Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

ഈ കുഞ്ഞുമോളുടെ പാട്ടൊന്നു കെട്ടുനൊക്കൂ...





ഈ കുഞ്ഞുമോളുടെ പാട്ടൊന്നു കെട്ടുനൊക്കൂ...





Twitter makes IPO filing public, will look to raise $1 billion


        In line with earlier reports, Twitter on Thursday made its IPO filing with the United States Securities and Exchange Commission public. Twitter filed an S-1 confidentially earlier this year, and it was able to do so because its annual revenue was less than $1 billion in 2012. The company’s S-1 is now public, shedding light on Twitter’s financials for the first time ahead of its upcoming initial public offering. The company will look to raise $1 billion with its IPO, and it will be underwritten by Goldman Sachs, Morgan Stanley and several other banks.


     Twitter shares will trade under the ticker TWTR.
    The company’s S-1 states that Twitter pulled in $316 million in revenue in 2012, and it posted a net loss of  -$79.4 million. Twitter’s net loss through the first six months of 2013 totaled -$69.3 million on $253.6 million in sales.
    Twitter has more than 215 million monthly active users according to its S-1, and the IPO means they can likely expect to see a whole lot more advertising in the future as Twitter comes under pressure to maintain revenue growth. It also almost certainly will lead to the death of their favorite third-party Twitter apps as they currently exist today.

FOR MORE TECH NEWS VIEW OUR TECH PORTAL TECH.CHANGE2SMART.COM

Instagram to start showing advertisements

Instagram, the mobile photo-sharing app owned by Facebook Inc., says it will start showing "occasional" photo and video advertisements in the coming months.
It's Instagram's first step toward making money. While users can already follow brands and businesses, part of the app's appeal has been its simplicity and, for some, a lack of advertisements.
To ease users into seeing ads, the company said in a blog post Thursday that it will focus on showing "a small number" of "high-quality photos and videos" from a handful of brands.
Facebook bought Instagram last fall for $715.3 million, $300 million of it in cash and the rest in stock. The app has more than 150 million users and is especially popular with teenagers and young adults.
FOR MORE TECH NEWS VIEW OUR TECH PORTAL TECH.CHANGE2SMART.COM

ഇരുപതിനായിരത്തിന്റെ ഫോണുമായി ജിയോണീ.

വില കൂടുംതോറും തിരഞ്ഞെടുപ്പിനുള്ള സാധ്യതകള്‍ കുറയും എന്നതാണ് സ്മാര്‍ട്്‌ഫോണ്‍ വിപണിയുടെ പ്രത്യേകത. പതിനായരിം രൂപയില്‍ കുറഞ്ഞ വിലയുളള നൂറിലേറെ സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ വിവിധ കമ്പനികള്‍ രംഗത്തിറക്കുന്നുണ്ട്. എന്നാല്‍ വില 20,000 കടന്നാല്‍ അഞ്ചോ ആറോ കമ്പനികള്‍ മാത്രമേ ഉണ്ടാകൂ. പിന്നെയും വില കൂടിയ ഫോണ്‍ വേണമെങ്കില്‍ ആപ്പിള്‍ ഐഫോണ്‍ ഫൈവോ സാംസങ് ഗാലക്‌സി എസ് ഫോറോ തിരഞ്ഞെടുക്കേണ്ടിവരും. ഇരുപതിനായിരം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫോണ്‍ തിരയുന്നവര്‍ക്ക് പുതിയൊരു സാധ്യത സമ്മാനിക്കുകയാണ് ജിയോണി എന്ന ചൈനീസ് കമ്പനി. 

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനികളില്‍ താരതമ്യേനെ പുതുമുഖമാണിവന്‍. 2003 ല്‍ ചെറിയ രീതിയില്‍ ആരംഭിച്ച ജിയോണി മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ആഗോളവിപണിയിലേക്കും പ്രവേശിച്ചു. ഇന്നിപ്പോള്‍ ഗള്‍ഫ്‌രാഷ്ട്രങ്ങള്‍, ആഫ്രിക്ക, വിയറ്റ്‌നാം, തയ്‌വാന്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലൊക്കെ ജിയോണി മൊബൈല്‍ സ്വീകാര്യത നേടിക്കഴിഞ്ഞു. സ്വന്തം നാടായ ചൈനയില്‍ പ്രതിവര്‍ഷം 230 ലക്ഷം യൂണിറ്റ് വില്പനയോടെ വിപണിയില്‍ രണ്ടാംസ്ഥാനം നേടാനും കമ്പനിക്കായി. 


 ജിയോണിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ഇലൈഫ് ഇ6 മാസങ്ങള്‍ക്ക് മുമ്പേ അവതരിപ്പിക്കപ്പെട്ടിരുന്നു. ആഗസ്തില്‍ ഇന്ത്യയില്‍ വില്പനയ്‌ക്കെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും സപ്തംബര്‍ അവസനവാരം വരെ സംഭവം ഇന്ത്യയില്‍ എത്തിയിട്ടില്ല. ഇപ്പോഴിതാ ഇ6 ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സ്‌നാപ്ഡീല്‍ ആണ് ഇ6 ന്റെ പ്രീ-ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങിയിരിക്കുന്നത്. 22,165 രൂപ മുടക്കി ബുക്ക് ചെയ്താല്‍ പത്തുദിവസത്തിനുള്ളില്‍ സാധനം വീട്ടിലെത്തിക്കാമെന്ന് സ്‌നാപ്ഡീല്‍ ഉറപ്പുതരുന്നു.

കാഴ്ചയിലും സൗകര്യങ്ങളുടെയും കാര്യത്തില്‍ ഐഫോണിനോടും ഗാലക്‌സി എസ്3 യോടും കിടപിടിക്കുന്നുണ്ട് ഇലൈഫ് ഇ6. അഞ്ചിഞ്ച് വിസ്താരമുള്ള ഒ.ജി.എസ്. (വണ്‍ ഗ്ലാസ് സൊല്യൂഷന്‍) അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ലോകപ്രശസ്ത സ്‌ക്രീന്‍ ഡിസ്‌പ്ലേ നിര്‍മാണകമ്പനിയായ കോര്‍ണിങിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തമാണിത്. രണ്ട് ചില്ലുപാളികള്‍ ഉപയോഗിച്ചുകൊണ്ടാണ് സാധാരണ ടച്ച്‌സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒന്ന് ടച്ച് സെന്‍സറായും മറ്റൊന്ന് സെന്‍സറിന്റെ സംരക്ഷണകവചമായും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഒ.ജി.എസ്. സ്‌ക്രീനില്‍ രണ്ടിനു പകരം ഒറ്റചില്ലുപാളിയേ ഉണ്ടാകു. ഹാന്‍ഡ്‌സെറ്റിന്റെ ഭാരം കുറയ്ക്കാനും ഡിസ്‌പ്ലേമികവ് വര്‍ധിപ്പിക്കാനും ഒ.ജി.എസ്. സ്‌ക്രീനിനാകും. 1080 X 1920 പിക്‌സല്‍സ് റിസൊല്യൂഷനോട് കൂടിയ ഒ.ജി.എസ്. സ്‌ക്രീനാണ് ജിയോണി ഇലൈഫ് ഇ6 ല്‍ ഉപയോഗിച്ചിരിക്കുന്നത്.

1.5 ഗിഗാഹെര്‍ട്‌സ് മീഡിയാടെക്ക് ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി.. ഹാര്‍ഡ്‌വേര്‍ കരുത്തിന്റെ കാര്യത്തിലും ജിയോണി ചില്ലറക്കാരനല്ല. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനാണ് ഫോണിലുള്ളത്. ഒപ്പം ജിയോണിയുടെ സ്വന്തം അമിഗോ യൂസര്‍ ഇന്റര്‍ഫേസും. ഫോട്ടോഗ്രാഫി ഇഷ്ടക്കാര്‍ക്കായി എല്‍.ഇ.ഡി. ഫ്ലാഷോടുകൂടിയ 13 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയും 5 മെഗാപിക്‌സല്‍ രണ്ടാം ക്യാമറയും ഫോണിലുണ്ട്.



