Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

മുല്ലപ്പെരിയാർ അറിയേണ്ടതെല്ലാം

പഴക്കം
*********
ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു മുല്ലപ്പെരിയാർ. സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. അസ്തിവാരത്തിൽ നിന്നും ഏതാണ്ട് 53.6മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. നീളം 365.7 മീറ്ററും (1200 അടി). അണക്കെട്ട് നിലനിൽക്കുന്നത് കേരളത്തിന്റെ സ്ഥലത്താണെങ്കിലും, അതിന്റെ നിയന്ത്രണം തമിഴ്‌നാടിന്റെ കൈവശമാണ്. ഒരു അണക്കെട്ടിന്റെ കാലാവധി അറുപതു വർഷമാണെന്നിരിക്കേ നൂറു വർഷത്തിനു മുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും, കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദം കേരളമുയർത്തുന്നു. ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ വാദങ്ങൾക്ക് കഴമ്പില്ലെന്ന് തമിഴ്‌നാടും വാദിക്കുന്നു. പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ് നിലവിൽ വന്നതാണെന്നും, ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയപ്പോൾ ബ്രിട്ടീഷുകാരും, ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും, കരാറുകളും സ്വയമേവ റദ്ദായി എന്ന് കേരളം സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. പക്ഷേ അതൊന്നും ഫലം കണ്ടില്ല.

അണക്കെട്ട് വന്ന വഴി; പരിഗണിക്കാത്ത ആവശ്യം
************************************************************
മുല്ലയാറും പെരിയാറും ഒത്തുചേർന്ന് രൂപപ്പെട്ട്, പിന്നീട് 'പെരിയാർ' എന്ന പേരിൽ ഒഴുകി അറബിക്കടലിലെത്തിച്ചേരുന്ന വെള്ളം തടഞ്ഞുനിർത്താനുള്ള യത്‌നങ്ങളൊന്നും പഴയ തിരുവിതാംകൂർ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കൃഷിക്കാരെ സഹായിക്കാനായി തിരുവിതാംകൂറിലെ പെരിയാറ്റിലൂടെ പാഴായിപ്പോകുന്ന വെള്ളം തടഞ്ഞുനിർത്തി മദ്രാസ് പ്രദേശത്തേക്ക് ഒഴുക്കാമെന്ന ആശയം ആ പ്രവിശ്യയിലെ ഭരണകർത്താക്കൾക്ക് ഉണ്ടായി, തിരുവിതാംകൂർ അതിനോട് യോജിച്ചു.

തിരുവിതാംകൂറിന്റെ ഉപാധികൾ
*********************************************
1.തിരുവിതാംകൂർ നൽകുന്ന ഭൂമിക്ക് നഷ്ടപരിഹാരമായി റൊക്കം ഏഴു ലക്ഷം രൂപ നൽകുക.

2.ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്ന അഞ്ചുതെങ്ങ്, തങ്കശ്ശേരി എന്നീ പ്രദേശങ്ങളും ചേർത്തല താലൂക്കിലെ സർക്കാർ പാട്ടം നിലങ്ങൾ എന്നറിയപ്പെട്ടിരുന്ന 51 ഏക്കർ സ്ഥലവും തിരുവിതാംകൂറിന് വിട്ടുകൊടുക്കുക.

3.8000 ഏക്കറിൽ കൂടുതൽ ഭൂമി അണക്കെട്ടിന് വേണ്ടി ഉപയോഗിക്കേണ്ടി വന്നാൽ ഓരോ ഏക്കറിനും 50 രൂപ പാട്ടമായി കൂടുതൽ നൽകുക.

4.ആവശ്യമെങ്കിൽ മദ്രാസ് പ്രവിശ്യയിലെ കർഷകർക്ക് വെള്ളം നൽകുന്ന ഇതേ വ്യവസ്ഥകളിന്മേൽ തിരുവിതാംകൂറിലെ കർഷകർക്കും വെള്ളം നൽകുക.

ഉപാധികളിന്മേൽ ചർച്ച നടന്നു. അഞ്ചുതെങ്ങും തങ്കശ്ശേരിയും ചേർത്തലയിലെ പാട്ടം നിലങ്ങളും വിട്ടുകൊടുക്കാനാവില്ലെന്ന് ബ്രിട്ടീഷ് സർക്കാർ ആദ്യമേ തന്നെ പറഞ്ഞു. മറ്റ് വ്യവസ്ഥകൾ ഭേദഗതികളോടെ അംഗീകരിച്ചു.
1886 ഒക്ടോബർ 29ന് ബ്രിട്ടീഷ് സർക്കാറും തിരുവിതാംകൂറും മുല്ലപ്പെരിയാർ പാട്ടക്കരാറിൽ ഒപ്പുവെച്ചു. തിരുവിതാംകൂർ മഹാരാജാവിനു വേണ്ടി ദിവാൻ രാമയ്യങ്കാറും ഇന്ത്യാ കാര്യങ്ങൾക്കായുള്ള സെക്രട്ടറി ഓഫ് സ്റ്റേറ്റിനു വേണ്ടി റസിഡന്റ് ഹാന്നിങ്ടണുമാണ്. തിരുവിതാംകൂർ മരാമത്ത്‌വകുപ്പ് സെക്രട്ടറി കെ.കെ. കുരുവിളയും ആക്ടിങ് ഹെഡ് സർക്കാർ വക്കീൽ ഐ.എച്ച്. പ്രിൻസും സാക്ഷികളായി ഒപ്പിട്ടു.

(എന്‍റെ ഹൃദയരക്തം കൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്ന് വിശാഖം തിരുനാൾ മാർത്താണ്ഡവർമ വ്യസനത്തോടെ ഈ ഉടമ്പടിയിൽ ഒപ്പുവെക്കുന്നതിനു മുന്‍പ് പറഞ്ഞ വാക്കുകള്‍ )

അംഗീകരിക്കപ്പെട്ട വ്യവസ്ഥകൾ
****************************************
1.പ്രതിവർഷം 40,000 രൂപ നഷ്ടപരിഹാരമായി തിരുവിതാംകൂറിന് നൽകും. അത് തിരുവിതാംകൂർ വർഷംതോറും ബ്രിട്ടീഷ് സർക്കാറിന് കൊടുക്കുന്ന തുകയിൽ നിന്ന് കുറവ് ചെയ്യും.

2.8000 ഏക്കറിൽ കൂടുതൽ ഭൂമി അണക്കെട്ടിന് വേണ്ടി ഉപയോഗിക്കേണ്ടിവന്നാൽ ഓരോ ഏക്കറിനും അഞ്ചു രൂപ പാട്ടമായി കൂടുതൽ നൽകും.

3.അണക്കെട്ട് നിർമാണത്തിനാവശ്യമായ മരം, കല്ല്, മണ്ണ്, മുള തുടങ്ങിയവ പ്രതിഫലമൊന്നും നൽകാതെ തിരുവിതാംകൂർ പ്രദേശത്ത് നിന്നെടുക്കാൻ പാട്ടക്കാരന് അവകാശമുണ്ടാകും
.
4.കരാറിന്റെ കാലാവധി 999 കൊല്ലമായിരിക്കും.

5.കരാർ നടപ്പാക്കുന്നതിനിടയിൽ ഉയർന്നേക്കാവുന്ന തർക്കങ്ങൾ രണ്ട് സർക്കാറുകളും നിശ്ചയിക്കുന്ന മധ്യസ്ഥന്മാരുടെയോ അല്ലെങ്കിൽ അവർ നിശ്ചയിക്കുന്ന അമ്പയറുടെയോ അന്തിമതീരുമാനത്തിന് വിടും.

ഡാമിന്റെ നിർമ്മാണം
*****************************
പടിഞ്ഞാറ് അറബിക്കടലിലേക്ക് ഒഴുകിയിരുന്ന പെരിയാറിലെ വെള്ളം ഒരു അണകെട്ടി കഠിന വരൾച്ച അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളായ മധുര, രാമനാഥപുരം, ഡിണ്ടിഗൽ, കമ്പം, തേനി മുതലായ സ്ഥലങ്ങൾക്ക് വെള്ളം ലഭ്യമാക്കാം എന്നതായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രധാന നിർമ്മാണ ഉദ്ദേശം. ഈ പ്രദേശത്തേക്ക് വെള്ളം എത്തിച്ചുകൊണ്ടിരുന്നത് വൈഗ നദിയിലൂടെ ആയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് നടപ്പിൽ വന്നാൽ വൈഗ നദിയിൽ കൂടെ ലഭ്യമാകുന്ന ജലത്തേക്കാൾ കൂടുതൽ മുല്ലപ്പെരിയാറിൽ നിന്നു കിട്ടും എന്നതായിരുന്നു പ്രധാന ആകർഷണം.
സമുദ്രനിരപ്പിൽ നിന്ന് 5000 അടി ഉയരത്തിലാണ് മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന് 1200 അടി നീളവും 155 അടി ഉയരവും. ഈ ഫെബ്രവരിയിൽ ഡാം നിർമിച്ചിട്ട് 116 വർഷം പൂർത്തിയായി. അന്നത്തെ നിർമ്മാണ സാമഗ്രികളും അറിവും സാങ്കേതിക വിദ്യയുമാണ് ഡാം നിർമാണത്തിന് ഉപയോഗിച്ചത്. ഇപ്പോഴത്തെ അണക്കെട്ടിന് ഏകഭാവമില്ല. പല കാലത്ത് പലതരം വസ്തുക്കൾ കൊണ്ടുള്ള ചേർപ്പായി അത് മാറിയിരിക്കുന്നു. ഇന്നത്തെ അണക്കെട്ടുകൾക്ക് കൊടുക്കുന്നപോലെ 'എക്‌സ്പാൻഷൻ ജോയന്റു'കളൊന്നും മുല്ലപ്പെരിയാർ അണക്കെട്ടിനില്ല. മുഴുവൻ ഒറ്റ ബ്ലോക്കാണ്. അണക്കെട്ടിന്റെ മുന്നിൽ, ജലാശയത്തെ തൊട്ടിരിക്കുന്ന ഭാഗത്ത് സുർക്കിയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ചാന്ത് ഉപയോഗിച്ചുള്ള റബിൾ മേസൺറി, (അക്കാലത്ത് നിർമാണമേഖലയിൽ സിമന്റ് പ്രചാരത്തിലായിരുന്നില്ല.) അതിന് തൊട്ടുപിന്നിൽ ചുണ്ണാമ്പും സുർക്കിയും കല്ലും ചേർത്തുള്ള കോൺക്രീറ്റ്, പിന്നിൽ വീണ്ടും സുർക്കിയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ചാന്ത് ഉപയോഗിച്ചുള്ള റബിൾ മേസൺറി, അതിനുശേഷം ഗ്രൗട്ട് ചെയ്ത് അടയ്ക്കാത്ത നേരിയ വിടവ്, ഏറ്റവും ഒടുവിൽ പഴയ അണക്കെട്ടിന്റെ പിൻഭാഗത്ത് പുതിയ കോൺക്രീറ്റ് എന്നിങ്ങനെയാണ് ഇപ്പോഴത്തെ അവസ്ഥ.
വെള്ളം നിറച്ച ആദ്യദിവസങ്ങളിൽ തന്നെ അണക്കെട്ടിന്റെ പിൻഭാഗത്ത് നനവും ഊറലും കണ്ടുതുടങ്ങിയെന്ന് രേഖകൾ പറയുന്നു. ഈ ഊറൽ ജലത്തിലൂടെ പ്രതിവർഷം ശരാശരി 30 ടൺ ചുണ്ണാമ്പ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞത് തമിഴ്‌നാട് തന്നെ.

