Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലുകള്‍ കണ്ടെത്താനുള്ള ആപ്ലിക്കേഷന്‍ തയ്യാറായി


ഫെയ്സ്ബുക്കില്‍ ഫേക്ക് ഐഡികളെകൊണ്ട് വലഞ്ഞവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഫേസ്ബുക്കില്‍ ഫേക്ക് ഐഡികളെ കണ്ടുപിടിക്കാന്‍ ഒരു ആപ്ലിക്കേഷന്‍ തയ്യാറായി. ഇസ്രയേലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് പുതിയ ആപ്പ് തയ്യാറാക്കിയത്.ഫേക്ക്ഓഫ് എന്ന് പേരിട്ടിരിക്കുന്നത് ആപ്പ് നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലെ ഫേക്ക് ഐഡികള്‍ കണ്ടെത്താന്‍ സഹായിക്കും. പുതിയതായി വരുന്ന ഫ്രണ്ട്‌സ്ഷിപ്പ് അപേക്ഷകള്‍ പരിശോധിച്ചശേഷം അംഗീകരിക്കാനും സാധിക്കും.

 അടുത്തിടെ വന്ന കണക്കുപ്രകാരം 1.35 ബില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ പത്ത് ശതമാനവും ഫേക്ക് ഐഡികളാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് ഫേക്ക് ഐഡികളെ തുരത്താന്‍ ആപ്പ് നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയത്.ലക്ഷക്കണക്കിന് ആളുകള്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതായും എല്ലാ ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്.

യഥാര്‍ത്ഥ ഉപയോക്താക്കളെപ്പോലെതന്നെയാണ് വ്യാജ ഐഡികളും പ്രവര്‍ത്തിക്കുന്നത്.വ്യാജ പ്രൊഫൈലുകളെ കുറ്റവാളികള്‍, വാണിജ്യാടിസ്ഥാനത്തിലുള്ളത്, മാനസിക രോഗികള്‍ എന്നിവങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഇവരെ കണ്ടുപിടിക്കാന്‍ താരതമ്യേന ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് അതിനുള്ള ആപ്ലിക്കേഷന് രൂപം നല്‍കാന്‍ തീരൂമാനിച്ചത്.ലൈംഗീക ചൂഷണം ഉള്‍പ്പെടെയുള്ള ഒരുപാട് കുറ്റകൃത്യങ്ങള്‍ വ്യാജ പ്രൊഫൈലുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്നുണ്ട്.

ഫേക്ക്ഓഫ് ആപ്ലികേഷന്‍ നിങ്ങളുടെ സുഹൃത്തുക്കളെ പരിശോധിച്ചശേഷം ഒന്ന് മുതല്‍ പത്തുവരെ റാങ്കുകളില്‍ ഉള്‍പ്പെടുത്തും.ഈ ആപ്ലിക്കേഷന്‍ സംശയാസ്പദമായ പ്രൊഫൈലുകളില്‍ നിരന്തരം പരിശോധന നടത്തും. എന്തെങ്കിലും അസാധാരണമായ കാര്യങ്ങള്‍ ആ പ്രൊഫൈലുകളില്‍ നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. വ്യാജ പ്രൊഫൈലില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് വേറെ എവിടന്നെങ്കിലും മോഷ്ടിച്ചതാണോയെന്നും പരിശോധിക്കും. ഇപ്പോള്‍ 15,000 പേരുടെ പ്രൊഫൈലിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്

ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലുകള്‍ കണ്ടെത്താനുള്ള ആപ്ലിക്കേഷന്‍ തയ്യാറായി


ഫെയ്സ്ബുക്കില്‍ ഫേക്ക് ഐഡികളെകൊണ്ട് വലഞ്ഞവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഫേസ്ബുക്കില്‍ ഫേക്ക് ഐഡികളെ കണ്ടുപിടിക്കാന്‍ ഒരു ആപ്ലിക്കേഷന്‍ തയ്യാറായി. ഇസ്രയേലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് പുതിയ ആപ്പ് തയ്യാറാക്കിയത്.ഫേക്ക്ഓഫ് എന്ന് പേരിട്ടിരിക്കുന്നത് ആപ്പ് നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലെ ഫേക്ക് ഐഡികള്‍ കണ്ടെത്താന്‍ സഹായിക്കും. പുതിയതായി വരുന്ന ഫ്രണ്ട്‌സ്ഷിപ്പ് അപേക്ഷകള്‍ പരിശോധിച്ചശേഷം അംഗീകരിക്കാനും സാധിക്കും.

 അടുത്തിടെ വന്ന കണക്കുപ്രകാരം 1.35 ബില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ പത്ത് ശതമാനവും ഫേക്ക് ഐഡികളാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് ഫേക്ക് ഐഡികളെ തുരത്താന്‍ ആപ്പ് നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയത്.ലക്ഷക്കണക്കിന് ആളുകള്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതായും എല്ലാ ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്.

യഥാര്‍ത്ഥ ഉപയോക്താക്കളെപ്പോലെതന്നെയാണ് വ്യാജ ഐഡികളും പ്രവര്‍ത്തിക്കുന്നത്.വ്യാജ പ്രൊഫൈലുകളെ കുറ്റവാളികള്‍, വാണിജ്യാടിസ്ഥാനത്തിലുള്ളത്, മാനസിക രോഗികള്‍ എന്നിവങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഇവരെ കണ്ടുപിടിക്കാന്‍ താരതമ്യേന ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് അതിനുള്ള ആപ്ലിക്കേഷന് രൂപം നല്‍കാന്‍ തീരൂമാനിച്ചത്.ലൈംഗീക ചൂഷണം ഉള്‍പ്പെടെയുള്ള ഒരുപാട് കുറ്റകൃത്യങ്ങള്‍ വ്യാജ പ്രൊഫൈലുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്നുണ്ട്.