ഹാര്‍ട്ട്ബീറ്റ് സിങ്ക്രോണൈസിങ് ടെക്‌നോളജിയാണ് ഇലൈഫ് 6 ന്റെ പ്രധാന സവിശേഷതയായി ജിയോണി പറയുന്നത്. ഓരോ പത്ത്മിനുട്ട് കൂടുമ്പോഴൂം പ്രധാന ആപ്ലിക്കേഷനുകളെ ഉണര്‍ത്തി നിര്‍ത്തുന്ന സാങ്കേതികവിദ്യയാണിത്. അങ്ങനെ ചെയ്യുന്നത് വഴി ഫോണിന്റെ ബാറ്ററിചാര്‍ജ് ലാഭിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

മോഷന്‍ സെന്‍സര്‍ സാങ്കേതികവിദ്യയുപയോഗിച്ചുള്ള എല്ലാവിധ പുത്തന്‍ കസര്‍ത്തുകളും നടത്താനാവുന്ന ഫോണാണിത്. കോള്‍ വരുന്നുണ്ടെങ്കില്‍ ഫോണെടുത്ത് ചെവിക്കരികിലേക്ക് പിടിച്ചാല്‍ മതി ഓട്ടോമാറ്റിക്കായി കണക്ട് ആയിക്കൊള്ളും. അല്ലെങ്കില്‍ സ്‌ക്രീനിന് മുന്നിലുടെ ഒന്ന് വിരല്‍ വീശിയാലും മതി. സ്‌ക്രീനിന് മുന്നില്‍ നിന്ന് കണ്ണുമാറ്റിയാല്‍ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ തനിയെ നില്‍ക്കും. വീണ്ടും സ്‌ക്രീനിലേക്ക് നോക്കിയാല്‍ മാത്രമേ പ്രദര്‍ശനം പുനരാരംഭിക്കൂ. 

കണക്ടിവിറ്റിക്കായി ത്രീജി, വൈഫൈ,ബ്ലൂടൂത്ത് 4.0 എന്നീ സംവിധാനങ്ങളുള്ള ഇ6 ല്‍ 2020 എം.എ.എച്ച്.ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 
all credits goes to mathrubhumi

ഇരുപതിനായിരത്തിന്റെ ഫോണുമായി ജിയോണീ.

വില കൂടുംതോറും തിരഞ്ഞെടുപ്പിനുള്ള സാധ്യതകള്‍ കുറയും എന്നതാണ് സ്മാര്‍ട്്‌ഫോണ്‍ വിപണിയുടെ പ്രത്യേകത. പതിനായരിം രൂപയില്‍ കുറഞ്ഞ വിലയുളള നൂറിലേറെ സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ വിവിധ കമ്പനികള്‍ രംഗത്തിറക്കുന്നുണ്ട്. എന്നാല്‍ വില 20,000 കടന്നാല്‍ അഞ്ചോ ആറോ കമ്പനികള്‍ മാത്രമേ ഉണ്ടാകൂ. പിന്നെയും വില കൂടിയ ഫോണ്‍ വേണമെങ്കില്‍ ആപ്പിള്‍ ഐഫോണ്‍ ഫൈവോ സാംസങ് ഗാലക്‌സി എസ് ഫോറോ തിരഞ്ഞെടുക്കേണ്ടിവരും. ഇരുപതിനായിരം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫോണ്‍ തിരയുന്നവര്‍ക്ക് പുതിയൊരു സാധ്യത സമ്മാനിക്കുകയാണ് ജിയോണി എന്ന ചൈനീസ് കമ്പനി. 

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനികളില്‍ താരതമ്യേനെ പുതുമുഖമാണിവന്‍. 2003 ല്‍ ചെറിയ രീതിയില്‍ ആരംഭിച്ച ജിയോണി മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ആഗോളവിപണിയിലേക്കും പ്രവേശിച്ചു. ഇന്നിപ്പോള്‍ ഗള്‍ഫ്‌രാഷ്ട്രങ്ങള്‍, ആഫ്രിക്ക, വിയറ്റ്‌നാം, തയ്‌വാന്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലൊക്കെ ജിയോണി മൊബൈല്‍ സ്വീകാര്യത നേടിക്കഴിഞ്ഞു. സ്വന്തം നാടായ ചൈനയില്‍ പ്രതിവര്‍ഷം 230 ലക്ഷം യൂണിറ്റ് വില്പനയോടെ വിപണിയില്‍ രണ്ടാംസ്ഥാനം നേടാനും കമ്പനിക്കായി. 


 ജിയോണിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ഇലൈഫ് ഇ6 മാസങ്ങള്‍ക്ക് മുമ്പേ അവതരിപ്പിക്കപ്പെട്ടിരുന്നു. ആഗസ്തില്‍ ഇന്ത്യയില്‍ വില്പനയ്‌ക്കെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും സപ്തംബര്‍ അവസനവാരം വരെ സംഭവം ഇന്ത്യയില്‍ എത്തിയിട്ടില്ല. ഇപ്പോഴിതാ ഇ6 ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സ്‌നാപ്ഡീല്‍ ആണ് ഇ6 ന്റെ പ്രീ-ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങിയിരിക്കുന്നത്. 22,165 രൂപ മുടക്കി ബുക്ക് ചെയ്താല്‍ പത്തുദിവസത്തിനുള്ളില്‍ സാധനം വീട്ടിലെത്തിക്കാമെന്ന് സ്‌നാപ്ഡീല്‍ ഉറപ്പുതരുന്നു.

കാഴ്ചയിലും സൗകര്യങ്ങളുടെയും കാര്യത്തില്‍ ഐഫോണിനോടും ഗാലക്‌സി എസ്3 യോടും കിടപിടിക്കുന്നുണ്ട് ഇലൈഫ് ഇ6. അഞ്ചിഞ്ച് വിസ്താരമുള്ള ഒ.ജി.എസ്. (വണ്‍ ഗ്ലാസ് സൊല്യൂഷന്‍) അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ലോകപ്രശസ്ത സ്‌ക്രീന്‍ ഡിസ്‌പ്ലേ നിര്‍മാണകമ്പനിയായ കോര്‍ണിങിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തമാണിത്. രണ്ട് ചില്ലുപാളികള്‍ ഉപയോഗിച്ചുകൊണ്ടാണ് സാധാരണ ടച്ച്‌സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒന്ന് ടച്ച് സെന്‍സറായും മറ്റൊന്ന് സെന്‍സറിന്റെ സംരക്ഷണകവചമായും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഒ.ജി.എസ്. സ്‌ക്രീനില്‍ രണ്ടിനു പകരം ഒറ്റചില്ലുപാളിയേ ഉണ്ടാകു. ഹാന്‍ഡ്‌സെറ്റിന്റെ ഭാരം കുറയ്ക്കാനും ഡിസ്‌പ്ലേമികവ് വര്‍ധിപ്പിക്കാനും ഒ.ജി.എസ്. സ്‌ക്രീനിനാകും. 1080 X 1920 പിക്‌സല്‍സ് റിസൊല്യൂഷനോട് കൂടിയ ഒ.ജി.എസ്. സ്‌ക്രീനാണ് ജിയോണി ഇലൈഫ് ഇ6 ല്‍ ഉപയോഗിച്ചിരിക്കുന്നത്.

1.5 ഗിഗാഹെര്‍ട്‌സ് മീഡിയാടെക്ക് ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി.. ഹാര്‍ഡ്‌വേര്‍ കരുത്തിന്റെ കാര്യത്തിലും ജിയോണി ചില്ലറക്കാരനല്ല. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനാണ് ഫോണിലുള്ളത്. ഒപ്പം ജിയോണിയുടെ സ്വന്തം അമിഗോ യൂസര്‍ ഇന്റര്‍ഫേസും. ഫോട്ടോഗ്രാഫി ഇഷ്ടക്കാര്‍ക്കായി എല്‍.ഇ.ഡി. ഫ്ലാഷോടുകൂടിയ 13 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയും 5 മെഗാപിക്‌സല്‍ രണ്ടാം ക്യാമറയും ഫോണിലുണ്ട്.