ജോൺ പെനിക്യൂക്ക്
**************************
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉപഞ്ജാതാവും, സൃഷ്ടികർത്താവുമായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനാണ് ജോൺ പെനി ക്യൂക്ക്. 1858 ൽ റോയൽ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബ്രിട്ടീഷ് റോയൽ എഞ്ചിനീയർ എന്ന ബിരുദം കരസ്ഥമാക്കിയ ആളായിരുന്നു ജോൺ പെനിക്യൂക്ക്. ജോൺ പെനിക്യൂക്കും മേജർ റൈവും കൂടി വളരെക്കാലം ശ്രമിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിനു വേണ്ടി ഒരു പദ്ധതി തയ്യാറാക്കി. അന്നത്തെ കണക്കനുസരിച്ച് 62 ലക്ഷം ഇന്ത്യൻ രൂപ ചെലവു വരുന്ന പദ്ധതിയായിരുന്നു ഇരുവരും കൂടി തയ്യാറാക്കിയത്. 1887 ൽ അണക്കെട്ടിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കുകയും ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. പക്ഷേ കനത്ത മഴയും വെള്ളപ്പൊക്കവും നിർമ്മാണത്തെ ഇടതടവില്ലാതെ തടസ്സപ്പെടുത്തി. കെട്ടിപ്പൊക്കിയ ഭാഗം വെള്ളപ്പാച്ചിലിൽ നശിച്ചുപോയി. ജോലിക്കാർ ഹിംസ മൃഗങ്ങൾക്കിരയായി. ഇതോടെ ഈ നിർമ്മാണം തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിരാശനായ ജോൺ പെനിക്യൂക്ക് കുടുംബസമേതം ഇംഗ്ലണ്ടിലേക്കു പോയി. എന്നാൽ ഈ അണക്കെട്ട് താൻ ഒറ്റക്കു തന്നെ നിർമ്മാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹവും ഭാര്യ ഗ്രേസ് ജോർജ്ജീനയും അവിടെയുള്ള തങ്ങളുടെ സമ്പാദ്യം മുഴുവൻ വിറ്റു പണമാക്കിയശേഷം ഇന്ത്യയിലേക്കു തിരിച്ചുവരികയും, ഒരു വേനൽക്കാലത്തിന്റെ ആരംഭത്തിൽ നിർമ്മാണം തുടങ്ങുകയും ചെയ്തു. തൊട്ടുപിന്നാലെ വന്ന മഴക്കാലം ആ അടിത്തറയെ തകർത്തില്ല, പെനിക്യൂക്കിന്റെ ദൃഢ നിശ്ചയത്തിനു സർക്കാരും ഉറച്ച പിന്തുണ നൽകി. 1895 ൽ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായി. 81.30 ലക്ഷം രൂപ ആകെ ചിലവായി.

തർക്കം തുടങ്ങിയതെങ്ങനെ
**********************************
1961 ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നു വന്നത്. ഇന്ത്യ സ്വതന്ത്രയായതിനുശേഷവും അതിനുമുമ്പുള്ള കരാർ ഉപയോഗിച്ച് തമിഴ്‌നാട് ഇവിടുത്തെ ജലം കേരളവുമായുള്ള ഒരു സമവായത്തിനു പുറത്ത് കൊണ്ടുപോയിക്കൊണ്ടിരുന്നു. പിന്നീട് തമിഴ്‌നാട് ഈ ജലത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാനും തുടങ്ങി. 1976ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1886ലെ കരാറിനെ യാതൊരു ഉപാധികളും കൂടാതെ പുതുക്കി. 1970 ലെ ഈ പുതുക്കിയ കരാറിൽ മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് തമിഴ്‌നാടിന് വൈദ്യുതി ഉത്പാദിപ്പിക്കാൻ സമ്മതം കൊടുത്തുകൊണ്ടുള്ള വ്യവസ്ഥ ചേർക്കുകയും ചെയ്തു. കൂടാതെ പദ്ധതി പ്രദേശത്ത് ഒരു പുതിയ വൈദ്യുതനിലയം നിർമ്മിക്കാനും പുതിയ കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് തമിഴ്‌നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ നിന്നും കേരളത്തിനു കിട്ടുന്ന വിഹിതം വെറും നാമമാത്രമായ തുകയായിരുന്നു.
1979ൽ ഗുജറാത്തിൽ സംഭവിച്ച മച്ചു അണക്കെട്ടിന്റെ തകർച്ചയെത്തുടർന്നുണ്ടായ വാർത്തകളുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തിയിലായി. തുടർന്ന് കേന്ദ്ര ഭൗമ ശാസ്ത്രപഠന കേന്ദ്രം നടത്തിയ പഠനം അണക്കെട്ടിന് റിക്ടർ സ്‌കെയിലിൽ ആറ് വരുന്ന ഭൂകമ്പത്തെ താങ്ങാൻ കഴിയില്ലെന്നു റിപ്പോർട്ടു നൽകി. തുടർന്ന് അക്കാലത്തെ ജലനിരപ്പായ 142.2 അടി എന്ന ജലനിരപ്പിൽ നിന്നും തമിഴ്‌നാട് ജലനിരപ്പ് 136 അടിയായി കുറച്ചു. ജനങ്ങളിലുണ്ടായ പരിഭ്രാന്തി 1976ൽ ഉണ്ടാക്കിയ കരാറിൽ നിന്നും പിന്നോട്ടുപോകുവാൻ കേരളത്തെ പ്രേരിപ്പിച്ചു. ഇതു തമിഴ്‌നാട് തുടർച്ചയായി ചോദ്യം ചെയ്യുകയും, കൂടുതൽ ജലം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കേരളം ജനങ്ങളുടെ സുരക്ഷയ്ക്കു പുറമേ പെരിയാർ വന്യജീവി സങ്കേതത്തിലുണ്ടാകുന്ന ജൈവനഷ്ടമെന്ന പരിസ്ഥിതി പ്രശ്‌നം കൂടി മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ ഉൾപ്പെടുത്തി.

സുരക്ഷാപ്രശ്‌നങ്ങൾ
**************************
1. മുല്ലപ്പെരിയാർ അണക്കെട്ടിന് 116 വർഷത്തെ പഴക്കമുണ്ട്. ഒരു അണക്കെട്ടിന്റെ കാലാവധി 60വർഷമാണ്. വേണ്ടത്ര മുൻകരുതൽ എടുത്താലും ഒരു ദുരന്തത്തെ അതിജീവിക്കാൻ ഈ അണക്കെട്ടിന് കഴിയില്ല.
2. നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മിശ്രിതങ്ങൾ കാലപ്പഴക്കത്തെ അതിജീവിക്കില്ല. ഏറെ ഭാഗം ഒഴുകിപ്പോയി.
3. മുല്ലപ്പെരിയാർ അണക്കെട്ട് നിൽക്കുന്നത് ഭൂകമ്പ ഭ്രംശമേഖലയിലാണ്.
4. അണക്കെട്ട് പരിപാലിക്കുന്നതിൽ വന്ന വീഴ്ചകൾ.
5 അണക്കെട്ടിന്റെ ആകെ ഉയരത്തേക്കാൾ കൂടുതൽ വെള്ളം പൊങ്ങിയാൽ മുകളിലൂടെ വരുന്ന വെള്ളം അണക്കെട്ടിന്റെ താഴെ പതിക്കുകയും ആ സമ്മർദ്ദത്തിൽ അണക്കെട്ടിന്റെ അടിത്തറ ഇളകുകയും ചെയ്യും. ഇതുകൂടാതെ അണക്കെട്ടിന്റെ അടിഭാഗം ഇളകിമറിയുകയോ നിരങ്ങിമാറുകയോ ചെയ്യാം. പെട്ടെന്നുണ്ടായ പ്രളയ ജലത്തിൽ മധ്യപ്രദേശിലെ ടിഗ്ര അണക്കെട്ട് ഇപ്രകാരം ആണ് നിലംപതിച്ചത്.

തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്ന വഴി
*****************************************************
തേക്കടി ബോട്ട് ലാൻഡിങ്ങിനടുത്തുനിന്ന് തടാകത്തിന്റെ അരികിൽക്കൂടി 5342 അടി നീളവും 21 അടി, അടിത്തട്ട് വീതിയുമുള്ള കനാലിലൂടെ വെള്ളം കുമളി ടൗണിനടുത്ത് എത്തിക്കുന്നു. തേക്കടി പാർക്കിന്റെ പ്രവേശന ഭാഗത്താണിത്. വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റിനടുത്ത്. അവിടെ നിന്ന് മലതുരന്ന്, കമ്പംതേനി റോഡിനടിയിൽക്കൂടി 5887 അടി നീളമുള്ള ടണലിലൂടെ പശ്ചിമഘട്ടത്തിന്റെ അപ്പുറത്തെത്തിക്കുന്നു. അവിടെ 3.2 ദശലക്ഷം ഘനയടി മാത്രം ശേഷിയുള്ള ഡാമിലാണ് വെള്ളമെത്തുക.
ഈ ഡാമിൽ നിന്ന് സെക്കൻഡിൽ 1600 ഘനയടി വെള്ളം കൊണ്ടുപോകാൻ ശേഷിയുള്ള, 3992 അടി നീളം വരുന്ന പവർ ടണലിലൂടെ മലയുടെ മറ്റൊരു ഭാഗത്തെത്തിക്കുന്നു. അവിടെ നിന്ന് സെക്കൻഡിൽ 400 ഘനയടി വീതം വെള്ളം പ്രവഹിപ്പിക്കാൻ കഴിയുന്ന നാല് പെൻസ്റ്റോക്ക് പൈപ്പിലൂടെ ലോവർക്യാമ്പ് വൈദ്യുത നിലയത്തിലാണ് വെള്ളമെത്തിക്കുക. ഈ വെള്ളമുപയോഗിച്ച് ഇവിടെ 140 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. അതിനുശേഷം ഈ വെള്ളം വരൈവനാറിലൂടെ വൈഗൈ അണക്കെട്ടിൽ എത്തിച്ചേരുന്നു. വൈഗൈ അണക്കെട്ടിന്റെ താഴെയാണ് ഈ വെള്ളം ഉപയോഗിച്ച് ജലസേചനം ചെയ്യുന്ന പ്രധാന അണക്കെട്ട്. വൈഗൈയിൽ എത്തുന്നതിനുമുമ്പ് പതിനായിരത്തിലധികം ഏക്കർ സ്ഥലത്ത് ഈ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്നുണ്ട്.