ഫേക്ക്ഓഫ് ആപ്ലികേഷന്‍ നിങ്ങളുടെ സുഹൃത്തുക്കളെ പരിശോധിച്ചശേഷം ഒന്ന് മുതല്‍ പത്തുവരെ റാങ്കുകളില്‍ ഉള്‍പ്പെടുത്തും.ഈ ആപ്ലിക്കേഷന്‍ സംശയാസ്പദമായ പ്രൊഫൈലുകളില്‍ നിരന്തരം പരിശോധന നടത്തും. എന്തെങ്കിലും അസാധാരണമായ കാര്യങ്ങള്‍ ആ പ്രൊഫൈലുകളില്‍ നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. വ്യാജ പ്രൊഫൈലില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് വേറെ എവിടന്നെങ്കിലും മോഷ്ടിച്ചതാണോയെന്നും പരിശോധിക്കും. ഇപ്പോള്‍ 15,000 പേരുടെ പ്രൊഫൈലിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്

രാജ്യത്ത് ആദ്യമായി വൈഫൈ ഫ്രീയായി നല്‍കുന്ന നഗരം ബംഗളൂര്‍



 സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കന്ന ആദ്യ ഇന്ത്യന്‍ നഗരമെന്ന സ്ഥാനം ബംഗളൂരിന് സ്വന്തം. ബംഗളൂരിലെ പ്രശസ്തമായ എംജി റോഡിലാണ് ആദ്യ വൈഫൈ ഹോട്ട് സ്പോട്ട് സൗജന്യമായി ക്രമീകരിച്ചിരിക്കുന്നത്. എംജി റോഡ് ഉള്‍പ്പെടെ നഗരത്തിലെ അഞ്ച് പ്രധാന ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകും. അടുത്ത മാസത്തോടെ ഈ ഹോട്ട് സ്പോട്ടുകള്‍ നഗരത്തിലെ പത്ത് ഇടങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്ന് കര്‍ണാടക ഐടി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

വൈഫൈ പദ്ധതിയിലൂടെ ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ വരെ ബ്രൗസ് ചെയ്യാനും 50 എംബി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാനും അനുവാദമുണ്ടാകും. പരീക്ഷണമെന്ന നിലയിലാണ് നിലവില്‍ പദ്ധതി അഞ്ചിടങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈഫൈ സര്‍വീസ് പ്രൊവൈഡറായ ഡി വോയിസാണ് ഐടി വകുപ്പിനായി പദ്ധതി നടപ്പിലാക്കുന്നത്.

എന്നാല്‍ ഈ വൈഫേ ദുരുപയോഗം ചെയ്യാന്‍ സാധിക്കില്ല. ആരാണ് വൈഫൈ ഉപയോഗിക്കുന്നതെന്നും എന്താണ് ഡൗണ്‍ലൗഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെര്‍വറില്‍ ശേഖരിക്കും. വൈഫൈ ലഭ്യമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകളും ക്രമീകരിച്ചിട്ടുണ്ട്.

വൈഫൈക്കൊപ്പം നഗരത്തിലെ പൊതുകാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലികേഷനുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ടാകും. ഒരേ സമയം 2,000 പേര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം എന്നാണ് ഐടി അധികൃതര്‍ പറയുന്നത്. 512 കെബിപിഎസ് ആണ് വൈഫൈയുടെ കുറഞ്ഞ വേഗത.

വൈഫേയില്‍ എന്തെങ്കിലും രീതിയിലുള്ള പരാതി നിലനില്‍ക്കുന്നുവെങ്കില്‍ അത് പരിഹരിക്കാന്‍ ഉപയോക്താവിന് 1800 123 9636 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിക്കാനും അവസരമുണ്ട്. 

രാജ്യത്ത് ആദ്യമായി വൈഫൈ ഫ്രീയായി നല്‍കുന്ന നഗരം ബംഗളൂര്‍



 സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കന്ന ആദ്യ ഇന്ത്യന്‍ നഗരമെന്ന സ്ഥാനം ബംഗളൂരിന് സ്വന്തം. ബംഗളൂരിലെ പ്രശസ്തമായ എംജി റോഡിലാണ് ആദ്യ വൈഫൈ ഹോട്ട് സ്പോട്ട് സൗജന്യമായി ക്രമീകരിച്ചിരിക്കുന്നത്. എംജി റോഡ് ഉള്‍പ്പെടെ നഗരത്തിലെ അഞ്ച് പ്രധാന ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകും. അടുത്ത മാസത്തോടെ ഈ ഹോട്ട് സ്പോട്ടുകള്‍ നഗരത്തിലെ പത്ത് ഇടങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്ന് കര്‍ണാടക ഐടി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

വൈഫൈ പദ്ധതിയിലൂടെ ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ വരെ ബ്രൗസ് ചെയ്യാനും 50 എംബി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാനും അനുവാദമുണ്ടാകും. പരീക്ഷണമെന്ന നിലയിലാണ് നിലവില്‍ പദ്ധതി അഞ്ചിടങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈഫൈ സര്‍വീസ് പ്രൊവൈഡറായ ഡി വോയിസാണ് ഐടി വകുപ്പിനായി പദ്ധതി നടപ്പിലാക്കുന്നത്.

എന്നാല്‍ ഈ വൈഫേ ദുരുപയോഗം ചെയ്യാന്‍ സാധിക്കില്ല. ആരാണ് വൈഫൈ ഉപയോഗിക്കുന്നതെന്നും എന്താണ് ഡൗണ്‍ലൗഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെര്‍വറില്‍ ശേഖരിക്കും. വൈഫൈ ലഭ്യമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകളും ക്രമീകരിച്ചിട്ടുണ്ട്.

വൈഫൈക്കൊപ്പം നഗരത്തിലെ പൊതുകാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലികേഷനുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ടാകും. ഒരേ സമയം 2,000 പേര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം എന്നാണ് ഐടി അധികൃതര്‍ പറയുന്നത്. 512 കെബിപിഎസ് ആണ് വൈഫൈയുടെ കുറഞ്ഞ വേഗത.

