‍ട്ട് ഫോണുകളില്‍ ഭൂരിഭാഗവും പുതിയ ഉപയോക്താക്കളുടെ കൈവശമാണ് എത്തിയിട്ടുള്ളത്. ചൈനയാണ് ഒന്നാം സ്ഥാനത്ത് ( 283 മില്യണ്‍), ഇന്ത്യ (225 മില്യണ്‍), യു എസ് (89 മില്യണ്‍), ബ്രസീല്‍ (47 മില്യണ്‍), ഇന്‍ഡോനേഷ്യ (46 മില്യണ്‍), റഷ്യ (31 മില്യണ്‍), ജപ്പാന്‍ (30 മില്യണ്‍), മെക്‌സികോ (23 മില്യണ്‍), ജെര്‍മനി(22 മില്യണ്‍), ഫ്രാന്‍സ്(18.7 മില്യണ്‍), യു കെ (17.7 മില്യണ്‍) എന്നിങ്ങനെയാണ് ഉപയോഗം.

വിന്‍ഡോസ്‌ 9 എത്തുന്നു


മൈക്രോസോഫ്റ്റ്‌ അവരുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയ വിന്‍ഡോസ്‌ന്റെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. വിന്‍ഡോസ്‌ ത്രെഷോള്‍ഡ് എന്ന പേരില്‍ ആയിരിക്കും പുതിയ പതിപ്പ് എത്തുക.2015 ഏപ്രിലോടെ ഇത് പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, അതിനെ കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുന്നത് ഈ ഏപ്രിലില്‍ നടക്കുന്ന മൈക്രോസോഫ്റ്റിന്റെ ഡെവലപ്പേര്‍സ് കോണ്‍ഫറന്‍സ്സിലയിരിക്കും. 2012ല്‍ ആണ് മൈക്രോസോഫ്റ്റിന്റെ ടച്ച്‌ സ്ക്രീന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം വിന്‍ഡോസ്‌ 8 വിപണിയിലെത്തിയത്. പക്ഷെ എല്ലാതരം ആരാധകരെയും തൃപ്തിപെടുത്താന്‍ ഈ ഓപ്പറേറ്റിങ്ങ് സിസ്ടത്തിനു ആയില്ല. ഈ കുറവുകള്‍ എല്ലാം പരിഹരിച്ചു കൊണ്ടാവും തങ്ങള്‍ പുതിയ പതിപ്പ് പുറത്തിറക്കുക എന്ന് മൈക്രോസോഫ്റ്റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്

വിന്‍ഡോസ്‌ 9 എത്തുന്നു


മൈക്രോസോഫ്റ്റ്‌ അവരുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയ വിന്‍ഡോസ്‌ന്റെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. വിന്‍ഡോസ്‌ ത്രെഷോള്‍ഡ് എന്ന പേരില്‍ ആയിരിക്കും പുതിയ പതിപ്പ് എത്തുക.2015 ഏപ്രിലോടെ ഇത് പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, അതിനെ കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുന്നത് ഈ ഏപ്രിലില്‍ നടക്കുന്ന മൈക്രോസോഫ്റ്റിന്റെ ഡെവലപ്പേര്‍സ് കോണ്‍ഫറന്‍സ്സിലയിരിക്കും. 2012ല്‍ ആണ് മൈക്രോസോഫ്റ്റിന്റെ ടച്ച്‌ സ്ക്രീന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം വിന്‍ഡോസ്‌ 8 വിപണിയിലെത്തിയത്. പക്ഷെ എല്ലാതരം ആരാധകരെയും തൃപ്തിപെടുത്താന്‍ ഈ ഓപ്പറേറ്റിങ്ങ് സിസ്ടത്തിനു ആയില്ല. ഈ കുറവുകള്‍ എല്ലാം പരിഹരിച്ചു കൊണ്ടാവും തങ്ങള്‍ പുതിയ പതിപ്പ് പുറത്തിറക്കുക എന്ന് മൈക്രോസോഫ്റ്റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്