ഡാം തകർന്നാൽ
*********************
മുല്ലപ്പെരിയാർ ഡാം ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി ഡാമിലേക്ക് വെള്ളം കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഇവരിൽ 30,000 പേരും തമിഴ് വംശജരാണെന്നത് മറ്റൊരു പ്രത്യേകതയാണ്. പെട്ടെന്നുള്ള ആഘാതത്തിൽ ഇടുക്കി ഡാം തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്. മുല്ലപ്പെരിയാർ ഡാമിനൊപ്പം ഇടുക്കി ഡാമിന്റെ കൂടി തകർച്ച കേരളത്തെ രണ്ടായി വിഭജിക്കുന്നതിന് ഇടയാക്കുമെന്നാണ് മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയം പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസേർച് സ്റ്റേഷൻ ടീം നൽകിയ രഹസ്യ റിപ്പോർട്ടിൽ പറയുന്നത്.
source facebook

50 മലയാളം GK/PSC ചോദ്യോത്തരങ്ങൾ Part 9

GK 50 Questions & Answers

1. ലോകമെമ്പാടുമുള്ള വായനക്കാരെ ഭീതിയുടെ കാർപാത്യൻ മലനിരകളിലേക്ക് കൂട്ടിക്കൊണ്ടുപോയ വിഖ്യാത നോവൽ?
2. മലയാളത്തിലെ ഒരു കവിയുടെ സമ്പൂർണകൃതികളുടെ സമാഹാരമാണ് വൈഷ്ണവം. ആരുടെ?
3. ദി സ്റ്റോറി ഒഫ് മൈ ലൈഫ് ആരുടെ ആത്മകഥയാണ്?
4. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ രചനകളിൽ പച്ചമലയാളപ്രസ്ഥാനത്തിൽപെടുത്താവുന്ന കൃതി?
5. മലയാളത്തിലെ ഒരുസാഹിത്യവിമർശകന്റെ ആദ്യകൃതിയാണ് സാഹിത്യഭൂഷണം. ആരുടെ?
6. താഴ്‌വരയിലെ അപ്സരസ്സുകൾ എന്ന കൃതി എഴുതിയതാര്?
7. സത്യത്തിൽ ഒരു ക്രൈസ്തവനേയുള്ളൂ അദ്ദേഹം കുരിശിൽ മരിക്കുകയും ചെയ്തു. ഇങ്ങനെ പ്രഖ്യാപിച്ച പ്രസിദ്ധ ദാർശനികൻ?
8. മലയാള നാടകസാഹിത്യ ചരിത്രമെഴുതിയതാര്?
9. ഇന്ത്യയുടെ പ്രഥമരാഷ്ട്രപതി ആരായിരുന്നു?
10. ലോകത്തിലെ ഏറ്റവും വലിയ സമുദ്രമേത്?
11. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ്?
12. ഭൂമിയുടെ ഉപഗ്രഹം ഏതാണ്?
13. ഏത് നദിയുടെ തീരത്താണ് ഡ‌ൽഹി നഗരം സ്ഥിതിചെയ്യുന്നത്?
14. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ആരാണ്?
15. കേരളത്തിലെ എത്ര ജില്ലകൾക്കാണ് കടൽത്തീരമുള്ളത്?
16. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി എത്രവർഷമാണ്?
17. ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രിയാരായിരുന്നു?
18. ആരാണ് ആര്യസമാജത്തിന്റെ സ്ഥാപകൻ?
19. ഏറ്റവുമധികമായി അടിച്ചുപരത്താൻകഴിയുന്ന ലോഹമേത്?
20. ലോകത്തിൽ ഏറ്റവുമധികം തേയില ഉല്പാദിപ്പിക്കുന്ന രാജ്യമേത്?
21. രണ്ടാം അശോകൻ എന്നറിയപ്പെട്ട പ്രാചീന ഇന്ത്യൻ ചക്രവർത്തിയാര്?
22. പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക എന്നാഹ്വാനം ചെയ്ത ദേശീയനേതാവാര്?
23. ഇന്ത്യയുടെ ദേശീയപഞ്ചാംഗം ഏതാണ്?
24. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു ഏതു നദിയുടെ തീരത്താണ്?
25. സ്വതന്ത്ര സോഫ്‌റ്റ് വെയർ സംവിധാനത്തിന്റെ സ്ഥാപകനാരാണ്?
26. 1976 -ലെ മോൺട്രിയൽ ഒളിംപിക്സിൽ ജിംനാസ്റ്റിക്കിൽ മൂന്ന് സ്വർണ മെഡൽ നേടി പ്ളാസ്റ്റിക്ക് ഗേൾ എന്ന വിളിപ്പേര് സ്വന്തമാക്കിയ കായികതാരമാര്?
27. 2012 ലെ മാൻ ബുക്കർ പ്രൈസിനു വേണ്ടി പരിഗണിക്കാൻ പട്ടികയിലുൾപ്പെട്ട നർകൊപൊളിസ് ആരുടെ കൃതിയാണിത്?
28. ലോക സാമ്പത്തികഫോറത്തിന്റെ സ്ഥിരം സമ്മേളന വേദി ഏതാണ്?
29. സമാന്തര നോബേൽ പുരസ്കാരം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്കാരം ഏർപ്പെടുത്തിയതാരാണ്?
30. തിരുവിതാംകൂറിലെ അവസാനത്തെ ദിവാനാരാണ്?
31. ലോക് സഭാ സ്പീക്കർ രാജിക്കത്ത് നൽകേണ്ടത് ആർക്കാണ്?
32. മധ്യപ്രദേശിലെ ആദ്യ വനിത മുഖ്യമന്ത്രിയാരാണ്?
33. 2013 നെ ഐക്യരാഷ്ട്രസഭ എന്ത് വർഷമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്?
34. സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യയിക്കുവേണ്ടി അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചതെന്ന്?
35. പശുവിന്റെ ശാസ്ത്രീയനാമം എന്താണ്?
36. മനുഷ്യർ പശുക്കളെ മെരുക്കി വളർത്താനാരംഭിച്ച കാലഘട്ടമേത്?
37. പശുവിന്റെ ആമാശയത്തിന് എത്ര അറകളുണ്ട്?
38. ലോഹങ്ങൾ പോലുള്ള കടുത്ത പദാർത്ഥങ്ങൾ പശുക്കൾ തിന്നാനിടയായാൽ അത് ആമാശയത്തിന്റെ ഏത് അറയിലെത്തും?
39. പൂർണമായും ജീനോം മാപ്പ് തയ്യാറാക്കപ്പെട്ട ആദ്യത്തെ കന്നുകാലി ഇനമേത്?
40. പശുവിൽ നിന്നുള്ള അഞ്ച് വസ്തുക്കൾ ചേർന്നതാണ് പഞ്ചഗവ്യം. ഏതൊക്കെ ?
41. സമീകൃതാഹാരത്തിന് ഉത്തമോദാഹരണമേത്?
42. പശുക്കളിൽ ഗർഭാകാലയളവ് എത്രയാണ്?
43. ഭാരതീയ പുരാണങ്ങൾ പ്രകാരം പശുക്കളുടെയെല്ലാം മാതാവാരാണ്?
44. ഭാരതീയ പുരാണങ്ങളിൽ സുരഭി എന്നു വിളിക്കപ്പെടുന്ന ഗോദേവതയാര്?
45. വേദങ്ങളിൽ ഗാവസ്‌തി എന്നു വിശേഷിപ്പിക്കുന്ന യുദ്ധങ്ങൾ എന്തിനുവേണ്ടിയുള്ളതായിരുന്നു?
46. പശു ദേശീയമൃഗമായുള്ള രാജ്യമേത്?
47. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശുവെന്ന റെക്കോഡിനുടമയായ വെച്ചൂർപ്പശുവിന്റെ പേരെന്ത്?
48. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സങ്കരയിനം പശുവേത്?
49. ഭ്രാന്തിപ്പശുരോഗം ആദ്യമായി റിപ്പോർട്ടുചെയ്തത് ഏത് രാജ്യത്താണ്?
50. ഭ്രാന്തിപ്പശുരോഗത്തിന്റെ മനുഷ്യരിൽ കണ്ടുവരുന്ന വകഭേദമേത്?

ഉത്തരങ്ങൾ
(1) ഡ്രാക്കുള (2) വിഷ്ണു നാരായണൻ നമ്പൂതിരി (3) ഹെലൻ കെല്ലർ (4) നല്ലഭാഷ (5) കുട്ടി കൃഷ്ണമാരാർ (6) ഖലീൽ ജിബ്രാൻ (7) നീഷെ (8) ജി. ശങ്കരപിള്ള (9) ഡോ. രാജേന്ദ്രപ്രസാദ് (10) ശാന്തമഹാ സമുദ്രം (11) ഇരവികുളം (12) ചന്ദ്രൻ (13) യമുന (14) വള്ളത്തോൾ നാരായണ മേനോൻ (15) ഒമ്പത് (16) അഞ്ച് (17) മൊറാർജി ദേശായി (18) സ്വാമി ദയാനന്ദ സരസ്വതി (19) സ്വർണം (20) ചൈന (21) കനിഷ്ക്കൻ (22) ഗാന്ധിജി (23) ശകവർഷം (24) ബഗ്‌മതി നദി (25) റിച്ചാർഡ് സ്റ്റാൾമാൻ (26) നാദിയ എലിന കൊമനേച്ചി (27) ജീത് തയ്യിൽ (28) സ്വിറ്റ്സർലൻഡിലെ ഡാവോസ് (29) ജേക്കബ് വാൻ യൂക്സ് കുൽ (30) പി.ജി.എൻ. ഉണ്ണിത്താൻ (31) ലോക് സഭാ ഡെപ്യൂട്ടി സ്പീക്കർ (32) ഉമാഭാരതി (33) ജലസഹകരണ വർഷം (34) 1989 നവംബർ 15 (പാകിസ്ഥാനെതിരെ) (35) ബോസ് പ്രൈമിജീനിയസ് (36) നവീന ശിലായുഗം (37) നാല് (38) റെറ്റിക്കുലം (39) പശു (40) പാൽ, മൂത്രം, ചാണകം, തൈര്, നെയ്യ‌ ് (41) പശുവിൻ പാൽ (42) ഒമ്പത് മാസം (43) കാമധേനു (44) കാമധേനു (45) പശുക്കൾക്ക് വേണ്ടി (46) നേപ്പാൾ (47) ഡയാന (48) സുനന്ദിനി (49) ബ്രിട്ടൻ (50) ക്രുസ് ഫെൽറ്റ് ജേക്കബ് രോഗം