വൈഫേയില്‍ എന്തെങ്കിലും രീതിയിലുള്ള പരാതി നിലനില്‍ക്കുന്നുവെങ്കില്‍ അത് പരിഹരിക്കാന്‍ ഉപയോക്താവിന് 1800 123 9636 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിക്കാനും അവസരമുണ്ട്. 

ഫെയ്‌സ്ബുക്ക് 'പകര്‍ച്ചവ്യാധിപോലെ കെട്ടടങ്ങും': പഠനം


ഫെയ്‌സ്ബുക്ക് താത്ക്കാലിക പ്രതിഭാസം
2017 ഓടെ 80 ശതമാനം അംഗങ്ങളും നഷ്ടപ്പെടും



ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ഒരു താത്ക്കാലിക പ്രതിഭാസമാണെന്നും, അതൊരു 'പകര്‍ച്ചവ്യാധി പോലെ കെട്ടടങ്ങു'മെന്നും പഠനറിപ്പോര്‍ട്ട്. 2017 ഓടെ ഫെയ്‌സ്ബുക്കിന് 80 ശതമാനം യൂസര്‍മര്‍ നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു.

അമേരിക്കയില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ ചേര്‍ന്ന് ArXiv.org ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ്, ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്ന ദുര്‍വിധി പരാമര്‍ശിച്ചിട്ടുള്ളത്.

'മൈസ്‌പേസ്' ( MySpace ) എന്ന സര്‍വീസിന്റെ ഉയര്‍ച്ചയും താഴ്ചയും ആധാരമാക്കിയാണ് ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നീ ഗവേഷകര്‍ ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത് വന്‍തകര്‍ച്ചയാണെന്ന് പ്രവചിക്കുന്നത്.

കെട്ടടങ്ങുംമുമ്പാണ് പകര്‍ച്ചവ്യാധികള്‍ ആളുകള്‍ക്കിടയില്‍ വളരെ വേഗം പടരുന്നത്. അതിന്റെ രീതിശാസ്ത്രം പകര്‍ച്ചവ്യാധി മാതൃകകളില്‍ വിവരിച്ചിട്ടുണ്ട്. അത്തരം പകര്‍ച്ചവ്യാധി മാതൃകയാണ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ഗതിവിഗതികള്‍ പരിശോധിക്കാന്‍ തങ്ങള്‍ ഉപയോഗിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. പൊതുവായി ലഭ്യമായ ഗൂഗിള്‍ ഡേറ്റയും ഇതിനായി ഉപയോഗിച്ചു.

നിലവില്‍ ലോകത്താകമാനം 110 കോടിയിലേറെ അംഗങ്ങളുള്ള ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം, അസുഖകരമായ ഒരു റിപ്പോര്‍ട്ടാണ് പ്രിന്‍സ്റ്റണ്‍ ഗവേഷകരുടേത്.

ഫെയ്‌സ്ബുക്കിലെ ഡേറ്റാ ഉപയോഗം 2012 മുതല്‍ കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'വരും വര്‍ഷങ്ങളില്‍ ഫെയ്‌സ്ബുക്ക് വളരെ വേഗം താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ഡിസംബറോടെ ഫെയ്‌സ്ബുക്കിന്റെ വലിപ്പം 20 ശതമാനം കുറയും'.

'ഏറ്റവും മികച്ച മാതൃകകള്‍ അനുസരിച്ചുള്ള വിലയിരുത്തല്‍ പ്രകാരം, വലിയ പതനമാണ് ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത്. 2015-2017 കാലത്ത് 80 ശതമാനം യൂസര്‍മാരെ നഷ്ടമാകും' - റിപ്പോര്‍ട്ട് പറയുന്നു.

2013 ല്‍ ചെറുപ്പക്കാരായ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് അകലാന്‍ തുടങ്ങിയെന്ന സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, പുതിയ പഠനറിപ്പോര്‍ട്ട് വന്നതിരിക്കുന്നത്.

ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നിവരുടെ റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ അവലോകനത്തിന് വിധേയമായിട്ടില്ല. അതിന് ശേഷമേ അത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടൂ.

പഠനറിപ്പോര്‍ട്ട് ഇങ്ങനെയാണെങ്കിലും, നിലവില്‍ ഫെയ്‌സ്ബുക്കിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. കമ്പനിയുടെ ഓഹരിമൂല്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ 29 കാരനായ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്വകാര്യസമ്പാദ്യം ഇപ്പോള്‍ ഏതാണ്ട് 1900 കോടി ഡോളര്‍ (1.17 ലക്ഷം കോടി രൂപ) ആണ് - AFP

ഫെയ്‌സ്ബുക്ക് 'പകര്‍ച്ചവ്യാധിപോലെ കെട്ടടങ്ങും': പഠനം


ഫെയ്‌സ്ബുക്ക് താത്ക്കാലിക പ്രതിഭാസം
2017 ഓടെ 80 ശതമാനം അംഗങ്ങളും നഷ്ടപ്പെടും



ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ഒരു താത്ക്കാലിക പ്രതിഭാസമാണെന്നും, അതൊരു 'പകര്‍ച്ചവ്യാധി പോലെ കെട്ടടങ്ങു'മെന്നും പഠനറിപ്പോര്‍ട്ട്. 2017 ഓടെ ഫെയ്‌സ്ബുക്കിന് 80 ശതമാനം യൂസര്‍മര്‍ നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു.

അമേരിക്കയില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ ചേര്‍ന്ന് ArXiv.org ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ്, ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്ന ദുര്‍വിധി പരാമര്‍ശിച്ചിട്ടുള്ളത്.

'മൈസ്‌പേസ്' ( MySpace ) എന്ന സര്‍വീസിന്റെ ഉയര്‍ച്ചയും താഴ്ചയും ആധാരമാക്കിയാണ് ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നീ ഗവേഷകര്‍ ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത് വന്‍തകര്‍ച്ചയാണെന്ന് പ്രവചിക്കുന്നത്.