ആന്‍ഡ്രോയിഡ് 4.3 ആയി സാംസങ്ങ് ഗ്യാലക്സി ഗ്രാന്‍ഡ്‌ 2 : വില Rs 22,999/-


ഒടുവില്‍ സാംസങ്ങ് ഗ്യാലക്സി ഗ്രാന്‍ഡ്‌ 2 ഫാബ്ലെറ്റിന്റെ വില സാംസങ്ങ് പുറത്ത് വിട്ടു . കമ്പനി നിശ്ചയിച്ചിരിക്കുന്ന വില Rs 22,999 /- ആണ് . സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറില്‍ ഫോണ്‍ ലഭ്യമാണ്. ദക്ഷിണ കൊറിയന്‍ കമ്പനി ആയ സാംസങ്ങ് ഇന്ത്യയില്‍ വില പ്രക്യാപിച്ചു മണിക്കൂറുകള്‍ക്കകം തന്നെ പ്രീ – ഓര്‍ഡര്‍ എടുക്കാന്‍ തുടങ്ങി. ഗ്യാലക്സി ഗ്രാന്റിന്റെ പിന്‍ഗാമിയായ ഗ്യാലക്സി ഗ്രാന്‍ഡ്‌ 2 കഴിഞ്ഞ നവംബറില്‍ ആണ് പുറത്തിറക്കിയത് .ആന്‍ഡ്രോയിഡ് 4.3ല്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ ഫോണ്‍ ഡുവല്‍ സിം ( ജി എസ് എം + ജി എസ് എം ) സൗകര്യം ഉള്ളതാണ് .5.2 ഇഞ്ച്‌ എച് ഡി ടി എഫ് ടി ഡിസ്പ്ലേ ഉള്ള ഈ മോഡലിന്റെ റെസല്യുഷന്‍ 720 x പിക്സല്‍സ് ആണ് .1.2 Ghz ക്വാഡ് കോള്‍ ക്വാര്‍ കോം പ്രോസ്സസര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ മോഡലില്‍ 1.5 ജി ബി റാം ആണ് ഉപയോഗിച്ചിരിക്കുന്നത്. എല്‍ ഈ ഡി ഫ്ലാഷോട് കൂടിയ 8 എം പി റിയര്‍ ക്യാമറയും , 1.9 എം പി ഫ്രന്റ്‌ ക്യാമറയും ഈ മോഡലിന്റെ ഒരു പ്രത്യേകതയാണ് .64 ജി ബി വരെ എസ് ഡി കാര്‍ഡ്‌ ഉപയോഗിച്ച് കൂട്ടാവുന്ന ഈ ഫോണില്‍ 8 ജി ബി ഇന്റെര്‍ണൽ മെമ്മറി ആണ് ഉള്ളത്. വൈ-ഫൈ, ബ്ലൂ ടൂത്ത്, ജി പി എസ്/ എ-ജി പി എസ്, മൈക്രോ യു എസ് ബി, 3 ജി, എന്നിവ ആണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ . 2600 mAh ബാറ്ററി ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്, ഇത് 17 മണിക്കൂര്‍ വരെ സംസാരസമയം നല്‍ക്കുന്നു. കറുപ്പ്, പിങ്ക്, വെള്ള നിറങ്ങളില്‍ ഫോണ്‍ പുറത്തിറങ്ങും.

ആന്‍ഡ്രോയിഡ് 4.3 ആയി സാംസങ്ങ് ഗ്യാലക്സി ഗ്രാന്‍ഡ്‌ 2 : വില Rs 22,999/-


ഒടുവില്‍ സാംസങ്ങ് ഗ്യാലക്സി ഗ്രാന്‍ഡ്‌ 2 ഫാബ്ലെറ്റിന്റെ വില സാംസങ്ങ് പുറത്ത് വിട്ടു . കമ്പനി നിശ്ചയിച്ചിരിക്കുന്ന വില Rs 22,999 /- ആണ് . സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറില്‍ ഫോണ്‍ ലഭ്യമാണ്. ദക്ഷിണ കൊറിയന്‍ കമ്പനി ആയ സാംസങ്ങ് ഇന്ത്യയില്‍ വില പ്രക്യാപിച്ചു മണിക്കൂറുകള്‍ക്കകം തന്നെ പ്രീ – ഓര്‍ഡര്‍ എടുക്കാന്‍ തുടങ്ങി. ഗ്യാലക്സി ഗ്രാന്റിന്റെ പിന്‍ഗാമിയായ ഗ്യാലക്സി ഗ്രാന്‍ഡ്‌ 2 കഴിഞ്ഞ നവംബറില്‍ ആണ് പുറത്തിറക്കിയത് .ആന്‍ഡ്രോയിഡ് 4.3ല്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ ഫോണ്‍ ഡുവല്‍ സിം ( ജി എസ് എം + ജി എസ് എം ) സൗകര്യം ഉള്ളതാണ് .5.2 ഇഞ്ച്‌ എച് ഡി ടി എഫ് ടി ഡിസ്പ്ലേ ഉള്ള ഈ മോഡലിന്റെ റെസല്യുഷന്‍ 720 x പിക്സല്‍സ് ആണ് .1.2 Ghz ക്വാഡ് കോള്‍ ക്വാര്‍ കോം പ്രോസ്സസര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ മോഡലില്‍ 1.5 ജി ബി റാം ആണ് ഉപയോഗിച്ചിരിക്കുന്നത്. എല്‍ ഈ ഡി ഫ്ലാഷോട് കൂടിയ 8 എം പി റിയര്‍ ക്യാമറയും , 1.9 എം പി ഫ്രന്റ്‌ ക്യാമറയും ഈ മോഡലിന്റെ ഒരു പ്രത്യേകതയാണ് .64 ജി ബി വരെ എസ് ഡി കാര്‍ഡ്‌ ഉപയോഗിച്ച് കൂട്ടാവുന്ന ഈ ഫോണില്‍ 8 ജി ബി ഇന്റെര്‍ണൽ മെമ്മറി ആണ് ഉള്ളത്. വൈ-ഫൈ, ബ്ലൂ ടൂത്ത്, ജി പി എസ്/ എ-ജി പി എസ്, മൈക്രോ യു എസ് ബി, 3 ജി, എന്നിവ ആണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ . 2600 mAh ബാറ്ററി ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്, ഇത് 17 മണിക്കൂര്‍ വരെ സംസാരസമയം നല്‍ക്കുന്നു. കറുപ്പ്, പിങ്ക്, വെള്ള നിറങ്ങളില്‍ ഫോണ്‍ പുറത്തിറങ്ങും.