50 മലയാളം GK/PSC ചോദ്യോത്തരങ്ങൾ Part 8


1. മൂന്നാമത്തെ സ്‌പേസ് ടൂറിസ്റ്റായി അറിയപ്പെടുന്നതാര്?
2. 1995-ൽ തുടങ്ങിയ വിനോദസഞ്ചാര പദ്ധതിയായ സ്ളേവ് റൂട്ട് പ്രോജക്ട് എവിടെയാണ് നടപ്പാക്കുന്നത്?
3. ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ പ്രതിവർഷം എത്തുന്ന രാജ്യമേത്?
4. ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ പ്രതിവർഷം എത്തുന്ന ഏഷ്യൻ രാജ്യമേത്?
5. വിനോദസഞ്ചാരികളിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രാജ്യമേത്?
6. 2003-ൽ ഇന്ത്യൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത് ആരെയാണ്?
7. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമേത്?
8. ഏത് സംസ്ഥാനത്തിന്റെ ടൂറിസം വകുപ്പിന്റെ പരസ്യവാചകമാണ് 'കോഹിന്നൂർ ഒഫ് ഇന്ത്യ"
9. ഇന്ത്യയിടെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി?
10. ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാചകം ഏത് സംസ്ഥാനത്തെ ടൂറിസം വകുപ്പിന്റേതാണ്?
11. ഇന്ത്യയുടെ ആത്മാവ് എന്ന പേരിൽ പരസ്യവാചകമുള്ള സംസ്ഥാന ടൂറിസമേത്?
12. ലോകത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ കാണാനെത്തുന്ന സ്മാരകമേത്?
13. ഏത് രാജ്യത്തിന്റെ വിനോദസഞ്ചാര പ്രചാരണ പരിപാടികളിലാണ് ഭൗമസുന്ദരിമാർ പങ്കെടുക്കേണ്ടത്?
14. യോദ്ധ്യാക്കൾ വയറുകീറി ആത്മഹത്യ ചെയ്യുന്ന ജപ്പാനീസ് സമ്പ്രദായത്തിന് പറയുന്ന പേര്?
15. ജാപ്പനീസ് ഭാഷയിൽ ജപ്പാൻ അറിയപ്പെടുന്നത്?
16. ലോകത്തിലാദ്യമായി അണുബോംബ് വർഷിക്കപ്പെട്ട നഗരം?
17. സാഹിത്യത്തിനുള്ള നോബൽ സമ്മാനം കിട്ടിയ രണ്ടാമത്തെ ഏഷ്യക്കാരൻ?
18. ബുദ്ധമതത്തിന്റെ ജപ്പാൻ വിഭാഗമാണ്?
19. സസ്യങ്ങൾ വളർന്ന് വലുതാകാതെ സൂക്ഷ്മരൂപത്തിൽ ഭംഗിയോടെ വളർത്തുന്ന ജാപ്പനീസ് സമ്പ്രദായമാണ്?
20. ജപ്പാന്റെ ദേശീയ പുഷ്പം?
21. സമാധാനത്തിന്റെ നഗരം?
22. ഹിരോഷിമ ദിനം ? നാഗസാക്കി ദിനം?
23. രണ്ടാം ലോകമഹായുദ്ധകാലത്തിൽ ഏറ്റവും ഒടുവിൽ കീഴടങ്ങിയത്?
24. രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാൻ പ്രിമിയർ?
25. ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗമായത്?
26. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം?
27. ഹിറ്റ്ലറു‌ടെ ആത്മകഥ?
28. നാഷണൽ സോഷ്യലിസത്തിന്റെ ചുരുക്കമാണ്?
29. ലോകത്തിലെ ഏറ്റവും വലിയ നിയമ നിർമ്മാണസഭ?
30. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം?
31. അവസാനത്തെ സോവിയറ്റ് പ്രസിഡന്റ്?
32. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
33. ബംഗാളിലെ ആദ്യ ബ്രിട്ടീഷ് ഗവർണർ‌?
34. രണ്ടാം ലോകമഹായുദ്ധത്തിന് കാരണക്കാരിലൊരാൾ?
35. ഹിറ്റ്‌ലറുടെ രഹസ്യപ്പൊലീസ്?
36. രണ്ടാംലോക മഹായുദ്ധകാലത്തെ സോവിയറ്റ് ഭരണാധികാരിയായിരുന്നു?
37. പശ്ചിമഘട്ടത്തിന്റെ ശരാശരി ഉയരം?
38. ന്യൂട്രോൺ, പ്രോട്ടോൺ ഇവയ്ക്ക് മൊത്തത്തിൽ പറയുന്ന പേര്?
39. അമേരിക്ക എന്നാണ് ആദ്യമായി അണുബോംബ് പരീക്ഷിച്ചത്?
40. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം?
41. യുറേനിയം 238 ന്റെ ശിഥിലീകരണം മൂലമുണ്ടാകുന്ന അവസാനത്തെ പദാർത്ഥം?
42. ന്യൂക്ളിയർ റിയാക്ടറുകളുടെ കവചം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം?
43. കോസ്മിക് രശ്മികളുടെ പ്രവർത്തനഫലമായി അന്തരീക്ഷത്തിൽ രൂപംകൊള്ളുന്ന റേഡിയോ ഐസോടോപ്പ്?
44. ഇന്ത്യയിലെ ഏറ്റവും പ്രധാന ഖാരിഫ് വിള?
45. ചിത്രശലഭത്തിന് എത്ര ജോഡി ചിറകുകളാണുള്ളത്?
46. ഇംഗ്ളീഷ് സൈനികൻ അറിയപ്പെടുന്നത്?
47. ടിപ്പുസുൽത്താന്റെ ആക്രമണം തടയാൻ ധർമ്മരാജാവ് നിർമ്മിച്ച കോട്ട?
48. മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം?
49. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന വർഷം?
50. ഇന്ത്യയുടെ ആദ്യത്തെ പരീക്ഷണ ഭൂസ്ഥിര വാർത്താവിനിമയ ഉപഗ്രഹം?

ഉത്തരങ്ങൾ
(1) ഗ്രിഗറി ഓസ്‌ലൻ (2) പശ്ചിമ ആഫ്രിക്കയിൽ (3) ഫ്രാൻസ് (4) ചൈന (5) യു.എസ്.എ. (6) സർ എഡ്മണ്ട് ഹിലാരിയെ (7) കേരളം (8) ആന്ധ്രാപ്രദേശ് (9) തെന്മല (10) കേരളം (11) ഒറീസ (12) പാരീസിലെ ഈഫൽ ടവർ (13) ഫിലിപ്പൈൻസ് (14) ഹരാക്കിരി (15) നിപ്പോൺ (16) ഹിരോഷിമ (17) യാസുനാരി കാവബത്ത (18) സെൻ ബുദ്ധമതം (19) ബോൺസായി (20) ക്രൈസാന്നിമം (21) ഹിരോഷിമ (22)ആഗസ്റ്റ് 6, ആഗസ്റ്റ് 9 (23) ജപ്പാൻ (24) ടോജോ (25) 1945 ഒക്ടോബർ 30 (26) ന്യൂയോർക്ക് (27) മെയിൻകാംഫ് (28) നാസിസം (29) ചൈനയിലെ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (30) 1991 (31) മിഖയിൽ ഗോർബച്ചേവ് (32) പ്ളാസി (33) റോബർട്ട് ക്ളൈവ് (34) ഹിറ്റ്‌ലർ (35) ഗസ്റ്റപ്പോ (36) ജോസഫ് സ്റ്റാലിൻ (37) 1200 മീ (38) ന്യൂക്ളിയോണുകൾ (39) 1946 ജൂലായ് 16 ന് (ന്യൂമെക്സിക്കോയിലെ അലമോഗോർഡോയിൽ) (40) ഹൈഡ്രജൻ (41) ഈയം (42) ഈയം (43) കാർബൺ 14 (44) നെല്ല് (45) രണ്ട് (46) ടോമി അറ്റ്‌കിൻസ് (47) നെടുങ്കോട്ട (48) കോട്ടയം (49) 1964 (50) ആപ്പിൾ

FIVE YEAR PLANS IN INDIA


1st Five Year Plan (1951-56) - Priority of Agriculture
2nd Five Year Plan (1956-61) - Priority of Industries Sector
3rd Five Year Plan (1961-66) - Self Reliance
4th Five Year Plan (1969-74) - Removal of Poverty, Growth with Justice
5th Five Year Plan (1974-79) - Removal of Poverty and Self reliance
6th Five Year Plan (1980-85) - The emphasis same as 5th Plan
7th Five Year Plan (1985-90) - Food Production, Employment, Productivity
8th Five Year Plan (1992-97) - Employment Generation, Control of Population
9th Five Year Plan (1997-02) - Growth Rate of 7 percent
10th Five year Plan (2002-07) - Self employment and resources and development
11th Five Year Plan (2007-12) - Comprehensive and faster growth
12th Five Year plan (2012-17) - Improvement of Health, Education and Sanitation.

PolyTechnic Malayalam movie Review

polytechnic malayalam movie review

എം. പദ്മകുമാർ ചിലപ്പോഴൊക്കെ വാസ്തവവും, ശിക്കാറും പോലെയുള്ള സിനിമകൾ കൊണ്ട് ആകെ ഞെട്ടിക്കും. മറ്റുചിലപ്പോളാകട്ടെ ഒറീസയും, പാതിരാമണലുമൊക്കെ തിയറ്റേറിലെത്തിച്ച് കൂവലുകൾക്ക് പാത്രമാകും. എന്തായാലും കുഞ്ചാക്കോ ബോബനെയും, ഭാവനയെയും നായകനും നായികയുമാക്കി നിഷാദ് കോയയുടെ കഥയിലും തിരക്കഥയിലും പുറത്തിറക്കിയ പോളിടെക്‌നിക്ക് പദ്മകുമാറിന് ആശ്വാസം പകരും. രണ്ടാംവരവിൽ മറ്റാരെക്കാളും മിനിമം ഗ്യാരണ്ടി എന്ന ചെല്ലപ്പേര് കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയിട്ടുള്ളത് കൊണ്ടു തന്നെ വിഷുചിത്രങ്ങളിൽ കുടുംബത്തോടൊപ്പം കാണാൻ പറ്റുന്ന സിനിമയായി പോള്‌ടെക്‌നിക്ക് മാറുമെന്നുറപ്പ്.
ഏലംകോട് ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവനേതാവാണ് നായകനായ പോളി. നാടിനു വേണ്ടി ജീവൻ ബലി കൊടുത്ത ധീരജവാൻ വർഗീസ് തോമസിന്റെ പുത്രനായതു കൊണ്ടു തന്നെ പോളി എന്നും അഴിമതിക്കെതിരെയാണ്. ഏലംകോട് പഞ്ചായത്ത് പ്രസിഡൻറായ സുകുമാരൻ നായരുടെ മകൾ നായികയായ അശ്വതിക്ക് സ്‌കൂളിൽ പഠിക്കുന്ന കാലത്തു തന്നെ പോളി ലൗലെറ്റർ കൊടുത്തിട്ടുണ്ട്. കാലംകുറെ കഴിഞ്ഞപ്പോൾ അശ്വതി സ്ഥലത്തെ എസ്‌ഐയും, പഞ്ചായത്ത് പ്രസിഡൻറായ അച്ചൻ സുകുമാരൻ നായർ പോളിയുടെ രാഷ്ട്രീയ എതിരാളിയും ആയി മാറുന്നു.
രാഷ്ട്രീയം കളിച്ചു നടന്ന പോളി, അപ്പൻ ഏറ്റുമുട്ടലിൽ വീരചരമം പ്രാപിച്ച വകയിൽ കിട്ടുന്ന പണം കൊണ്ട് നാട്ടുകാർക്ക് കൂടി ഉപകാരപ്പെട്ട വ്യവസായം ആരംഭിക്കാനിറങ്ങുന്നു. പിന്നീട് പോളിയുടെ യഥാർത്ഥ ടെക്‌നിക്കുകളിലൂടെ കഥ ക്ലൈമാക്‌സിലെത്തുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അരികുചാരി കഥ പറഞ്ഞും, കളിയാക്കിയും നിഷാദ്‌കോയയും, എം. പദ്മകുമാറും സിനിമയെ ജനപ്രിയമാക്കാൻ ശ്രമിക്കുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡൻറായി വിജയരാഘവനും, മകൾ അശ്വതിയായി ഭാവനയും, പോളിയുടെ കൂട്ടുകാരൻ ബക്കറായി ആദ്യാവസാനം അജു വർഗീസും ചിത്രത്തിലുണ്ട്. ഇവരോടൊപ്പം ഏലംകോട് ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റ് നേതാവായി ഹരീഷ് പേരാടിയും തരക്കേടില്ലാതെ നടിച്ചിട്ടുണ്ട്.
പഴയ സത്യൻ അന്തിക്കാട് ചിത്രങ്ങൾ മുതൽ ഒടുവിൽ പുണ്യാളൻ അഗർബത്തീസ് വരെ പറഞ്ഞ കേരളത്തിൽ വ്യവസായം തുടങ്ങാൻ പാടുപെടുന്ന മധ്യവർഗ മലയാളിയെ ഇവിടെയൊന്നു മാറ്റിപ്പിടിച്ചു വർഗബോധമുള്ള കമ്മ്യൂണിസ്റ്റാക്കി എന്നൊരു ടെക്‌നിക്കാണ് കഥയെഴുതിയ നിഷാദ് കോയയുടേത്. നാട്ടിൻപുറത്തെ കഥകളുടെ സിനിമക്കു വേണ്ട ചങ്ങാതിക്കൂട്ടങ്ങൾ, നാട്ടുകാരൊന്നിക്കുന്ന ചായക്കട, നാട്ടിലെ ജോത്സ്യൻ, കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം, ലൈംഗീകത്തൊഴിലാളിയായ സ്ത്രീ, പഞ്ചായത്തും പരിവാരങ്ങളും എന്നിങ്ങനെ എല്ലാ കൂട്ടുകളും വേണ്ടരീതിയിൽ ചേർക്കാൻ അണിയറക്കാർ ശ്രമിച്ചിട്ടുണ്ട്. ഈ കച്ചവടക്കൂട്ടുകളേറെയും നിഷാദ്‌കോയ നേരത്തെ തിരക്കഥ രചിച്ച കുഞ്ചാക്കോ ബോബൻ ചിത്രമായ ഓർഡിനറിയിലും ഉണ്ടായിരുന്നുവെന്നത് പ്രേക്ഷകൻ മറന്നുകാണാനിടയില്ല.
സിനിമയിൽ ആദ്യാവസാനമുള്ള തമാശകൾ നിലവാരം പുലർത്തുന്നു എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ അവധിക്കാലം ആഘോഷമാക്കുവാൻ ഇറങ്ങുന്നവർക്ക് ഈ സിനിമ നല്ല അനുഭവം തന്നെയായിരിക്കും.