കെട്ടടങ്ങുംമുമ്പാണ് പകര്‍ച്ചവ്യാധികള്‍ ആളുകള്‍ക്കിടയില്‍ വളരെ വേഗം പടരുന്നത്. അതിന്റെ രീതിശാസ്ത്രം പകര്‍ച്ചവ്യാധി മാതൃകകളില്‍ വിവരിച്ചിട്ടുണ്ട്. അത്തരം പകര്‍ച്ചവ്യാധി മാതൃകയാണ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ഗതിവിഗതികള്‍ പരിശോധിക്കാന്‍ തങ്ങള്‍ ഉപയോഗിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. പൊതുവായി ലഭ്യമായ ഗൂഗിള്‍ ഡേറ്റയും ഇതിനായി ഉപയോഗിച്ചു.

നിലവില്‍ ലോകത്താകമാനം 110 കോടിയിലേറെ അംഗങ്ങളുള്ള ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം, അസുഖകരമായ ഒരു റിപ്പോര്‍ട്ടാണ് പ്രിന്‍സ്റ്റണ്‍ ഗവേഷകരുടേത്.

ഫെയ്‌സ്ബുക്കിലെ ഡേറ്റാ ഉപയോഗം 2012 മുതല്‍ കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'വരും വര്‍ഷങ്ങളില്‍ ഫെയ്‌സ്ബുക്ക് വളരെ വേഗം താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ഡിസംബറോടെ ഫെയ്‌സ്ബുക്കിന്റെ വലിപ്പം 20 ശതമാനം കുറയും'.

'ഏറ്റവും മികച്ച മാതൃകകള്‍ അനുസരിച്ചുള്ള വിലയിരുത്തല്‍ പ്രകാരം, വലിയ പതനമാണ് ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത്. 2015-2017 കാലത്ത് 80 ശതമാനം യൂസര്‍മാരെ നഷ്ടമാകും' - റിപ്പോര്‍ട്ട് പറയുന്നു.

2013 ല്‍ ചെറുപ്പക്കാരായ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് അകലാന്‍ തുടങ്ങിയെന്ന സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, പുതിയ പഠനറിപ്പോര്‍ട്ട് വന്നതിരിക്കുന്നത്.

ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നിവരുടെ റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ അവലോകനത്തിന് വിധേയമായിട്ടില്ല. അതിന് ശേഷമേ അത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടൂ.

പഠനറിപ്പോര്‍ട്ട് ഇങ്ങനെയാണെങ്കിലും, നിലവില്‍ ഫെയ്‌സ്ബുക്കിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. കമ്പനിയുടെ ഓഹരിമൂല്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ 29 കാരനായ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്വകാര്യസമ്പാദ്യം ഇപ്പോള്‍ ഏതാണ്ട് 1900 കോടി ഡോളര്‍ (1.17 ലക്ഷം കോടി രൂപ) ആണ് - AFP

2013 ൽ ഗൂഗ്ലിളിൽ ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയം കത്രീന കൈഫും IRCTC യും

2013 ലെ ഗൂഗിളിന്റെ കണക്കു പ്രകാരം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സേർച്ച്‌ ചെയ്ത സെലിബ്രിറ്റി പട്ടം കത്രീന കൈഫിന്.സൽമാൻ ഖാൻ ,സച്ചിൻ ടെൻഡുൽകർ , ദീപികാ പദുകോണ്‍ ,ഷാരൂഖ്‌ ഖാൻ എന്നിവരും ഇന്ത്യക്കാര്ക്ക് ഗൂഗിളിൽ പ്രിയപ്പെട്ടവർ തന്നെ.ഏറ്റവും കൂടുതൽ സേർച്ച്‌ ചെയ്ത വെബ്‌ സൈറ്റ് ഇന്ത്യൻ റെയിൽവേയുടെ IRCTC യ്ക്കാണ് .

കൂടാതെ ഓണ്‍ലൈൻ ഷോപ്പിംഗ്‌ സൈറ്റായ FLIPKART ,OLX പ്രമുഖ സ്പോർട്സ് സൈറ്റായ ESPN ൻറെ ക്രിക്ക് ഇൻഫോ എന്നീ സൈറ്റുകളും  സെർച്ചുകളിൽ മുൻപിലാണ്.
സിനിമകളിൽ മുൻപിൽ ചെന്നൈ എക്സ്പ്രെസ്സും ആഷികി 2 വുമാണ് മുൻപിൽ.
ടെക് രംഗത്ത് സാംസങ്ങിന്റെ ഗാലക്സി S4 ഉം നോകിയയുടെ ലുമിയ 520 യ്ക്കും സെർച്ചുകൾ കൂടുതലാണ്.

2013 ൽ ഗൂഗ്ലിളിൽ ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയം കത്രീന കൈഫും IRCTC യും

2013 ലെ ഗൂഗിളിന്റെ കണക്കു പ്രകാരം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സേർച്ച്‌ ചെയ്ത സെലിബ്രിറ്റി പട്ടം കത്രീന കൈഫിന്.സൽമാൻ ഖാൻ ,സച്ചിൻ ടെൻഡുൽകർ , ദീപികാ പദുകോണ്‍ ,ഷാരൂഖ്‌ ഖാൻ എന്നിവരും ഇന്ത്യക്കാര്ക്ക് ഗൂഗിളിൽ പ്രിയപ്പെട്ടവർ തന്നെ.ഏറ്റവും കൂടുതൽ സേർച്ച്‌ ചെയ്ത വെബ്‌ സൈറ്റ് ഇന്ത്യൻ റെയിൽവേയുടെ IRCTC യ്ക്കാണ് .

കൂടാതെ ഓണ്‍ലൈൻ ഷോപ്പിംഗ്‌ സൈറ്റായ FLIPKART ,OLX പ്രമുഖ സ്പോർട്സ് സൈറ്റായ ESPN ൻറെ ക്രിക്ക് ഇൻഫോ എന്നീ സൈറ്റുകളും  സെർച്ചുകളിൽ മുൻപിലാണ്.
സിനിമകളിൽ മുൻപിൽ ചെന്നൈ എക്സ്പ്രെസ്സും ആഷികി 2 വുമാണ് മുൻപിൽ.
ടെക് രംഗത്ത് സാംസങ്ങിന്റെ ഗാലക്സി S4 ഉം നോകിയയുടെ ലുമിയ 520 യ്ക്കും സെർച്ചുകൾ കൂടുതലാണ്.