ആന്‍ഡ്രോയിഡ് ഫോണ്‍ പുറത്തിറക്കാന്‍ നോക്കിയയുടെ മുന്‍ സി ഈ ഓ നിര്‍മ്മിച്ച പുതിയ കമ്പനി – ന്യൂകിയ


നോക്കിയ ബ്രാന്‍ഡില്‍ ഉള്ള ആന്‍ഡ്രോയിഡ്ഫോണ്‍ എങ്ങനെ ആയിരിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം ഇഷ്ടപെടുന്ന നോക്കിയ ഫാന്‍സിനു ഒരു സന്തോഷ വാര്‍ത്ത‍ . ഈ ഫിന്നിഷ് കമ്പനിയുടെ മുന്‍ ഏഷ്യ – പസഫിക് സി ഈ ഓ തോമസ്‌ സില്ലയാകാസ് ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാണം കേന്ദ്രികരിച്ച് ” ന്യൂകിയ ” എന്നാ പുതിയ കമ്പനി തുടങ്ങിയിരിക്കുന്നു. നോക്കിയ ഫോണില്‍ ആന്‍ഡ്രോയിഡ് പ്രവര്‍ത്തിക്കണം എന്നാഗ്രഹിക്കുന്ന പഴയ നോക്കിയ ജീവനക്കാരെ സില്ലക്കാസ് ജോലിക്ക് നിയമിച്ചിരിക്കുന്നു. വാസ്തവത്തില്‍ അദ്ദേഹവും 15 വര്‍ഷത്തോളം നോക്കിയയില്‍ സേവനം അനുഷ്ടിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മികണമെന്ന ആഗ്രഹവുമായി, നോക്കിയ ഫോണ്‍ ബിസിനസ്‌ മേടിക്കാന്‍ 1 വര്‍ഷം മുന്‍പേ അദ്ദേഹം തീരുമാനിച്ചതായിരുന്നു. പക്ഷെ അദ്ദേഹത്തിന് തിരിച്ചടിയായി മൈക്രോസോഫ്റ്റ് നോക്കിയ ഫോണും, സര്‍വീസ് യുനിറ്റ്സും മേടിച്ചു. അതുകൊണ്ട് തന്നെ അദേഹത്തിന്റെ മുന്‍പില്‍ ഉണ്ടായിരുന്ന ഏറ്റവും നല്ല വഴി പുതിയ കമ്പനി തുടങ്ങുക എന്നത് തന്നെ ആയിരുന്നു. അങ്ങനെ ആണ് “ന്യൂകിയ” എത്തുന്നത്‌.
നിലവില്‍ ,പഴയ നോക്കിയ ജീവനക്കാരെ ഉള്ള്പെടുത്തി സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി ആണ് ന്യൂകിയ .പക്ഷെ, R&D ടീമിനെ ഫിന്‍ലണ്ടില്‍ തന്നെ നിലനിര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്. ഉപഭോക്ടക്കള്‍ക്ക് ന്യൂകിയയുടെ ആദ്യത്തെ ഫോണ്‍ ഈ വര്‍ഷം തന്നെ പ്രതീക്ഷിക്കാം, മാത്രമല്ല അവര്‍ ഏഷ്യ മാര്‍ക്കറ്റ്‌ കേന്ദ്രീകരിച്ചാണ് ഫോണ്‍ ഇറക്കുന്നത്‌.നോക്കിയയുടെ പഴയ കാല പ്രതാപം ആന്‍ഡ്രോയിഡ്നു തിരികെ കൊണ്ട് വരന്‍ ആകുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

ആന്‍ഡ്രോയിഡ് ഫോണ്‍ പുറത്തിറക്കാന്‍ നോക്കിയയുടെ മുന്‍ സി ഈ ഓ നിര്‍മ്മിച്ച പുതിയ കമ്പനി – ന്യൂകിയ