ഹാര്‍ട്ട്ബീറ്റ് സിങ്ക്രോണൈസിങ് ടെക്‌നോളജിയാണ് ഇലൈഫ് 6 ന്റെ പ്രധാന സവിശേഷതയായി ജിയോണി പറയുന്നത്. ഓരോ പത്ത്മിനുട്ട് കൂടുമ്പോഴൂം പ്രധാന ആപ്ലിക്കേഷനുകളെ ഉണര്‍ത്തി നിര്‍ത്തുന്ന സാങ്കേതികവിദ്യയാണിത്. അങ്ങനെ ചെയ്യുന്നത് വഴി ഫോണിന്റെ ബാറ്ററിചാര്‍ജ് ലാഭിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

മോഷന്‍ സെന്‍സര്‍ സാങ്കേതികവിദ്യയുപയോഗിച്ചുള്ള എല്ലാവിധ പുത്തന്‍ കസര്‍ത്തുകളും നടത്താനാവുന്ന ഫോണാണിത്. കോള്‍ വരുന്നുണ്ടെങ്കില്‍ ഫോണെടുത്ത് ചെവിക്കരികിലേക്ക് പിടിച്ചാല്‍ മതി ഓട്ടോമാറ്റിക്കായി കണക്ട് ആയിക്കൊള്ളും. അല്ലെങ്കില്‍ സ്‌ക്രീനിന് മുന്നിലുടെ ഒന്ന് വിരല്‍ വീശിയാലും മതി. സ്‌ക്രീനിന് മുന്നില്‍ നിന്ന് കണ്ണുമാറ്റിയാല്‍ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ തനിയെ നില്‍ക്കും. വീണ്ടും സ്‌ക്രീനിലേക്ക് നോക്കിയാല്‍ മാത്രമേ പ്രദര്‍ശനം പുനരാരംഭിക്കൂ. 

കണക്ടിവിറ്റിക്കായി ത്രീജി, വൈഫൈ,ബ്ലൂടൂത്ത് 4.0 എന്നീ സംവിധാനങ്ങളുള്ള ഇ6 ല്‍ 2020 എം.എ.എച്ച്.ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 
all credits goes to mathrubhumi

വരുന്നൂ ഗ്യാലക്സി സ്റ്റാർ പ്രോയും എയ്സ് 3യും

വൻ വിജയമായിരുന്ന രണ്ട് മോഡലുകളാണ് ഗ്യാലക്സി എയ്സും അടുത്തിടെ ഇറങ്ങിയ സ്റ്റാറും .അവയുടെ ഗംഭീര വിജയത്തിന് ശേഷം സാംസങ്ങ് അവതരിപ്പിക്കുന്ന  രണ്ടു സ്മാർട്ട്‌ ഫോണുകളാണ് ഗ്യാലക്സി സ്റ്റാർ പ്രോയും എയ്സ് 3യും  .

മലയാളം അടക്കം ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളും സപ്പോർട്ട് ചെയ്യുന്നതാണ് ഗ്യാലക്സി സ്റ്റാർ പ്രോയുടെ പ്രധാന സവിശേഷത.4 ഇഞ്ച്‌ ടിഎഫ്ടി  ഡിസ്പ്ലയും 512MB റാമും സ്റ്റാർ പ്രോയെ സമ്പന്നമാക്കുന്നു . 2G മാത്രം സപ്പോർട്ട് ചെയ്യുന്ന സ്റ്റാർ പ്രോയ്ക്ക് 1 Ghz  ൻറെ സിന്ഗിൾ കോർ പ്രോസ്സസ്സരും 2 MP യുടെ ക്യാമറയുമാണ് ഉള്ളത് .വില 6989 രൂപ.