ഫെയ്സ്ബുക്കില്‍ ദുഃഖ വാര്‍ത്തകള്‍ക്ക് അനുശോചനം പ്രകടിപ്പിക്കാന്‍ ഇനി സഹതാപ ബട്ടണും

ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന മരണ വാര്‍ത്തകള്‍ക്കും, സങ്കടകരമായ മറ്റു വാര്‍ത്തകള്‍ക്കും ലൈക്‌ അടിക്കുക എന്നത് ഒരു വിരോധാഭാസമാണ്. വാര്‍ത്ത അറിഞ്ഞതിലുള്ള ദുഖം അറിയിക്കാന്‍ ലൈക്ക് ചെയ്യുക അല്ലാതെ നിലവില്‍ വേറെ ഒരു പോംവഴിയില്ല. സിമ്പതി ബട്ടണ്‍ വഴി അത് മാറ്റുവാന്‍ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്.


ദുഃഖ വാര്‍ത്തകളോട് ഉപയോക്താക്കള്‍ക്ക് പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്ക് സിമ്പതി ബട്ടണ്‍ കൊണ്ടുവരുന്ന കാര്യം ഹഫിംങ്ങ്ടണ്‍ പോസ്റ്റാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് എഞ്ചിനീയര്‍ ഡാന്‍ മുറിയെല്ലോയെ ഉദ്ദരിച്ചാണ് ഹഫിംങ്ങ്ടണ്‍ പോസ്റ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ തങ്ങളുടെ സ്റ്റേറ്റസ് ഇമോഷണല്‍ ലിസ്റ്റില്‍ നിന്ന് നെഗറ്റീവ് ഇമോഷണുമായ ടാഗ് ചെയ്യുകയാണെങ്കില്‍ ലൈക്ക് ബട്ടണ് പകരം ആ സ്ഥാനത്ത് സിമ്പതി ബട്ടണായിരിക്കും വരുക.

സാഡ്, ഡിസ്പേര്‍ട്ട് തുടങ്ങിയ പേരിലായിരിക്കും ഈ ബട്ടണ്‍ ചിലപ്പോള്‍ അവതരിപ്പിക്കുക. ഈ പുതിയ ബട്ടണുകള്‍ ഏത് സമയത്തും നിലവില്‍ വരാം എന്നാണ് ഫെയ്സ്ബുക്ക് എഞ്ചിനീയര്‍മാര്‍ പറയുന്നത്. നേരത്തെ തന്നെ ഡിസ് ലൈക്ക് ബട്ടണ്‍ ഉള്‍പ്പെടുത്തുമെന്ന് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നിലവില്‍ വന്നിരുന്നില്ല.

ഫെയ്സ്ബുക്കില്‍ ദുഃഖ വാര്‍ത്തകള്‍ക്ക് അനുശോചനം പ്രകടിപ്പിക്കാന്‍ ഇനി സഹതാപ ബട്ടണും

ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന മരണ വാര്‍ത്തകള്‍ക്കും, സങ്കടകരമായ മറ്റു വാര്‍ത്തകള്‍ക്കും ലൈക്‌ അടിക്കുക എന്നത് ഒരു വിരോധാഭാസമാണ്. വാര്‍ത്ത അറിഞ്ഞതിലുള്ള ദുഖം അറിയിക്കാന്‍ ലൈക്ക് ചെയ്യുക അല്ലാതെ നിലവില്‍ വേറെ ഒരു പോംവഴിയില്ല. സിമ്പതി ബട്ടണ്‍ വഴി അത് മാറ്റുവാന്‍ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്.


ദുഃഖ വാര്‍ത്തകളോട് ഉപയോക്താക്കള്‍ക്ക് പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്ക് സിമ്പതി ബട്ടണ്‍ കൊണ്ടുവരുന്ന കാര്യം ഹഫിംങ്ങ്ടണ്‍ പോസ്റ്റാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് എഞ്ചിനീയര്‍ ഡാന്‍ മുറിയെല്ലോയെ ഉദ്ദരിച്ചാണ് ഹഫിംങ്ങ്ടണ്‍ പോസ്റ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ തങ്ങളുടെ സ്റ്റേറ്റസ് ഇമോഷണല്‍ ലിസ്റ്റില്‍ നിന്ന് നെഗറ്റീവ് ഇമോഷണുമായ ടാഗ് ചെയ്യുകയാണെങ്കില്‍ ലൈക്ക് ബട്ടണ് പകരം ആ സ്ഥാനത്ത് സിമ്പതി ബട്ടണായിരിക്കും വരുക.

സാഡ്, ഡിസ്പേര്‍ട്ട് തുടങ്ങിയ പേരിലായിരിക്കും ഈ ബട്ടണ്‍ ചിലപ്പോള്‍ അവതരിപ്പിക്കുക. ഈ പുതിയ ബട്ടണുകള്‍ ഏത് സമയത്തും നിലവില്‍ വരാം എന്നാണ് ഫെയ്സ്ബുക്ക് എഞ്ചിനീയര്‍മാര്‍ പറയുന്നത്. നേരത്തെ തന്നെ ഡിസ് ലൈക്ക് ബട്ടണ്‍ ഉള്‍പ്പെടുത്തുമെന്ന് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നിലവില്‍ വന്നിരുന്നില്ല.

Twitter makes IPO filing public, will look to raise $1 billion


        In line with earlier reports, Twitter on Thursday made its IPO filing with the United States Securities and Exchange Commission public. Twitter filed an S-1 confidentially earlier this year, and it was able to do so because its annual revenue was less than $1 billion in 2012. The company’s S-1 is now public, shedding light on Twitter’s financials for the first time ahead of its upcoming initial public offering. The company will look to raise $1 billion with its IPO, and it will be underwritten by Goldman Sachs, Morgan Stanley and several other banks.