നല്ല ഉഗ്രൻ ക്ലൈമാക്സ്‌ സീനും ഇന്നു യുവാക്കളും സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ അനുഭവിക്കുന്ന പ്രശ്നങ്ങളും ഹാസ്യ രൂപത്തിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു ...ഒരു നല്ല കമ്മ്യൂണിസ്റ്റ്‌ കാരനെ ഈ ചിത്രത്തിലൂടെ നമ്മുക്ക് കാണാൻ സാധിക്കും....ഗാനങ്ങൾ കുറച്ചു കൂടി നല്ലത് ചേർക്കാമായിരുന്നു..ഈ വിഷുവിന് നല്ലൊരു കുടുംബ ചിത്രം സമ്മാനിച്ച പദ്മകുമാർ സാറിനും അണിയറ പ്രവർത്തകർക്കും നന്ദി.

Gangster review 
7th Day Review
7th Day Trailer

7 th Day Malayalam Movie Review

7th Day review

'ചിലര്‍ ജയിക്കാന്‍ വേണ്ടി മാത്രം കളത്തില്‍ ഇറങ്ങുമ്പോള്‍ ജയം അവര്‍ക്കൊപ്പം ആയിരിക്കും..'




"7TH DAY" ഈ പേര് ഇപ്പോള്‍ മലയാള സിനിമ പ്രേമികളുടെ ഇടയില്‍ സുപരിചിതമാണ്.ഈ ചിത്രം പ്രക്യാപിച്ചതു മുതല്‍ ഉള്ള ആകാംഷ നിറഞ്ഞ കാത്തിരിപ്പിന് വിരാമം ആയത് ഇന്നാണ്.

ചിത്രത്തിന്റെ പേര് മുതല്‍ പ്രിത്വിരാജിന്റെ രൂപ ഭാവങ്ങള്‍ വരെ സിനിമപ്രേമികള്‍കിടയില്‍ തരംഗമായി.ചിത്രം പ്രീതീക്ഷകള്‍ തെറ്റിച്ചില്ല.എല്ലാം തികഞ്ഞ ഒരു മികച്ച ത്രില്ലെര്‍.
സസ്പെന്‍സ് ത്രില്ലെര്‍ ആയതു കൊണ്ട് കഥ കാര്യമായി പറയാന്‍ ഉദ്ദേശിക്കുന്നില്ല.

ഒരു പ്രശ്നത്തില്‍ അകപെട്ട ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ഡേവിഡ് എബ്രഹാം IPS ന്റെ കഥ . അവരുടെ പ്രശ്നത്തില്‍ പിന്നീട് അയാള്‍ ഇടപെടുന്നു.. എന്തിനു? എന്താണ് അവരുടെ പ്രശ്നങ്ങള്‍ക്ക് കാരണം? അയാള്‍ക അത് പരിഹരിക്കാന്‍ കഴിയുമോ? ഇതിനെല്ലാം ഉത്തരം തേടിയുള്ള ആവേശവും ആകാംഷയും നിറഞ്ഞ ഒരു യാത്ര ആണ് ഈ ചിത്രം ഓരോ പ്രേക്ഷകര്‍ക്കും നല്‍കുന്നത്.


-ഒരു നിമിഷം പോലും സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ ആവാത്ത വിധം പ്രേക്ഷകനെ വശീകരിച്ചു നിര്‍ത്തുന്ന ചിത്രം കുറിക്കു കൊള്ളുന്ന സംഭാഷണങ്ങള്‍ ഒരു പഴുതു പോലും ഇല്ലാത്ത വ്യെക്തമായ തിരക്കഥ. 

-പരിജയ സമ്പന്നരുടെ പോലും അതിശയിപ്പിക്കുന്ന സംവിധാന മികവു.
-ആവേശം നിറക്കുന്ന പച്ചാത്തല സംഗീതം.
-കാണുന്നവരെയും കൂടി തങ്ങള്‍ ചിത്രത്തിന്റെ ഭാഗമാണ് എന്ന് തോന്നിപ്പിക്കുന്ന ചായഗ്രഹണം. 
എടുത്തു പറയാന്‍ ഒരുപാട് ഒരുപാട് നല്ല ഗുണങ്ങള്‍ ഉള്ള ഒരു സിനിമ .അതാണ്‌ 7TH DAY.

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലെറുകളുടെ പട്ടികയിലേക്ക് നിസംശയം ചേര്‍ക്കാവുന്ന ഒരു പേരാണ് ഇന്ന് മുതല്‍ 7TH DAY.

മികച്ച തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ കരുത്ത്.എങ്കിലും സ്യാംധറിന്റെ സംവിധാന മികവ് എടുത്തു പറയേണ്ടതാണ്.വലിയ താരങ്ങള്‍ വച്ച് തീയും പുകയും സൃഷ്ടിച്ചു മുഹൂര്‍ത്തം നിച്ചയിച്ചു ആദ്യ ലൂക്കും രണ്ടാമത്തെ ലുക്കും അവസാനത്ത ലുക്കൂം ഒക്കെ കാണിച്ചു മാര്‍ക്കെട്ടിങ്ങിന്റെയും പുതു തരംഗ സിനിമകളുടെയും പിതാവിന്റെ സ്ഥാനം സ്വയം ഏറ്റെടുത്തു നടക്കുന്ന ചിലര്‍ ഈ സംവിധായകന്റെ മികവു കണ്ടു അസൂയപെട്ടു പോകും എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല..

പ്രിത്വിരാജ് , നിങ്ങള്‍ വീണ്ടും ഞങ്ങളെ അത്ഭുതപെടുത്തുന്നു..ഡേവിഡ് അബ്രഹാം ആയി ജീവിക്കുകയായിരുന്നു പ്രിത്വി. മലയാളത്തില്‍ Under Acting ചെയ്യാന്‍ കഴിയുന്ന ഒരേ ഒരു ആക്റ്റെറെ ഉണ്ടായിരുന്നുള്ളൂ..സാക്ഷാല്‍ മോഹന്‍ലാല്‍..

എന്നാല്‍ ഇപ്പോള്‍ പറയാം ആ കഴിവ് പുതുതലമുറയിലെ ആര്‍ക്കെങ്കില്ലും കുറചെങ്കില്ലും ഉണ്ടെങ്കില്‍ അത് പ്രിത്വിക്ക് മാത്രം ആണ്.
പ്രിത്വിയുടെ ഓരോ നോട്ടവും, ഓരോ വാക്കുകളും കൊള്ളെടിടത് തന്നെ കൊണ്ടു, കീഴടക്കെണ്ടത് കീഴടകുകയും ചെയ്തു..

ആദ്യ പകുതി, രണ്ടാം പകുതി, ക്ലൈമാക്സ്‌ എന്നിങ്ങനെ വേര്‍തിരിച്ചു ഈ സിനിമയെ വിലയിരുത്താന്‍ കഴിയില്ല..ഓരോ രംഗവും മികച്ചതാണ്..ഓരോ അഭിനേതാവും മികച്ച പ്രകടനം നല്കിയിരിക്കുകയും ചെയ്തിരിക്കുന്നു..

ഒരു കാര്യം ഉറപ്പിച്ചു പറയാം ഈ സിനിമയുടെ ക്ലൈമാക്സ്‌ നിങ്ങളില്‍ ആവേശം നിറച്ചിരിക്കും..അറിയാതെ നിങ്ങള്‍ കയ്യടിചിരിക്കും..
ഭൂമിയെ സൃഷ്ട്ടിച്ച 6ദിവസങ്ങള്‍ക്ക് ശേഷം ദൈവം വിശ്രമിച്ച എഴാം നാള്‍..ഒരു കാര്യം ഉറപ്പാണ്‌ 7th Day കളിക്കുന്ന തിയേറ്ററുകളിലെ ഹൗസ്ഫുള്‍ ബോര്‍ഡ്‌ന് ഇനി കുറെ നാളുകള്‍ വിശ്രമം ഉണ്ടാവില്ല..

Rating: 4/5 കൂടെ ഹൃദയം നിറഞ്ഞ ഒരു കയ്യടിയും.


Verdict: ഒരു സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ട..കാരണം ഈ കളി ചിലര്‍ ജയിക്കാന്‍ വേണ്ടി മാത്രം കളികുന്നതാണ്..അവര്‍ ജയിച്ചിരിക്കും.

credits
stars 4/5


Gangster review Click here
7th Day Trailer
Teaser 02 > http://youtu.be/SeGFaDVcT5U
Teaser 01 > http://youtu.be/rW5M8VN9E6o

World’s favourite number revealed to be 7 in maths blogger poll.

What is your favourite number ?

World’s favourite number revealed to be 7 in maths blogger poll.