ഡുവൽ സിമ്മുമായി എത്തുന്ന എയ്സ് 3യ്ക്ക് 4 ഇഞ്ച്‌ ടിഎഫ്ടി  ഡിസ്പ്ലയും 1 GB റാമും ഉണ്ട്.
ഡുവൽ കോർ പ്രോസ്സസ്സറിന്റെ ശക്തിയാൽ പ്രവർത്തിക്കുന്ന എയ്സ് 3യ്ക്ക് 5 MP ക്യാമറയും 4 GB INBUILT മെമ്മറിയുമുണ്ട്.വീഡിയോ കോളിങ്ങിനായി ഒരു VGA സെക്കണ്ടറി ക്യാമറയും എയ്സ് 3 യിൽ ഉണ്ട്.
വില കൃത്യമായി അറിവായിട്ടില്ല.

വരുന്നൂ ഗ്യാലക്സി സ്റ്റാർ പ്രോയും എയ്സ് 3യും

വൻ വിജയമായിരുന്ന രണ്ട് മോഡലുകളാണ് ഗ്യാലക്സി എയ്സും അടുത്തിടെ ഇറങ്ങിയ സ്റ്റാറും .അവയുടെ ഗംഭീര വിജയത്തിന് ശേഷം സാംസങ്ങ് അവതരിപ്പിക്കുന്ന  രണ്ടു സ്മാർട്ട്‌ ഫോണുകളാണ് ഗ്യാലക്സി സ്റ്റാർ പ്രോയും എയ്സ് 3യും  .

മലയാളം അടക്കം ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളും സപ്പോർട്ട് ചെയ്യുന്നതാണ് ഗ്യാലക്സി സ്റ്റാർ പ്രോയുടെ പ്രധാന സവിശേഷത.4 ഇഞ്ച്‌ ടിഎഫ്ടി  ഡിസ്പ്ലയും 512MB റാമും സ്റ്റാർ പ്രോയെ സമ്പന്നമാക്കുന്നു . 2G മാത്രം സപ്പോർട്ട് ചെയ്യുന്ന സ്റ്റാർ പ്രോയ്ക്ക് 1 Ghz  ൻറെ സിന്ഗിൾ കോർ പ്രോസ്സസ്സരും 2 MP യുടെ ക്യാമറയുമാണ് ഉള്ളത് .വില 6989 രൂപ.

ഡുവൽ സിമ്മുമായി എത്തുന്ന എയ്സ് 3യ്ക്ക് 4 ഇഞ്ച്‌ ടിഎഫ്ടി  ഡിസ്പ്ലയും 1 GB റാമും ഉണ്ട്.
ഡുവൽ കോർ പ്രോസ്സസ്സറിന്റെ ശക്തിയാൽ പ്രവർത്തിക്കുന്ന എയ്സ് 3യ്ക്ക് 5 MP ക്യാമറയും 4 GB INBUILT മെമ്മറിയുമുണ്ട്.വീഡിയോ കോളിങ്ങിനായി ഒരു VGA സെക്കണ്ടറി ക്യാമറയും എയ്സ് 3 യിൽ ഉണ്ട്.
വില കൃത്യമായി അറിവായിട്ടില്ല.

Samsung Galaxy Star Pro for Rs. 6989 listed on online Stores

The Samsung Galaxy Star pro model number S7262 a budget friendly phone gets listed on HomeShop18 for Rs. 6,989. This handset runs on Jelly Bean OS and is powered by a 1GHz single core processor.
The Samsung Galaxy Star Pro S7262 with dual SIM support looks like other high end Samsung phones. It inherits  the same traditional design with two touch buttons and a dedicated physical center button for navigation.



The Galaxy Star Pro (S7262) price may seem attractive however the hardware content may not impress many. It is powered by 1GHz single core cortex A5 processor running Android 4.1 with touch-wiz interface. The handset is light weight at 121 grams with a 10.6mm thickness.

This dual SIM handset comes with a 2MP rear camera (without flash) and the front camera is missing. RAM is 512MB and internal storage is 4GB, in addition there is micro SD card slot to add external storage of up to 32GB.  The TFT screen is of size 4 inches with 800×480 pixels resolution.