     Twitter shares will trade under the ticker TWTR.
    The company’s S-1 states that Twitter pulled in $316 million in revenue in 2012, and it posted a net loss of  -$79.4 million. Twitter’s net loss through the first six months of 2013 totaled -$69.3 million on $253.6 million in sales.
    Twitter has more than 215 million monthly active users according to its S-1, and the IPO means they can likely expect to see a whole lot more advertising in the future as Twitter comes under pressure to maintain revenue growth. It also almost certainly will lead to the death of their favorite third-party Twitter apps as they currently exist today.

FOR MORE TECH NEWS VIEW OUR TECH PORTAL TECH.CHANGE2SMART.COM

Instagram to start showing advertisements

Instagram, the mobile photo-sharing app owned by Facebook Inc., says it will start showing "occasional" photo and video advertisements in the coming months.
It's Instagram's first step toward making money. While users can already follow brands and businesses, part of the app's appeal has been its simplicity and, for some, a lack of advertisements.
To ease users into seeing ads, the company said in a blog post Thursday that it will focus on showing "a small number" of "high-quality photos and videos" from a handful of brands.
Facebook bought Instagram last fall for $715.3 million, $300 million of it in cash and the rest in stock. The app has more than 150 million users and is especially popular with teenagers and young adults.
FOR MORE TECH NEWS VIEW OUR TECH PORTAL TECH.CHANGE2SMART.COM

പറഞ്ഞാല്‍ അക്ഷരംപ്രതി കേള്‍ക്കുന്ന ഗൂഗിൾ


എന്താണ് വേണ്ടതെന്ന് ഇനി ഗൂഗ്ളിനോട് പറഞ്ഞാല്‍ മതി. വിവരങ്ങള്‍ ഞൊടിയിടയില്‍ സ്ക്രീനില്‍ തെളിയും. അവശ്യം വേണ്ട വിവരങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ഉപയോക്താവിന് നല്‍കുന്ന അത്യാധുനിക സാങ്കേതിക വിദ്യ.
‘ഹമ്മിങ് ബേഡ്’ എന്നാണ് ഗൂഗ്ള്‍ ഈ പുതിയ സാങ്കേതികവിദ്യക്ക് നല്‍കിയിരിക്കുന്ന പേര്. വേണ്ടത് വിവരമോ വാര്‍ത്തയോ ചിത്രമോ എന്തുമാകട്ടെ മനുഷ്യനെ പോലെ ചിന്തിക്കാനും വിവേകബുദ്ധിയോടെ കാര്യങ്ങള്‍ അപഗ്രഥിക്കാനും ഹമ്മിങ്ബേഡിന് കഴിയും. ഹമ്മിങ് ബേഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപപ്പെടുത്തിയ സെര്‍ച്ച് എന്‍ജിന്‍െറ ഒൗദ്യോഗിക പ്രകാശനം കഴിഞ്ഞദിവസം ഗൂഗ്ള്‍ നടത്തി.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിവിധതലങ്ങളില്‍ പരീക്ഷിച്ച് വിജയംകണ്ട ശേഷമാണ് ഗൂഗ്ള്‍ ഇത് ലോകത്തിന് സമര്‍പ്പിക്കുന്നത്. അധികം വൈകാതെ ഹമ്മിങ് ബേഡ് ഗൂഗ്ള്‍ നമ്മുടെ കമ്പ്യൂട്ടറുകളില്‍ എത്തുമെന്നാണ് ഗൂഗ്ള്‍ നല്‍കുന്ന സൂചന.
സാധാരണ ഗതിയില്‍ ഉപയോക്താവ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അഥവാ കീ വേഡുകള്‍ സ്വീകരിച്ച ശേഷം അതിന്‍െറ അനുബന്ധ വിവരങ്ങള്‍ നല്‍കുന്ന രീതിയാണ് ഗൂഗ്ള്‍ ഉള്‍പ്പെടെ എല്ലാ സെര്‍ച്ച് എന്‍ജിനുകളും ചെയ്യുന്നത്. എന്നാല്‍, പുതിയ സംവിധാനത്തില്‍ നല്‍കുന്ന വിവരം അപൂര്‍ണമോ അവ്യക്തമോ ആയാല്‍പോലും അതിന്‍െറ ശരിയായ രൂപവും അര്‍ഥവും സ്വയം വിവേചനബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ച് ഗൂഗ്ള്‍ തിരിച്ചറിയും. അതിലൂടെ വളരെ കൃത്യമായ വിവരം മാത്രം ഉപയോക്താവിന് പ്രദാനം ചെയ്യും.
അതായത്, നല്‍കുന്ന നിര്‍ദേശം വികലമോ അവ്യക്തമോ ആയാല്‍ കൂടിയും അവധാനതയുള്ള വിവരം മാത്രമാകും ഉപയോക്താവിന് ലഭിക്കുക. ഇത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് പുത്തന്‍ വഴിത്തിരിവാണെന്ന് ഗൂഗ്ളിന്‍െറ സെര്‍ച്ചിങ് എക്സ്പര്‍ട്ട് എന്‍ജിനീയര്‍ അമിത് സിങ് ഹാല്‍ പറയുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ കൃത്രിമബുദ്ധി പ്രയോഗിക്കാന്‍ കഴിയുന്ന സെര്‍ച്ച് എന്‍ജിന്‍ വികസിപ്പിച്ചെടുക്കുക എന്ന ഗൂഗ്ളിന്‍െറ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഹമ്മിങ് ബേഡിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്.
all credits goes to madhyamam