നോക്കിയ ബ്രാന്‍ഡില്‍ ഉള്ള ആന്‍ഡ്രോയിഡ്ഫോണ്‍ എങ്ങനെ ആയിരിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം ഇഷ്ടപെടുന്ന നോക്കിയ ഫാന്‍സിനു ഒരു സന്തോഷ വാര്‍ത്ത‍ . ഈ ഫിന്നിഷ് കമ്പനിയുടെ മുന്‍ ഏഷ്യ – പസഫിക് സി ഈ ഓ തോമസ്‌ സില്ലയാകാസ് ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാണം കേന്ദ്രികരിച്ച് ” ന്യൂകിയ ” എന്നാ പുതിയ കമ്പനി തുടങ്ങിയിരിക്കുന്നു. നോക്കിയ ഫോണില്‍ ആന്‍ഡ്രോയിഡ് പ്രവര്‍ത്തിക്കണം എന്നാഗ്രഹിക്കുന്ന പഴയ നോക്കിയ ജീവനക്കാരെ സില്ലക്കാസ് ജോലിക്ക് നിയമിച്ചിരിക്കുന്നു. വാസ്തവത്തില്‍ അദ്ദേഹവും 15 വര്‍ഷത്തോളം നോക്കിയയില്‍ സേവനം അനുഷ്ടിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മികണമെന്ന ആഗ്രഹവുമായി, നോക്കിയ ഫോണ്‍ ബിസിനസ്‌ മേടിക്കാന്‍ 1 വര്‍ഷം മുന്‍പേ അദ്ദേഹം തീരുമാനിച്ചതായിരുന്നു. പക്ഷെ അദ്ദേഹത്തിന് തിരിച്ചടിയായി മൈക്രോസോഫ്റ്റ് നോക്കിയ ഫോണും, സര്‍വീസ് യുനിറ്റ്സും മേടിച്ചു. അതുകൊണ്ട് തന്നെ അദേഹത്തിന്റെ മുന്‍പില്‍ ഉണ്ടായിരുന്ന ഏറ്റവും നല്ല വഴി പുതിയ കമ്പനി തുടങ്ങുക എന്നത് തന്നെ ആയിരുന്നു. അങ്ങനെ ആണ് “ന്യൂകിയ” എത്തുന്നത്‌.
നിലവില്‍ ,പഴയ നോക്കിയ ജീവനക്കാരെ ഉള്ള്പെടുത്തി സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി ആണ് ന്യൂകിയ .പക്ഷെ, R&D ടീമിനെ ഫിന്‍ലണ്ടില്‍ തന്നെ നിലനിര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്. ഉപഭോക്ടക്കള്‍ക്ക് ന്യൂകിയയുടെ ആദ്യത്തെ ഫോണ്‍ ഈ വര്‍ഷം തന്നെ പ്രതീക്ഷിക്കാം, മാത്രമല്ല അവര്‍ ഏഷ്യ മാര്‍ക്കറ്റ്‌ കേന്ദ്രീകരിച്ചാണ് ഫോണ്‍ ഇറക്കുന്നത്‌.നോക്കിയയുടെ പഴയ കാല പ്രതാപം ആന്‍ഡ്രോയിഡ്നു തിരികെ കൊണ്ട് വരന്‍ ആകുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

സാംസങ്ങ് ഗ്യാലക്സി എസ് 5 ഈ ഏപ്രിലില്‍ : RUMOUR MILL


ഇന്റര്‍നെറ്റില്‍ ഗ്യാലക്സി എസ് 5 നെ കുറിച്ച് വളരെയേറെ വാര്‍ത്തകള്‍ കേട്ട് തുടങ്ങിയിട്ട് നാള്‍ ഏറെ ആയി. ഗ്യാലക്സി എസ് 5 നെ കുറിച്ച് ഏറ്റവും പുതിയ വാര്‍ത്ത‍ വന്നിരിക്കുന്നത് കൊറിയ ആസ്ഥാനമായ കമ്പനിയുടെ മൊബൈല്‍ ബിസിനസ്‌ എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് ലീ യെങ്ങ് ഹീയില്‍ നിന്നാണ് . സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ് ഷിപ്‌ ( മോഡല്‍ ) ഏപ്രിലില്‍ ഇറങ്ങും എന്ന് ബ്ലൂംബെര്‍ഗ് ഡോട്ട് കോം എന്ന സൈറ്റിനു നല്കിയ അഭിമുഘത്തില്‍ അദ്ദേഹം പറഞ്ഞു .ഐ ഫോണിന്റെ ഫിന്‍ഗര്‍ ഐ ഡി ടെക്നോളജിയെ മറികടക്കാനായി ഐ സ്കാനര്‍ ടെക്നോളജി പരീക്ഷിക്കാന്‍ ആണു കമ്പനി ശ്രമിക്കുന്നത്. കമ്പനി ദിസ്റൊപ്പിയന്‍ ടെക്നോളജി പരീക്ഷിക്കും എന്ന് ആരേലും മനസ്സില് കരുതുന്നുണ്ടെങ്കില്‍ ആ ചിന്ത ആസ്ഥാനതല്ല . ഇങ്ങനെ പോയാല്‍ , ഫോണ്‍ അണ്‍ ലോക്ക് ചെയ്യാന്‍ രക്ത സാമ്പിളുകൾ വേണ്ടി വരുന്ന കാലം വിദൂരത്തല്ല .എസ് 5 നോടൊപ്പം സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ വാച്ച് ഗ്യാലക്സി ഗിയറും വിപണിയില്‍ എത്തും എന്ന് ബ്ലൂം ബെര്‍ഗ് സൂചിപ്പിക്കുന്നു .ഉപഭോക്താക്കളുടെ ആവശ്യത്തിനു അനുസരിച്ച് വിവിധ ഡിസൈനുകളില്‍ ഫോണ്‍ ലഭ്യമാകും എന്നും അവര്‍ അവകാശപ്പെടുന്നു .പക്ഷെ , എസ് 5 ന്റെ ബോഡിയെ കുറിച്ച് ഒരു വിവരവും കമ്പനി പുറത്തു വിട്ടട്ടില്ല .