WE all know that the number seven is considered lucky by most people. But it now appears it is also the world’s most popular.
A British maths blogger asked people to vote for their favourite number, and more than 44 thousand responded.
Many people chimed in with birthdays and other significant dates as their favourite numbers, but when the results were finally in, the number seven came out on top.
“To be honest, this is hardly a shock,” Bellos said this week. “If you go to Las Vegas, you can’t miss the sevens all around you. “People’s strongest emotional reaction is to the number seven, and this has been true throughout history.”
Bellos has no idea why this is the case, and nor does anyone else. He says perhaps it’s because there are seven days in the week.
Revealing his inner nerd, he also suggested that it could be that there are seven visible planets in the sky, or perhaps because seven is the only number between 2 and 10 that is neither a multiple nor a factor of any other.
Planets and multiples. That’s what everyday people think of when we think of seven ... we guess?
If you ask us, seven just kind of just looks suave and cool. Also, it has two syllables, which makes it stand out in your mind as you count from one to ten.
Or maybe people like it because it’s the most common number rolled with two dice.
For the record, 3 was the second most popular number, followed by 8. The number eight in Chinese sounds like the word for prosperity, which is why the Beijing Olympics started at 8pm on 8/8/2008.
As for unlucky old number 13, it came in 6th on the survey. So while many people consider it a curse, others clearly like it too.
What is your favourite number? And why do you think so many people like the number 7? Let us know and we’ll upload as many comments as possible over the next seven hours or so.

Alternatives for Artificial soft drinks

Still drinking SODA, DIET SODA, VITAMIN WATER, PROPEL AND OTHER DRINKS WITH ARTIFICIAL COLORS, FLAVORS AND SWEETENERS?????
TRY THESE INSTEAD!!!

Infused waters. Here are their benefits to help with detoxification energy and hydration. Put as much fruit in water as you like and let the water sit for at least 30 minutes before drinking.



1. Green tea, mint, lime-fat burning, digestion, headaches, congestion and breath freshener.

2. Strawberry, kiwi-cardiovascular health, immune system protection, blood sugar regulation, digestion.

3. Cucumber, lime, lemon- water weight management, bloating, appetite control, hydration, digestion

4. Lemon, lime, orange- digestion vitamin C, immune defense, heartburn, (Drink this one at room temperature.

drink natural live well...

How to make Fried Honey Bananas

"FRIED" HONEY BANANAS...
Great dessert without the guilt!

Serves 1
1 slightly under-ripened banana, sliced
1 tablespoon honey
Cinnamon
Olive oil


Lightly drizzle olive oil in a skillet over medium heat. Arrange banana slices in pan and cook for 1-2 minutes on each side.
Meanwhile, whisk together honey and 1 tablespoon of water. Remove pan from heat and pour honey mixture over banana.
Allow to cool and sprinkle with cinnamon.

റിങ് മാസ്റ്റർക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്

എ സര്ട്ടിഫിക്കേറ്റല്ല, റിങ് മാസ്റ്റർക്ക്  ക്ലീൻ യു!
അതുകൊണ്ടുതന്നെ കുടുംബസമേതം ദൈര്യമായി പടം കാണാം  

ഫെസ്റ്റിവല് സീസണില് ദിലീപ് എന്നും താരമാണ്. ഓണം, ക്രിസ്മസ്, വിഷു തുടങ്ങിയ വിശേഷ സമയങ്ങളില് സൂപ്പര് എന്റര്ടെയ്നറുകളുമായി എത്തി വിജയം കൊയ്യുന്നത് ദിലീപിന്റെ പതിവാണ്. പലപ്പോഴും മമ്മൂട്ടിയുടെയും മോഹന്ലാലിന്റെ സിനിമകളെ മറികടന്നാണ് ഉത്സവ സീസണുകളില് ദിലീപ് ചിത്രങ്ങള് വിജയം നേടാറുള്ളത്.
ഇത്തവണ ദിലീപിന്റെ വിഷുച്ചിത്രം ‘റിങ് മാസ്റ്റർ’ ആണ്. റാഫി സംവിധാനം ചെയ്യുന്ന ഈ കോമഡിച്ചിത്രം 12ന് റിലീസാകും. ക്ലീൻ യു സര്ട്ടിഫിക്കേറ്റാണ് റിംഗ്‌മാസ്റ്ററിന് ലഭിച്ചിട്ടുള്ളത്.
ഒരു ഡോഗ് ട്രെയിനറുടെ വേഷത്തിലാണ് ദിലീപ് റിംഗ് മാസ്റ്ററില് എത്തുന്നത്. ഹണി റോസും കീര്ത്തി സുരേഷുമാണ് ചിത്രത്തിലെ നായികമാര്.
മമ്മൂട്ടിയുടെ ഗ്യാംഗ്സ്റ്ററിനും പൃഥ്വിരാജിന്റെ സെവന്‌ത് ഡേയ്ക്കും കനത്ത വെല്ലുവിളി ഉയര്ത്താന് റിങ് മാസ്റ്റർക്ക്  കഴിയുമെന്ന് പ്രതീക്ഷിക്കാം.

Gangster Malayalam Movie Review


2.5/5

Akbar Ali (Mammootty) is forced to enter the underworld after his fathers demisal who later anchors in Mangalore. There he makes a team with Uncle Sam (John Paul) and Mani Menon (Kunjan). The entry of Anto (Shekar Menon) makes the rift between them and what happens next forms the crux

PERFORMANCES
Mammootty is an Actor who can easily take off a movie of this genre with his screen presence and Aura even without much content. Unfortunately he is given a lazy character and is under-utilised big time. Apart from looking cool in some scenes he has literally nothing to do. Nyla Usha has only limited screen space and she is okay. Shekar Menon is impressive as a crazy sadist. But looks repetitive at the few scenes because of too much screen space. John Paul and Kunjan as the villains are fine. T.G Ravi is good in the role of Akbars Godfather. Others are adequate.

STORY – SCREENPLAY – DIRECTION
The story of the movie is wafer thin and is nothing new. All it wanted was an engaging screenplay and good execution. Unfortunately the screenplay is predictable and half-baked. Aashiq who was expected to present it well, disappoints here. His way of slow narration becomes the biggest flaw of Gangster. Apart from some neatly executed scenes which is few and far, there’s nothing from the Director’s part.

TECHNICAL DEPARTMENT
As expected Gangster is technically top-notch with Alby’s Cinematography taking the the largest pie. Some of his aerial shots are on par with some best works till date. Deepak Dev’s bums are alright and the only song ‘Allahu Akbar’ is placed right but lacks the much needed impact because of the weak writing. The editing could have been better with lots of long sequence testing the patience. Climax fight is well executed and looks realistic. The movie is narrated in the beginning with 2D animation which is done impressively but a movie like this could have been narrated originally which could have been raised the overall impact.

ANALYSIS
The movie starts quiet interestingly with the animated narration and is followed by some stylish scenes. But afterwards writing goes weak and it is just above average towards interval. Post interval things get better and Ajmer portions increases the tempo followed by Akbar’s rise which are fine. Soon it looses the steam and what follows is thawed and boring end. The story, though not new showed an opportunity to become a perfect masala potboiler but the makers had tried something like an experiment which goes half-baked. Gangster can be categorized as an above average fare finally but taking the hype and hoopla around it, it’s a disappointment. Some visuals, a stylish Mammootty remains as positive once you leave the hall.

2.5/5

Gangster Review by a Viewer

പടം ആദ്യ പകുതി വരെ.
----------------------------------------------------


ആദ്യപകുതി വരെ കാര്യമായി ഒന്നും നടന്നില്ല.. മമ്മൂട്ടി മാത്രം നടന്നു.. ഇടയ്ക്ക് ഇരുന്നു.. പിന്നെ നിന്നു.. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കുന്നുണ്ടാരുന്നു.. പക്ഷെ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.. എന്താണോ ആവോ.. ആംഗ്യഭാഷയില്‍ ട്രെയിനിംഗ് നേടിയ അംഗരക്ഷകര്‍ കൂടെഉള്ളവര്‍ക്ക് പിന്നെ ഒന്നും മിണ്ടണ്ട ആവശ്യം ഇല്ലല്ലോ.. ഒരു നോട്ടം.. ഒരു മൂളിച്ച.. അവര്‍ക്ക് കാര്യം മനസിലാകും..അവരും ആരോടും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.. മൊത്തത്തില്‍ മൌനം ഘനീഭവിച്ചു കിടന്നിരുന്നു.. അതാണ്‌ പൊതുവേ ഏഎ അധോലോകത്തെ ഒരു സെറ്റപ്പ്.. പിന്നെ ആകെ ഒരു കോമഡി OBEY എന്ന് തലയില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു വെച്ച് വന്ന വില്ലന്‍ ആയിരുന്നു.. എന്നെപ്പോലെ ഗ്രാഹുതുരതകള്‍ വീക്ക്‌നെസ് ആയ പ്രേക്ഷകരെ പുള്ളി ഗ്രഹാതുരതയുടെ ചുള്ളിക്കമ്പ് കൊണ്ട് ഇടയ്ക്കിടയ്ക്ക് തല്ലി നോവിക്കുന്നുണ്ടാരുന്നു.. പഴയ എം.എന്‍.നമ്പ്യാര്‍, ജോസ്‌ പ്രകാശ്‌ കാലഘട്ടത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകാന്‍ അദ്ദേഹത്തിന്റെ ക്യാരക്ടറിനു സാധിച്ചു എന്ന് തന്നെ വേണം പറയാന്‍.. ഒരു മുതലക്കുളം ഒഴികെ ബാക്കി എല്ലാ സെറ്റപ്പും അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നു.. സ്ത്രീകളെ പീഡിപ്പിക്കാന്‍വേണ്ടി ഇത്രയധികം സെറ്റപ്പ്കള്‍ ഉണ്ടാക്കിയ അദ്ദേഹത്തിന് ഒരു ബിഗ്‌ റെസ്പെക്റ്റ്‌.. പിന്നെയുള്ള വില്ലന്മാര്‍ കുഞ്ചനും ജോണ് പോളും ആണ്..
സംഭവം ഇങ്ങനെ ഒക്കെ ആണെങ്കിലും പ്രോമിസിംഗ് ആയിരുന്നു ആദ്യ പകുതി..

രണ്ടാം പകുതി..
--------------------------------------------------
രണ്ടാം പകുതി വളരെ സിമ്പിള്‍ ആയിരുന്നു.. ഇക്ക നടക്കുന്നു, ഇരിക്കുന്നു, പള്ളീല്‍ പോകുന്നു, വണ്ടി ഓടിക്കുന്നു, കൊല്ലുന്നു കടല്‍ തീരത്ത് പോയി നില്‍ക്കുന്നു, സന്ധ്യ ആകാന്‍ നേരത്ത് കോട്ടിടുന്നു, എങ്ങോട്ടൊക്കെയോ നോക്കി എന്തൊക്കെയോ ആലോചിച്ചു നില്‍ക്കുന്നു..