പറഞ്ഞാല്‍ അക്ഷരംപ്രതി കേള്‍ക്കുന്ന ഗൂഗിൾ


എന്താണ് വേണ്ടതെന്ന് ഇനി ഗൂഗ്ളിനോട് പറഞ്ഞാല്‍ മതി. വിവരങ്ങള്‍ ഞൊടിയിടയില്‍ സ്ക്രീനില്‍ തെളിയും. അവശ്യം വേണ്ട വിവരങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ഉപയോക്താവിന് നല്‍കുന്ന അത്യാധുനിക സാങ്കേതിക വിദ്യ.
‘ഹമ്മിങ് ബേഡ്’ എന്നാണ് ഗൂഗ്ള്‍ ഈ പുതിയ സാങ്കേതികവിദ്യക്ക് നല്‍കിയിരിക്കുന്ന പേര്. വേണ്ടത് വിവരമോ വാര്‍ത്തയോ ചിത്രമോ എന്തുമാകട്ടെ മനുഷ്യനെ പോലെ ചിന്തിക്കാനും വിവേകബുദ്ധിയോടെ കാര്യങ്ങള്‍ അപഗ്രഥിക്കാനും ഹമ്മിങ്ബേഡിന് കഴിയും. ഹമ്മിങ് ബേഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപപ്പെടുത്തിയ സെര്‍ച്ച് എന്‍ജിന്‍െറ ഒൗദ്യോഗിക പ്രകാശനം കഴിഞ്ഞദിവസം ഗൂഗ്ള്‍ നടത്തി.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിവിധതലങ്ങളില്‍ പരീക്ഷിച്ച് വിജയംകണ്ട ശേഷമാണ് ഗൂഗ്ള്‍ ഇത് ലോകത്തിന് സമര്‍പ്പിക്കുന്നത്. അധികം വൈകാതെ ഹമ്മിങ് ബേഡ് ഗൂഗ്ള്‍ നമ്മുടെ കമ്പ്യൂട്ടറുകളില്‍ എത്തുമെന്നാണ് ഗൂഗ്ള്‍ നല്‍കുന്ന സൂചന.
സാധാരണ ഗതിയില്‍ ഉപയോക്താവ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അഥവാ കീ വേഡുകള്‍ സ്വീകരിച്ച ശേഷം അതിന്‍െറ അനുബന്ധ വിവരങ്ങള്‍ നല്‍കുന്ന രീതിയാണ് ഗൂഗ്ള്‍ ഉള്‍പ്പെടെ എല്ലാ സെര്‍ച്ച് എന്‍ജിനുകളും ചെയ്യുന്നത്. എന്നാല്‍, പുതിയ സംവിധാനത്തില്‍ നല്‍കുന്ന വിവരം അപൂര്‍ണമോ അവ്യക്തമോ ആയാല്‍പോലും അതിന്‍െറ ശരിയായ രൂപവും അര്‍ഥവും സ്വയം വിവേചനബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ച് ഗൂഗ്ള്‍ തിരിച്ചറിയും. അതിലൂടെ വളരെ കൃത്യമായ വിവരം മാത്രം ഉപയോക്താവിന് പ്രദാനം ചെയ്യും.
അതായത്, നല്‍കുന്ന നിര്‍ദേശം വികലമോ അവ്യക്തമോ ആയാല്‍ കൂടിയും അവധാനതയുള്ള വിവരം മാത്രമാകും ഉപയോക്താവിന് ലഭിക്കുക. ഇത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് പുത്തന്‍ വഴിത്തിരിവാണെന്ന് ഗൂഗ്ളിന്‍െറ സെര്‍ച്ചിങ് എക്സ്പര്‍ട്ട് എന്‍ജിനീയര്‍ അമിത് സിങ് ഹാല്‍ പറയുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ കൃത്രിമബുദ്ധി പ്രയോഗിക്കാന്‍ കഴിയുന്ന സെര്‍ച്ച് എന്‍ജിന്‍ വികസിപ്പിച്ചെടുക്കുക എന്ന ഗൂഗ്ളിന്‍െറ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഹമ്മിങ് ബേഡിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്.
all credits goes to madhyamam

എനി ഇന്റർനെറ്റ്‌ ഇല്ലാത്തപ്പോഴും യൂടൂബിൽ നിന്ന് വീഡിയോ കാണാം


എനി ഇന്റർനെറ്റ്‌ ഇല്ലാത്തപ്പോഴും യൂടൂബിൽ നിന്ന് വീഡിയോ കാണാം


ആന്‍ഡ്രോയിഡ് 4.4 കിറ്റ്‌കാറ്റ് ഒക്ടോബറിൽ പുറത്തിറങ്ങും -നെസ്ലേ


  ഒക്ടോബറിൽ നടക്കാൻ പോകുന്ന ഒരു പ്രധാനപ്പെട്ട സംഭവമായിരിക്കും
ആന്‍ഡ്രോയിഡിന്റെ പുതിയ വേർഷനായ 4.4 കിറ്റ്‌കാട്ടിന്റെ അവതരണം
എന്ന് നെസ്ലേ. ഔദ്യോകികമായി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ മാസമാണ് തങ്ങളുടെ അടുത്ത ആന്‍ഡ്രോയിഡിന്റെ പേര് കിറ്റ്‌കാറ്റ്
എന്നായിരിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചത്  .
കിറ്റ്‌കാറ്റ് ആദ്യം പുറത്തിറങ്ങുക ഗൂഗിളിന്റെ നെക്സസ് 5 ൽ ആയിരിക്കും.

ആന്‍ഡ്രോയിഡ് 4.4 കിറ്റ്‌കാറ്റ് ഒക്ടോബറിൽ പുറത്തിറങ്ങും -നെസ്ലേ


  ഒക്ടോബറിൽ നടക്കാൻ പോകുന്ന ഒരു പ്രധാനപ്പെട്ട സംഭവമായിരിക്കും
ആന്‍ഡ്രോയിഡിന്റെ പുതിയ വേർഷനായ 4.4 കിറ്റ്‌കാട്ടിന്റെ അവതരണം
എന്ന് നെസ്ലേ. ഔദ്യോകികമായി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ മാസമാണ് തങ്ങളുടെ അടുത്ത ആന്‍ഡ്രോയിഡിന്റെ പേര് കിറ്റ്‌കാറ്റ്
എന്നായിരിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചത്  .
കിറ്റ്‌കാറ്റ് ആദ്യം പുറത്തിറങ്ങുക ഗൂഗിളിന്റെ നെക്സസ് 5 ൽ ആയിരിക്കും.