സാംസങ്ങ് ഗ്യാലക്സി എസ് 5 ഈ ഏപ്രിലില്‍ : RUMOUR MILL


ഇന്റര്‍നെറ്റില്‍ ഗ്യാലക്സി എസ് 5 നെ കുറിച്ച് വളരെയേറെ വാര്‍ത്തകള്‍ കേട്ട് തുടങ്ങിയിട്ട് നാള്‍ ഏറെ ആയി. ഗ്യാലക്സി എസ് 5 നെ കുറിച്ച് ഏറ്റവും പുതിയ വാര്‍ത്ത‍ വന്നിരിക്കുന്നത് കൊറിയ ആസ്ഥാനമായ കമ്പനിയുടെ മൊബൈല്‍ ബിസിനസ്‌ എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് ലീ യെങ്ങ് ഹീയില്‍ നിന്നാണ് . സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ് ഷിപ്‌ ( മോഡല്‍ ) ഏപ്രിലില്‍ ഇറങ്ങും എന്ന് ബ്ലൂംബെര്‍ഗ് ഡോട്ട് കോം എന്ന സൈറ്റിനു നല്കിയ അഭിമുഘത്തില്‍ അദ്ദേഹം പറഞ്ഞു .ഐ ഫോണിന്റെ ഫിന്‍ഗര്‍ ഐ ഡി ടെക്നോളജിയെ മറികടക്കാനായി ഐ സ്കാനര്‍ ടെക്നോളജി പരീക്ഷിക്കാന്‍ ആണു കമ്പനി ശ്രമിക്കുന്നത്. കമ്പനി ദിസ്റൊപ്പിയന്‍ ടെക്നോളജി പരീക്ഷിക്കും എന്ന് ആരേലും മനസ്സില് കരുതുന്നുണ്ടെങ്കില്‍ ആ ചിന്ത ആസ്ഥാനതല്ല . ഇങ്ങനെ പോയാല്‍ , ഫോണ്‍ അണ്‍ ലോക്ക് ചെയ്യാന്‍ രക്ത സാമ്പിളുകൾ വേണ്ടി വരുന്ന കാലം വിദൂരത്തല്ല .എസ് 5 നോടൊപ്പം സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ വാച്ച് ഗ്യാലക്സി ഗിയറും വിപണിയില്‍ എത്തും എന്ന് ബ്ലൂം ബെര്‍ഗ് സൂചിപ്പിക്കുന്നു .ഉപഭോക്താക്കളുടെ ആവശ്യത്തിനു അനുസരിച്ച് വിവിധ ഡിസൈനുകളില്‍ ഫോണ്‍ ലഭ്യമാകും എന്നും അവര്‍ അവകാശപ്പെടുന്നു .പക്ഷെ , എസ് 5 ന്റെ ബോഡിയെ കുറിച്ച് ഒരു വിവരവും കമ്പനി പുറത്തു വിട്ടട്ടില്ല .

നോക്കിയയുടെ ആദ്യ ഫാബ്ലെടിനു 46990 രൂപാ.

നോക്കിയയുടെ ആദ്യ ഫാബ്ലെറ്റായ ലുമിയ 1520 യ്ക്ക് ഇന്ത്യയിലെ  വില 46990 രൂപ.

പ്രമുഖ ഓണ്‍ലൈൻ ഷോപ്പിംഗ്‌ സൈറ്റായ SNAPDEAL ലിലാണ് ലുമിയ 1520 യ്ക്ക് 46990 രൂപ കൊടുത്തിരിക്കുന്നത്.
ഫുൾ എച്ടി 6 ഇഞ്ച്‌ സ്ക്രീനും QUAD CORE പ്രോസസ്സറും ഉള്ള ഈ വിൻഡോസ്‌ ഫോണിനു 20 MP PureView ക്യാമറയും 2 ജിബി റാമുമുണ്ട്.

ബാക്കി  സ്പെസിഫിക്കേഷനുകൾ ചുവടെ...