വില്ലന്‍ കഞ്ചാവ് അടിക്കുന്നു, മൂക്കില്‍പൊടി വലിക്കുന്നു, പെണ്ണുങ്ങളെ പീഡിപ്പിക്കുന്നു, വിയര്‍ക്കുന്നു, ഓക്സിജന്‍ പോലും കയറാത്ത ഒരു ഗുദാവില്‍ പോയി ഇരിക്കുന്നു.. ആ സ്ഥലം റഷ്യന്‍ മാഫിയയുടെ ഇന്ത്യാ ശാഖ ക്ലിപ്തം നമ്പര്‍ 69 ആണ്.. അവിടെ വരുന്നവരെ കൊല്ലാന്‍ വേണ്ടി പ്രത്യേകം അറവുശാലകള്‍ ഒക്കെ ഉണ്ട്.. അവിടെ ഉള്ള റഷ്യക്കാര്‍ എല്ലാം കഞ്ചാവ് വലിക്കുന്നവരും ഗിറ്റാര്‍ വായിക്കാന്‍ അറിയാവുന്ന കലാകാരന്മാരും ആണ്.. ആ കുറ്റാക്കൂരിരുട്ട് നിറഞ്ഞ സ്ഥലത്തേക്ക് ആണ് അക്ബര്‍ തന്റെ കറുത്ത സണ്‍ ഗ്ലാസും ആയി വരുന്നത്.. സണ്‍ ഗ്ലാസ്‌ വെച്ചിരിക്കുന്നകൊണ്ട് കൂടെ വന്നവരെ എല്ലാം റഷ്യക്കാര് തട്ടിയ കാര്യം ഇക്ക അറിഞ്ഞില്ല.. പക്ഷെ അക്ബര്‍ ആരാ മോന്‍.. വെട്ടുകത്തിപ്രൂഫ്‌ ആയ ജാക്കെറ്റ്‌ ആണ് അബ്കര്‍ ഇട്ടിരിക്കുന്നത് എന്ന് മനസിലാക്കാത്ത വിഡ്ഢികള്‍ ആയ റഷ്യക്കാരെ മുഴുവന്‍ ഇക്ക കോഴിയെ കൊല്ലുന്നപോലെ കൊന്നു കളയും .. പത്തന്‍പത് പേരെ കൊന്നശേഷം ബോധം കെട്ടുപോയ ഇക്കയെ വീണ്ടും എഴുന്നേല്‍പ്പിച്ചു കയ്യില്‍ സ്ക്രൂ ഡ്രൈവര്‍ കൊടുത്തുകൊണ്ട് വില്ലന്മാര്‍ തങ്ങളുടെ വിഡ്ഢിത്തരം ഒരിക്കല്‍ കൂടി വെളിവാക്കുന്നത് കണ്ട പ്രേക്ഷകര്‍ അത്ര വിഡ്ഢികള്‍ അല്ലായിരുന്നു എന്നുള്ള കാര്യം ഏകപക്ഷീയമായ കൂക്കുവിളികളിലൂടെ അവര്‍ അറിയിച്ചപ്പോള്‍ തിയേറ്ററിന്റെ മുകളിലെ പ്രാവിന്‍കുഞ്ഞുങ്ങള്‍ പോലും ഞെട്ടിവിറച്ചു..

ഒടുവില്‍ പത്തന്‍പത് വെട്ടു കൂളായി വാങ്ങിയ ഇക്ക എങ്ങോട്ടോ നോക്കി ചുമ്മാ ഇരിക്കുമ്പോള്‍ പടം തീരുന്നു.. ക്ലൈമാക്സിലെയും ആരംഭത്തിലെയും കാര്‍ട്ടൂണ്‍ വളരെ വളരെ മികവ് പുലര്‍ത്തി..

അവസാനമായി ഒന്നുകൂടി പറഞ്ഞുകൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ അവസാനിപ്പിക്കുകയാണ്.. ഡിയര്‍ ആഷിക് അബു, ദൈവത്തിനുള്ളത് ദൈവത്തിന്.. അമല്‍ നീരദിനുള്ളത് അമല്‍ നീരദിന്.. !!

റേറ്റിംഗ്: എന്തിനാ അതൊക്കെ?
തിയേറ്റര്‍ സ്റ്റാറ്റസ്: ഹൗസ്‌ഫുള്‍

Gangster Review by a Viewer

ഗ്യാങ്സ്റ്റര്‍ വലിയൊരു ദുരന്തം Gangster=Flopster

അധോലോകത്തിന്റെ കുടിപ്പകയുടെ ദുരന്തദൃശ്യങ്ങള്‍ വരച്ചുകാണിക്കുന്ന ചിത്രം തന്നെ ഒരു ദുരന്തമായാല്‍? മമ്മൂട്ടിചിത്രം ഗ്യാങ്സ്റ്ററും പറയാന്‍ ശ്രമിച്ചത് അധോലോകത്തിന്‍റെ പകപോക്കലുകളെക്കുറിച്ചാണ്, 



ആദ്യദിനം പറയുന്നു, ഗ്യാങ്സ്റ്റര് രക്ഷപ്പെടില്ല..!!! 

എതിരാളികളില്ലാതെ എത്തിയെന്ന പരസ്യവാചകമൊക്കെ വെറും വാചകമടിയായിരുന്നു എന്ന് ഗ്യാങ്സ്റ്റര് കണ്ട ആരെങ്കിലും പറഞ്ഞാൽ അത്ഭുതപ്പെടേണ്ട. അധോലോക നായകനായ അക്ബര് അലിയായി മമ്മൂട്ടിയുടെ ചില മാനറിസങ്ങള് ഒഴിച്ചു നിര്ത്തിയാല് മറ്റൊന്നുമില്ല ഗ്യാങ്‌സ്റ്ററില്. മമ്മൂട്ടിയില് നിന്നും ഇതും ഇതിനപ്പുറവും പ്രതീക്ഷിച്ചിരുന്നെങ്കിലും ആഷിക് അബു ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല എന്നാണ് പടം കണ്ടിറങ്ങിയ ഒരാള് പറഞ്ഞത്.

കാസനോവ തുടങ്ങിയ കത്തിപ്പടങ്ങളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി എന്നാണ് കൊട്ടിഘോഷിച്ച് പുറത്തിറങ്ങിയ ഗ്യാങ്സ്റ്ററിന് ആദ്യദിവസം കിട്ടിയ സര്ട്ടിഫിക്കറ്റ്. വിശ്വരൂപം കണ്ട് കൡയാക്കിയ ആഷിക് അബുവാണ് ഗ്യാങ്സ്റ്റര് പോലെ ഒരു അധോലോകപ്പടം എടുത്തിരിക്കുന്നത് എന്നതിലുമുണ്ട് ഒരു കാവ്യനീതി.
മലപ്പുറം കത്തി, അമ്പും വില്ലും അവസാനം പവനായി ശവമായി എന്ന നാടോടിക്കാറ്റ് ഫെയിം ഡയലോഗ് ഈ പടം കണ്ട് പുറത്തിങ്ങുമ്പോള് ആരെങ്കിലും ഓര്ത്താല് തെറ്റ് പറയാന് പറ്റില്ല. അത്രയ്ക്കധികം ഹൈപ്പായിരുന്നു ഗ്യാങ്സ്റ്ററിനെ ചൊല്ലി ആഷിക് അബുവും സംഘവും ഇറക്കിയത്. അധോലോകം പ്രമേയമാക്കി മലയാളത്തില് നിരവധി ചിത്രങ്ങള് ഇറങ്ങിയിട്ടുണ്ടെങ്കിലും അവതരണത്തിലെ പുതുമ ഗ്യാങ്സ്റ്ററിന് അവകാശപ്പെടാം.

മമ്മൂട്ടി എന്ന സൂപ്പര്താരത്തിന് പറ്റിയ മാസ് സീനുകള് ഒഴിവാക്കി പ്രത്യേക തരത്തിലാണ് ആഷിക് അബു കഥ പറയുന്നത്. ക്യാമറയും ദീപക് ദേവിന്റെ സംഗീതവും മമ്മൂട്ടിയുടെ ഗെറ്റപ്പിലും ഗ്യാങ്സ്റ്ററിന് അഭിമാനിക്കാനുള്ള വകയുണ്ട്. യഥാര്ഥ തീവ്രവാദികള് കമലഹാസന്റെ വിശ്വരൂപം കണ്ട് ചിരിക്കുന്നുണ്ടാകും എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ട ആഷിക് അബുവിന്റെ ഗ്യാങ്‌സ്റ്റര് കണ്ട് യഥാര്ഥ അധോലോകക്കാര് എന്തുചെയ്യും എന്ന ചോദ്യം വായനക്കാര്ക്ക് വിടുന്നു.

comment your review

How to make jalebi

Ingredients:

2 cups maida
11/2 tbsp fine grained semolina or rice flour
1/4th tsp baking powder
2 tbsp curd (plain yogurt)
11/4th cups warm water
1/2 tsp saffron threads, slowly dry-roasted and powdered
3 cups sugar
22/3rd cups water
1/2 tsp green cardamom seeds powder
11/2 tbsp kewra water or rose water
Ghee or vegetable oil for frying


Mix the flour(maida), semolina or rice flour, baking powder, curd and 3/4th cup of the water in a bowl (preferably a ceramic bowl). Mix well with a whisk.
Mix well and then add remaining water and 1/8th tsp. of saffron powder, and whisk until smooth.
Set aside for about 2 hours to ferment.
Whisk thoroughly before use.
Prepare one string syrup by dissolving sugar in the water. Just before the syrup is ready add saffron and cardamom powder.
Heat oil in a kadhai. Pour the batter in a steady stream ( or coconut shell with a hole) into the kadhai to form coils. Make a few at a time.
Deep fry them until they are golden and crisp all over but not brown.
Remove from the kadhai and drain on kitchen paper and immerse in the syrup.
Leave for at least 4-5 minutes so that they soak the syrup.
Take the jalebi out of syrup and serve hot.

ENJOY!!

Mango Kheer(Rice Pudding) Recipe

Mango Kheer (Rice Pudding) is also known as Aam ki Kheer.

Ingredients:
2 ripe Mangoes,
diced into small pieces (Aam)
1/2 liter Whole milk
4 table-spoon sugar or to taste
1/4 t-spoon cardamom powder (elaichi powder)
5-6 pieces unsalted pistachios (pista)
10-15 strands saffron, crushed, soaked in 1 tsp. warm milk (Kesar) (optional)
5 almonds (Badam)


How to make:
Mash Diced mangoes until they get smooth. 
Keep it aside.
Crush and soak the saffron strands in 1 t-spoon warm milk.
Crush almonds and pistachios coarsely or slice them properly.
Heat milk, bring it to boil. Put the heat to medium and heat for 10 mins.
Then, add sugar, cardamom, saffron, almonds and pistachios. Stir it well until the sugar grains disappear in milk, simmer for 2 minutes.
Then, add Mango Pulp and stir it firmly until it again started boiling. Once it starts boiling, turn off the heat.
Serve Mango Kheer hot or let it get cool at room temperature. You can also refrigerate Mango kheer and serve it cool.

First hands-on with the Nokia Lumia 930 (Windows Phone 8.1)

Nokia 225 Introduction Video




The Nokia 225 is a 2.8'sleek, slim and stylish phone in the distinctive Nokia design available in 5 colours including bright red, yellow, and green, black and white. This 10.4mm thin Internet enabled phone comes with Xpress browser with Bing search integrated to surf the web. In addition, you can download and play online videos while connecting with friends via preloaded social apps such as Facebook & Twitter. Its 2Mp camera is ideal for snapping pictures or recording videos. The phone is packed with entertainment features including preloaded games, access to a game store, MP3 player, FM radio (headset required), support for up to 32GB micro SD card, and a speaker with 102.4 db output . It is armed with a great battery with 36days (SS) standby time and 21hrs talk time. SLAM for a faster and easier way to share content via Bluetooth are included.

India Lok Sabha elections Quiz


1. Which is the largest Lok sabha constituency in India by area?
Ans:Ladakh

2. Which is the largest Lok sabha constituency by number of voters?
Ans:Outer Delhi

3.Which is the smallest Lok sabha constituency in India by area?
Ans:Chandni Chowk

4. Which is the smallest Lok sabha constituency by number of voters?
Ans:Lakshdweep

5. Who holds the record of Highest majority of a candidate in Lok sabha elections?
Ans:Anil Basu of CPM won from Arambagh, West Bengal with a margin of 592502 votes in 2004.