ഗൂഗിള്‍ മാപ്പില്‍ ഇനിമുതല്‍ തല്‍സമയ ട്രാഫിക്ക് റിപ്പോര്‍ട്ട്‌ ലഭ്യമാകും

ഗൂഗിള്‍ മാപ്പ് വഴി ഇനി തല്‍സമയ ട്രാഫിക്ക് റിപ്പോര്‍ട്ട്‌ നമുക്ക് ലഭിക്കും. ഗൂഗിള്‍ ഈയിടെ ഏറ്റെടുത്ത വേസ് എന്ന മൊബൈല്‍ നാവിഗേഷന്‍ അപ്ലിക്കേഷന്‍ വഴി ലഭിക്കുന്ന തല്‍സമയ ട്രാഫിക്ക് റിപ്പോര്‍ട്ട്‌ ഇനിമുതല്‍ ഗൂഗിള്‍ മാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് മൊബൈല്‍ ആപ്പുകളില്‍ ലഭ്യമാകും.



വേസ് അപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഗതാഗത തടസങ്ങള്‍, അപകടങ്ങള്‍, റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ തല്‍സമയ വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പിന്റെ മൊബൈല്‍ ആപ്പ് ഉപഭോക്താക്കള്‍ക്കും ലഭിക്കും. തുടക്കത്തില്‍ ഈ സേവനം അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളമ്പിയ, ഇക്വഡോര്‍, ഫ്രാന്‍സ്‌, ജര്‍മ്മനി, മെക്സിക്കോ, പനാമ, പെറു, സ്വിറ്റ്സര്‍ലന്‍ഡ്, യുകെ, യുഎസ് എന്നിവടങ്ങളിലെ ഗൂഗിള്‍ മാപ്പ് ഉപഭോക്താക്കള്‍ക്ക് ആകും ലഭ്യമാവുക.

ഏറ്റെടുക്കലിന് ശേഷം വേസ് ആപ്പിലും ഗൂഗിള്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വേസ് ആപ്പില്‍ കൂട്ടിച്ചേര്‍ത്ത ഗൂഗിള്‍ സെര്‍ച്ച്‌ വഴി വേസ് ഉപഭോക്താക്കള്‍ക്ക് ബിസിനസ്‌ അഡ്രസ്‌, ലോക്കല്‍ അഡ്രസ്‌ തുടങ്ങിയവ വേസ് ആപ്പില്‍ തന്നെ ലഭ്യമാകും. വേസ് മാപ്പ് എഡിറ്ററില്‍ ഇപ്പോള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ലഭ്യമാകും. ഇത് ഉപയോഗിച്ച് വേസിന് അവരുടെ മാപ്പിലെ തെറ്റുകള്‍ വളരെ കൃത്യതയോടെ തിരുത്താന്‍ സഹായകമാകും എന്നാണ് ഗൂഗിള്‍ പറയുന്നത്.

ഗൂഗിള്‍ മാപ്പില്‍ ഇനിമുതല്‍ തല്‍സമയ ട്രാഫിക്ക് റിപ്പോര്‍ട്ട്‌ ലഭ്യമാകും

ഗൂഗിള്‍ മാപ്പ് വഴി ഇനി തല്‍സമയ ട്രാഫിക്ക് റിപ്പോര്‍ട്ട്‌ നമുക്ക് ലഭിക്കും. ഗൂഗിള്‍ ഈയിടെ ഏറ്റെടുത്ത വേസ് എന്ന മൊബൈല്‍ നാവിഗേഷന്‍ അപ്ലിക്കേഷന്‍ വഴി ലഭിക്കുന്ന തല്‍സമയ ട്രാഫിക്ക് റിപ്പോര്‍ട്ട്‌ ഇനിമുതല്‍ ഗൂഗിള്‍ മാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് മൊബൈല്‍ ആപ്പുകളില്‍ ലഭ്യമാകും.



വേസ് അപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഗതാഗത തടസങ്ങള്‍, അപകടങ്ങള്‍, റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ തല്‍സമയ വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പിന്റെ മൊബൈല്‍ ആപ്പ് ഉപഭോക്താക്കള്‍ക്കും ലഭിക്കും. തുടക്കത്തില്‍ ഈ സേവനം അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളമ്പിയ, ഇക്വഡോര്‍, ഫ്രാന്‍സ്‌, ജര്‍മ്മനി, മെക്സിക്കോ, പനാമ, പെറു, സ്വിറ്റ്സര്‍ലന്‍ഡ്, യുകെ, യുഎസ് എന്നിവടങ്ങളിലെ ഗൂഗിള്‍ മാപ്പ് ഉപഭോക്താക്കള്‍ക്ക് ആകും ലഭ്യമാവുക.

ഏറ്റെടുക്കലിന് ശേഷം വേസ് ആപ്പിലും ഗൂഗിള്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വേസ് ആപ്പില്‍ കൂട്ടിച്ചേര്‍ത്ത ഗൂഗിള്‍ സെര്‍ച്ച്‌ വഴി വേസ് ഉപഭോക്താക്കള്‍ക്ക് ബിസിനസ്‌ അഡ്രസ്‌, ലോക്കല്‍ അഡ്രസ്‌ തുടങ്ങിയവ വേസ് ആപ്പില്‍ തന്നെ ലഭ്യമാകും. വേസ് മാപ്പ് എഡിറ്ററില്‍ ഇപ്പോള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ലഭ്യമാകും. ഇത് ഉപയോഗിച്ച് വേസിന് അവരുടെ മാപ്പിലെ തെറ്റുകള്‍ വളരെ കൃത്യതയോടെ തിരുത്താന്‍ സഹായകമാകും എന്നാണ് ഗൂഗിള്‍ പറയുന്നത്.

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google