Technical Specifications of Nokia Lumia 1520 (Yellow)

TECHNICAL SPECIFICATIONS
In Sales PackageNokia Lumia 1520, Nokia AC-60 MicroUSB Charger, Nokia Charging and Data Cable CA-190CD, Nokia Headset WH-208, Quick guide, SIM Door Key
GENERAL FEATURES
FormFull Touch
SIMNano-SIM
Business FeaturesEmail
Call FeaturesLoud speaker
CPUQuad-core 2.2 GHz Krait 400
GPUAdreno 330
SOFTWARE
OS VersionMicrosoft Windows Phone 8
Operating FreqLTE 800 / 900 / 1800 / 2100 / 2600 - RM-937
RAM2 GB
JavaNo
ProcessorQualcomm MSM8974 Snapdragon 800
GPS SupportYes, with A-GPS support and GLONASS
SensorsAccelerometer, gyro, proximity, compass
DISPLAY
TypeIPS LCD capacitive touchscreen, 16M colors
Size1080 x 1920 pixels, 6 Inches
MultitouchYes
CAMERA
Primary20 MP
Secondary1.2 MP
FlashDual Led Flash
HD RecordingYes
Other Camera FeaturesCarl Zeiss optics, optical image stabilization, autofocus,1/2.5'' sensor size, PureView technology, dual capture, geo-tagging, face detection, panorama
CONNECTIVITY
GPRSYes
EDGEUp to 236.8 kbps
SpeedHSDPA, 42.2 Mbps; HSUPA, 5.76 Mbps; LTE, Cat4, 50 Mbps UL, 150 Mbps DL
WLANWi-Fi 802.11 a/b/g/n/ac, dual-band, Wi-Fi hotspot
BluetoothYes, v4.0 with A2DP
NFCYes
USBYes, microUSB v2.0
2G NetworkYes
3G NetworkYes
4G NetworkYes
DATAGPRS
BrowserHTML5
MEMORY & STORAGE
Internal32 GB
MULTIMEDIA
FM RadioYes
Music PlayerYes
Video PlayerYes
Video RecordingYes
Audio RecordingYes
DIMENSIONS
Size162.8 x 85.4 x 8.7 mm, 120.3 cc (6.41 x 3.36 x 0.34 in)
Weight209 g (7.37 oz)
BATTERY
TypeNon-removable Li-Ion 3400 mAh battery (BV-4BW)
Stand-byUp to 768 h (2G) / Up to 768 h (3G)
Talk timeUp to 27 h 40 min (2G) / Up to 25 h (3G)
SOUND
LoudspeakerYes
3.5mm jackYes
OTHER FEATURES
Music playUp to 124 h
SAR EU0.64 W/kg (head) 0.20 W/kg (body)
SMS MemoryYes
Phone Book MemoryYes
MessagingYes

നോക്കിയയുടെ ആദ്യ ഫാബ്ലെടിനു 46990 രൂപാ.

നോക്കിയയുടെ ആദ്യ ഫാബ്ലെറ്റായ ലുമിയ 1520 യ്ക്ക് ഇന്ത്യയിലെ  വില 46990 രൂപ.

പ്രമുഖ ഓണ്‍ലൈൻ ഷോപ്പിംഗ്‌ സൈറ്റായ SNAPDEAL ലിലാണ് ലുമിയ 1520 യ്ക്ക് 46990 രൂപ കൊടുത്തിരിക്കുന്നത്.
ഫുൾ എച്ടി 6 ഇഞ്ച്‌ സ്ക്രീനും QUAD CORE പ്രോസസ്സറും ഉള്ള ഈ വിൻഡോസ്‌ ഫോണിനു 20 MP PureView ക്യാമറയും 2 ജിബി റാമുമുണ്ട്.

ബാക്കി  സ്പെസിഫിക്കേഷനുകൾ ചുവടെ...

Technical Specifications of Nokia Lumia 1520 (Yellow)

TECHNICAL SPECIFICATIONS
In Sales PackageNokia Lumia 1520, Nokia AC-60 MicroUSB Charger, Nokia Charging and Data Cable CA-190CD, Nokia Headset WH-208, Quick guide, SIM Door Key
GENERAL FEATURES
FormFull Touch
SIMNano-SIM
Business FeaturesEmail
Call FeaturesLoud speaker
CPUQuad-core 2.2 GHz Krait 400
GPUAdreno 330
SOFTWARE
OS VersionMicrosoft Windows Phone 8
Operating FreqLTE 800 / 900 / 1800 / 2100 / 2600 - RM-937
RAM2 GB
JavaNo
ProcessorQualcomm MSM8974 Snapdragon 800
GPS SupportYes, with A-GPS support and GLONASS
SensorsAccelerometer, gyro, proximity, compass
DISPLAY
TypeIPS LCD capacitive touchscreen, 16M colors
Size1080 x 1920 pixels, 6 Inches
MultitouchYes
CAMERA
Primary20 MP
Secondary1.2 MP
FlashDual Led Flash
HD RecordingYes
Other Camera FeaturesCarl Zeiss optics, optical image stabilization, autofocus,1/2.5'' sensor size, PureView technology, dual capture, geo-tagging, face detection, panorama
CONNECTIVITY
GPRSYes
EDGEUp to 236.8 kbps
SpeedHSDPA, 42.2 Mbps; HSUPA, 5.76 Mbps; LTE, Cat4, 50 Mbps UL, 150 Mbps DL
WLANWi-Fi 802.11 a/b/g/n/ac, dual-band, Wi-Fi hotspot
BluetoothYes, v4.0 with A2DP
NFCYes
USBYes, microUSB v2.0
2G NetworkYes
3G NetworkYes
4G NetworkYes
DATAGPRS
BrowserHTML5
MEMORY & STORAGE
Internal32 GB
MULTIMEDIA
FM RadioYes
Music PlayerYes
Video PlayerYes
Video RecordingYes
Audio RecordingYes
DIMENSIONS
Size162.8 x 85.4 x 8.7 mm, 120.3 cc (6.41 x 3.36 x 0.34 in)
Weight209 g (7.37 oz)
BATTERY
TypeNon-removable Li-Ion 3400 mAh battery (BV-4BW)
Stand-byUp to 768 h (2G) / Up to 768 h (3G)
Talk timeUp to 27 h 40 min (2G) / Up to 25 h (3G)
SOUND
LoudspeakerYes
3.5mm jackYes
OTHER FEATURES
Music playUp to 124 h
SAR EU0.64 W/kg (head) 0.20 W/kg (body)
SMS MemoryYes
Phone Book MemoryYes
MessagingYes