Another disappoint part is that the handset doesn’t support 3G. Key features are 2G (EDGE), Bluetooth 3 and Wi-Fi (a/b/g/n). I am not sure about the GPS. Battery is 1500 mAh capacity with up to 15 hours talk-time.
source home

പറഞ്ഞാല്‍ അക്ഷരംപ്രതി കേള്‍ക്കുന്ന ഗൂഗിൾ


എന്താണ് വേണ്ടതെന്ന് ഇനി ഗൂഗ്ളിനോട് പറഞ്ഞാല്‍ മതി. വിവരങ്ങള്‍ ഞൊടിയിടയില്‍ സ്ക്രീനില്‍ തെളിയും. അവശ്യം വേണ്ട വിവരങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ഉപയോക്താവിന് നല്‍കുന്ന അത്യാധുനിക സാങ്കേതിക വിദ്യ.
‘ഹമ്മിങ് ബേഡ്’ എന്നാണ് ഗൂഗ്ള്‍ ഈ പുതിയ സാങ്കേതികവിദ്യക്ക് നല്‍കിയിരിക്കുന്ന പേര്. വേണ്ടത് വിവരമോ വാര്‍ത്തയോ ചിത്രമോ എന്തുമാകട്ടെ മനുഷ്യനെ പോലെ ചിന്തിക്കാനും വിവേകബുദ്ധിയോടെ കാര്യങ്ങള്‍ അപഗ്രഥിക്കാനും ഹമ്മിങ്ബേഡിന് കഴിയും. ഹമ്മിങ് ബേഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപപ്പെടുത്തിയ സെര്‍ച്ച് എന്‍ജിന്‍െറ ഒൗദ്യോഗിക പ്രകാശനം കഴിഞ്ഞദിവസം ഗൂഗ്ള്‍ നടത്തി.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിവിധതലങ്ങളില്‍ പരീക്ഷിച്ച് വിജയംകണ്ട ശേഷമാണ് ഗൂഗ്ള്‍ ഇത് ലോകത്തിന് സമര്‍പ്പിക്കുന്നത്. അധികം വൈകാതെ ഹമ്മിങ് ബേഡ് ഗൂഗ്ള്‍ നമ്മുടെ കമ്പ്യൂട്ടറുകളില്‍ എത്തുമെന്നാണ് ഗൂഗ്ള്‍ നല്‍കുന്ന സൂചന.
സാധാരണ ഗതിയില്‍ ഉപയോക്താവ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അഥവാ കീ വേഡുകള്‍ സ്വീകരിച്ച ശേഷം അതിന്‍െറ അനുബന്ധ വിവരങ്ങള്‍ നല്‍കുന്ന രീതിയാണ് ഗൂഗ്ള്‍ ഉള്‍പ്പെടെ എല്ലാ സെര്‍ച്ച് എന്‍ജിനുകളും ചെയ്യുന്നത്. എന്നാല്‍, പുതിയ സംവിധാനത്തില്‍ നല്‍കുന്ന വിവരം അപൂര്‍ണമോ അവ്യക്തമോ ആയാല്‍പോലും അതിന്‍െറ ശരിയായ രൂപവും അര്‍ഥവും സ്വയം വിവേചനബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ച് ഗൂഗ്ള്‍ തിരിച്ചറിയും. അതിലൂടെ വളരെ കൃത്യമായ വിവരം മാത്രം ഉപയോക്താവിന് പ്രദാനം ചെയ്യും.
അതായത്, നല്‍കുന്ന നിര്‍ദേശം വികലമോ അവ്യക്തമോ ആയാല്‍ കൂടിയും അവധാനതയുള്ള വിവരം മാത്രമാകും ഉപയോക്താവിന് ലഭിക്കുക. ഇത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് പുത്തന്‍ വഴിത്തിരിവാണെന്ന് ഗൂഗ്ളിന്‍െറ സെര്‍ച്ചിങ് എക്സ്പര്‍ട്ട് എന്‍ജിനീയര്‍ അമിത് സിങ് ഹാല്‍ പറയുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ കൃത്രിമബുദ്ധി പ്രയോഗിക്കാന്‍ കഴിയുന്ന സെര്‍ച്ച് എന്‍ജിന്‍ വികസിപ്പിച്ചെടുക്കുക എന്ന ഗൂഗ്ളിന്‍െറ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഹമ്മിങ് ബേഡിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്.
all credits goes to madhyamam

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google