ഫെയ്സ്ബുക്കില്‍ ദുഃഖ വാര്‍ത്തകള്‍ക്ക് അനുശോചനം പ്രകടിപ്പിക്കാന്‍ ഇനി സഹതാപ ബട്ടണും

ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന മരണ വാര്‍ത്തകള്‍ക്കും, സങ്കടകരമായ മറ്റു വാര്‍ത്തകള്‍ക്കും ലൈക്‌ അടിക്കുക എന്നത് ഒരു വിരോധാഭാസമാണ്. വാര്‍ത്ത അറിഞ്ഞതിലുള്ള ദുഖം അറിയിക്കാന്‍ ലൈക്ക് ചെയ്യുക അല്ലാതെ നിലവില്‍ വേറെ ഒരു പോംവഴിയില്ല. സിമ്പതി ബട്ടണ്‍ വഴി അത് മാറ്റുവാന്‍ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്.


ദുഃഖ വാര്‍ത്തകളോട് ഉപയോക്താക്കള്‍ക്ക് പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്ക് സിമ്പതി ബട്ടണ്‍ കൊണ്ടുവരുന്ന കാര്യം ഹഫിംങ്ങ്ടണ്‍ പോസ്റ്റാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് എഞ്ചിനീയര്‍ ഡാന്‍ മുറിയെല്ലോയെ ഉദ്ദരിച്ചാണ് ഹഫിംങ്ങ്ടണ്‍ പോസ്റ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ തങ്ങളുടെ സ്റ്റേറ്റസ് ഇമോഷണല്‍ ലിസ്റ്റില്‍ നിന്ന് നെഗറ്റീവ് ഇമോഷണുമായ ടാഗ് ചെയ്യുകയാണെങ്കില്‍ ലൈക്ക് ബട്ടണ് പകരം ആ സ്ഥാനത്ത് സിമ്പതി ബട്ടണായിരിക്കും വരുക.

സാഡ്, ഡിസ്പേര്‍ട്ട് തുടങ്ങിയ പേരിലായിരിക്കും ഈ ബട്ടണ്‍ ചിലപ്പോള്‍ അവതരിപ്പിക്കുക. ഈ പുതിയ ബട്ടണുകള്‍ ഏത് സമയത്തും നിലവില്‍ വരാം എന്നാണ് ഫെയ്സ്ബുക്ക് എഞ്ചിനീയര്‍മാര്‍ പറയുന്നത്. നേരത്തെ തന്നെ ഡിസ് ലൈക്ക് ബട്ടണ്‍ ഉള്‍പ്പെടുത്തുമെന്ന് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നിലവില്‍ വന്നിരുന്നില്ല.

ഫെയ്സ്ബുക്കില്‍ ദുഃഖ വാര്‍ത്തകള്‍ക്ക് അനുശോചനം പ്രകടിപ്പിക്കാന്‍ ഇനി സഹതാപ ബട്ടണും

ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന മരണ വാര്‍ത്തകള്‍ക്കും, സങ്കടകരമായ മറ്റു വാര്‍ത്തകള്‍ക്കും ലൈക്‌ അടിക്കുക എന്നത് ഒരു വിരോധാഭാസമാണ്. വാര്‍ത്ത അറിഞ്ഞതിലുള്ള ദുഖം അറിയിക്കാന്‍ ലൈക്ക് ചെയ്യുക അല്ലാതെ നിലവില്‍ വേറെ ഒരു പോംവഴിയില്ല. സിമ്പതി ബട്ടണ്‍ വഴി അത് മാറ്റുവാന്‍ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്.


ദുഃഖ വാര്‍ത്തകളോട് ഉപയോക്താക്കള്‍ക്ക് പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്ക് സിമ്പതി ബട്ടണ്‍ കൊണ്ടുവരുന്ന കാര്യം ഹഫിംങ്ങ്ടണ്‍ പോസ്റ്റാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് എഞ്ചിനീയര്‍ ഡാന്‍ മുറിയെല്ലോയെ ഉദ്ദരിച്ചാണ് ഹഫിംങ്ങ്ടണ്‍ പോസ്റ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ തങ്ങളുടെ സ്റ്റേറ്റസ് ഇമോഷണല്‍ ലിസ്റ്റില്‍ നിന്ന് നെഗറ്റീവ് ഇമോഷണുമായ ടാഗ് ചെയ്യുകയാണെങ്കില്‍ ലൈക്ക് ബട്ടണ് പകരം ആ സ്ഥാനത്ത് സിമ്പതി ബട്ടണായിരിക്കും വരുക.

സാഡ്, ഡിസ്പേര്‍ട്ട് തുടങ്ങിയ പേരിലായിരിക്കും ഈ ബട്ടണ്‍ ചിലപ്പോള്‍ അവതരിപ്പിക്കുക. ഈ പുതിയ ബട്ടണുകള്‍ ഏത് സമയത്തും നിലവില്‍ വരാം എന്നാണ് ഫെയ്സ്ബുക്ക് എഞ്ചിനീയര്‍മാര്‍ പറയുന്നത്. നേരത്തെ തന്നെ ഡിസ് ലൈക്ക് ബട്ടണ്‍ ഉള്‍പ്പെടുത്തുമെന്ന് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നിലവില്‍ വന്നിരുന്നില്ല.

ALL-IN-ONE: THE NOKIA LUMIA 2520 TABLET WITH W RT8.1

True mobile companion
A true child of Nokia’s mobile heritage, the Lumia 2520 is made to support life on the go, designed for mobility, reliability, longevity and with a unique sense of style and colour.
The Nokia Lumia 2520 is ideal for life on the move, with features that extend its usefulness out and about. The high definition 1080p, 10.1-inch screen is made using Gorilla Glass 2 for toughness, and has been made to give less reflection than other tablets in the marketplace, a superior brightness range to see your content in different lighting environments, as well as a wide-viewing angle, for sharing or presenting. A 4G LTE modem and WiFi ensure lightning fast communications wherever you are.
2530_coloursPaul explains that the components, including the punchy Qualcomm Snapdragon 800 processor were selected for flawless performance from the touch-screen OS, without soaking up the battery. “The system is designed to selectively cut down power consumption when it’s not needed,” he explains.
While it’s running a full computer operating system, the Lumia 2520’s battery is capable of such feats as playing video for ten hours non-stop without a charge. The battery also offers a quick start with its ultra-fast charging time. It can go from zero to 80 per-cent charged in an hour.
Alongside the Nokia Lumia 2520, we’re releasing the Nokia Power Keyboard, a natural companion for the new device. It offers a keyboard with a touchpad, of course, but also wraps right round the tablet to offer complete protection without needing a separate case. The Power Keyboard also contains an extra battery for up to five hours extra use, plus two USB ports, for whatever other accessories you wish to attach.
storyteller

Media darling

On the back, there’s a high quality 6.7-megapixel camera with ZEISS optics and an f1.9 aperture that delivers great low light performance. This is supported by two new apps from Nokia – Storyteller and Video Director, which will help you make the most of the media you capture and create. On the front, a secondary 2-megapixel camera allows for crystal clear video calls. We’ll be describing Storyteller and Video Director in more detail in separate posts.
2520_thin
The Windows RT 8.1 operating system offers a complete Microsoft Outlook and Office experience, preinstalled, at no extra cost. Also, from Nokia, you’ll find a new version of HERE Maps, making this the first tablet with a true offline mapping capability. There’s also Nokia Music onboard, for free streaming and offline Mixes.
Presented in red, cyan, white and black, the Nokia Lumia 2520 will initially be available for sale in the US, UK and Finland at an estimated price of USD 499 before local taxes and subsidies. It will be spreading to other markets shortly after.

Specifications

Operating System: Windows RT 8.1
Networks: GSM: 850, 900, 1800, 1900MHz; WCDMA: 850, 900, 1800, 1900, 2100MHz; LTE: 2, 3, 4, 5, 7, 13, 17, 20
Speed: LTE: 150 Mbps DL / 50 Mbps UL
Memory: 2GB RAM, 32 GB internal memory, micro SD card support up to 32GB, SkyDrive
cloud storage
Display: 10.1” 1080p full HD (1920×1080) AHIPS Capacitive Multi-Touch Display, Gorilla Glass 2
Processor: 2.2GHz Quad Core Qualcomm Snapdragon 800
Primary camera: 6.7MP Auto Focus ZEISS optics with f1.9 aperture; FFC: 2MP HD wide-angle
Size & weight: 267 x 168 x 8.9* mm (*volumetric); 615g
Connectivity: NFC, A-GPS+GLONASS, WLAN 802.11 a/b/g/n, microUSB 3.0, BT 4.0 LE, 3.5mm audio connector
Battery: 8000 mAh
Audio: Stereo front facing speakers

ChanGe2smart.COM

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google