6.Which state has the highest number of MPs in Lok Sabha?
Ans:Uttar Pradesh-- 80 MPs

7.What is the maximum no. of seats won by a party in an election/
Ans:Congress in 1984 won 415 seats

8. Which was Jawaharlal Nehru's constituency?
Ans:Phulpur in U P

9.Which was Indira Gandhi's constituency?
Ans:Rae Barelli

10. Who has won the maximum no of Lok sabha elections from a same constituency?
Ans:P M Saeed from Lakshdweep

April 10 : 'World Homeopathy Day

April 10 : 'World Homeopathy Day

The birth date 10 April of the founder and father of Homeopathy Dr. Samuel Hahnemann (born 1755, Germany) every year is celebrated as 'World Homeopathy Day'.The week following the birthdate of Hahnemann i.e. 10th April is celebrated as World Homeopathy Awareness Week.

നിര്‍മ്മാണത്തിലെ അപാകത,1 ലക്ഷം കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു

ഇന്ധന ടാങ്കില്‍ തകരാറുകള്‍ കണ്ടെതിനെ തുടര്‍ന്ന് പ്രമുഖ വാഹന കമ്പനിയായ മാരുതി സുസുക്കി ഒരു ലക്ഷത്തോളം സ്വിഫ്റ്റ്, ഡിസൈര്‍ മോഡല്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു.  2013-14 ാലയളവില്‍ വിറ്റഴിച്ച കാറുകളാണ് ഫ്യുവല്‍ നെക്ക് ഫില്ലറിലെ തകരാറ് കാരണം തിരിച്ചുവിളിക്കാന്‍ ആലോചിക്കുന്നത്.


എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും റീ ഫിറ്റിങ്ങ് സംബന്ധിച്ച് ചിലവുകള്‍ എങ്ങനെ വഹിക്കുമെന്ന കാര്യത്തിലും യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2013  ഡിസംബറിലാണ്  കാറുകളില്‍ നിന്ന് ഇന്ധനം ചോരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് 1500 ഓളം കാറുകള്‍ മാരുതി തിരിച്ചുവിളിച്ചിരുന്നു. ടാങ്കിലെ അറ്റകുറ്റ പണികള്‍ക്ക് ശേഷമാണ് കസ്റ്റമേഴ്‌സിന് കൈമാറിയത്. ഇന്ധന ടാങ്കിലെ സ്രൂനകള്‍ മാറി ഘടിപ്പിച്ചതാണ് ഇന്ധനം നഷ്ടപ്പെടാന്‍ കാരണം.

ഗ്യാംഗ്സ്റ്ററിനെ പേടിയില്ല - ശ്യാംധർ


മമ്മൂട്ടിയുടെ ഗ്യാംഗ്സ്റ്റർ എന്ന അധോലോക ത്രില്ലറാണ് തിയേറ്ററുകളില് സെവന്‌ത് ഡേയുടെ എതിരാളി. ഈ സിനിമകള് തമ്മിലായിരിക്കും വിഷുവിന് പ്രധാന മത്സരം എന്ന് ഉറപ്പ്. എന്നാല് ഗ്യാംഗ്സ്റ്ററിനെ പേടിക്കേണ്ടതില്ലെന്ന നിലപാട് തന്നെയാണ് സെവന്‌ത് ഡേയുടെ സംവിധായകന് ശ്യാംധറിനുള്ളത്.
“ആഷിഖ്‌ അബുവും മമ്മൂട്ടിയും ഒരു സംവിധായകനെന്ന നിലയിലും ഒരു നടനെന്ന നിലയിലും കഴിവു തെളിയിച്ചവരാണ്‌. അവര്ക്ക്‌ ടെന്ഷന്റെ ഒരു ആവശ്യവുമില്ല.

ഗ്യാംഗ്സ്റ്ററിനെതിരെ മത്സരിക്കുന്ന ഒരു പടം എന്ന രീതിയില് സെവന്‌ത് ഡേ കാണേണ്ടതില്ല. ഇനി ആര്ക്കെങ്കിലും അങ്ങനെ കാണണമെങ്കില് ഗ്യാംഗ്സ്റ്ററിനൊപ്പം മത്സരിക്കാവുന്ന ഒരു സിനിമ തന്നെയാണ്‌ സെവന്‌ത് ഡേയും. ഏതു സിനിമ കാണണമെന്ന്‌ തീരുമാനിക്കേണ്ടത്‌ പ്രേക്ഷകനാണ്” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില് ശ്യാംധർ  പറയുന്നു.

Linguine With Shrimp Scampi

Vegetable Oil
Kosher salt
1 1/2 pounds linguine
6 tablespoons (3/4 stick) unsalted butter
5 tablespoons good olive oil
3 tablespoons minced garlic (9 cloves)
2 pounds large shirmp, peeled and deveined (just buy them that way)
1/2 teaspoon freshly ground black pepper
3/4 cup chopped fresh parsley
Grated zest of 1 lemon
1/2 cup freshly squeezed lemon juice (4 lemons)
1/2 lemon, thinly sliced in half-rounds
1/4 teaspoon hot red pepper flakes


Drizzle some oil in a large pot of boiling salted water, add 1 tablespoon of salt and the linguine, and cook for 7 to 10 minutes, or according to the directions on the package.

Meanwhile, in another large, heavy-bottomed pan, melt the butter and olive oil over medium heat. Add the garlic. Saute for 1 minute. Be careful, the garlic burns easily! Add the shrimp, 1 tablespoon of salt, and the pepper and saute until the shrimp have just turned pink, about 5 minutes, stirring often. Remove from the heat, add the parsley, lemon zest, lemon juice, lemon slices, and red pepper flakes. Toss to combine.
When the pasta is done, drain the cooked linguine and then put it back in the pot. Immediately add the shrimp and sauce, toss well, and serve.

ENJOY!!!

Creole Shrimp and Sausage Stew


Warm up cool evenings with a delicious creole shrimp and sausage stew that's just as good on its own or ladled over brown rice. Serve with whole wheat crusty bread and hot sauce.

Ingredients:
2 teaspoons olive oil
1 cup chopped green bell pepper 
1 cup thinly sliced turkey smoked sausage (about 6 ounces) 
1 teaspoon bottled minced garlic
3/4 cup fat-free, lower-sodium chicken broth
1 (10-ounce) can diced tomatoes and green chiles, undrained (such as Rotel) 
8 ounces peeled and deveined medium shrimp 
1 (15-ounce) can organic kidney beans, rinsed and drained 
2 tablespoons chopped fresh parsley

Preparation:
1. Heat a large saucepan over medium-high heat. Add oil to pan; swirl to coat. Add bell pepper, sausage, and garlic to pan; sauté 3 minutes or until bell pepper is tender, stirring occasionally. Add broth and tomatoes; bring to a boil. Stir in shrimp and beans; cover, reduce heat, and simmer 6 minutes or until shrimp are done. Sprinkle with parsley.

30 സെക്കന്റിനുള്ളില്‍ ഫുള്‍ചാര്‍ജാകുന്ന ബാറ്ററി വരുന്നു



30 സെക്കന്റിനുള്ളില്‍ പൂര്‍ണ്ണമായി റീച്ചാര്‍ജ് ചെയ്യാനാകുന്ന സ്മാര്‍ട്ഫോണ്‍ ബാറ്ററി ഇറങ്ങുന്നു .

സ്റ്റോര്‍ ഡോട്ടെന്ന ഇസ്രായേല്‍ സ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഈ സ്മാര്‍ട്ഫോണ്‍ ബാറ്ററി അവതരിപ്പിക്കുന്നത്. ഇതോടെ മൊബൈല്‍ ബാറ്ററി പെട്ടെന്ന് കാലിയാകുന്നെന്ന പരാതികള്‍ക്കും പരിഹാരമായേക്കും.

വേഗത്തില്‍ റീചാര്‍ജ് ആകുന്ന സൂപ്പര്‍ കപ്പാസിറ്ററും പതിയെ ഡിസ്ചാര്‍ജ് ആവുന്ന തരത്തിലുള്ള ഇലക്ടോഡുകളുമുള്ള എം എഫ് ഇ (മള്‍ട്ടി ഫംങ്ഷന്‍ ഇലക്ട്രോഡ്) ആണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി പറയുന്നു.

നിമിഷങ്ങള്‍ക്കുള്ളില്‍ റീ ചാര്‍ജ് ചെയ്യാനാകുമെന്നത് എളുപ്പത്തില്‍ റീ ചാര്‍ജ് ചെയ്യാനാകുന്ന ഇലക്ട്രോണിക് കാറുകളെന്ന സ്വപ്നങ്ങള്‍ക്കും ചിറക് നല്‍കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

വിഷുവിന് രക്തചന്ദ്രന്‍ ഉദിക്കും, ലോകാവസാനം അടുത്തോ?


by MediaOne

അത്യപൂര്‍വ ജ്യോതിശാസ്ത്ര പ്രതിഭാസമായ രക്തചന്ദ്രന്‍ ഇത്തവണ ഉദിക്കുന്നത് ഐശ്വര്യത്തിന്റെ വരവറിയിക്കുന്ന വിഷു ദിനത്തില്‍. സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തോടൊപ്പം ചന്ദ്രന്‍ ചുവക്കുന്ന പ്രതിഭാസമാണിത്. ഏപ്രില്‍ 14, 15 തിയതികളിലാണ് രക്തചന്ദ്രന്‍ ദൃശ്യമാകുക. ക്രൈസ്തവ വിശ്വാസമനുസരിച്ച് നാശത്തിന്റെ ദിനങ്ങളെയാണ് രക്തചന്ദ്രന്‍ സൂചിപ്പിക്കുന്നത്. ബൈബിളിന്റെ കിങ് ജയിംസ് പരിഭാഷയില്‍ പറയുന്നത് ഇങ്ങനെ: ദൈവത്തിന്റെ മഹത്തായതും ഭയാനകവുമായ ദിവസം വരുന്നതിനുമുമ്പ് സൂര്യന്‍ ഇരുണ്ടുപോകും, ചന്ദ്രന്‍ ചോരയുടെ നിറമണിയും.

ക്രിസ്തുവിന്റെ രണ്ടാം വരവിനു മുമ്പ് രക്തചന്ദ്രന്‍ ഉദിക്കുന്ന ഈ ദിനങ്ങളില്‍ വന്‍പ്രകൃതിക്ഷോഭമുണ്ടാകുന്നത് സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളും ബൈബിളിലുണ്ട്. ജൂതകലണ്ടറിലെ രണ്ട് പ്രധാന ദിനങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതും അശുഭമാണെന്നാണ് വിവരിക്കുന്നത്.
ഇതേസമയം, നാല് സമ്പൂര്‍ണ ചന്ദ്രഗ്രഹണങ്ങള്‍ അടങ്ങുന്ന ടെട്രാഡ് (ചതുര്‍ഗ്രഹണം) എന്ന പ്രതിഭാസവും ഈ നൂറ്റാണ്ടില്‍ എട്ടു തവണ സംഭവിക്കുമെന്നാണ് ശാസ്ത്ര പ്രവചനം. സാധാരണഗതിയില്‍ 500 വര്‍ഷത്തിനിടെ മൂന്നു തവണയാണ് ചതുര്‍ഗ്രഹണം സംഭവിക്കുക.

മധ്യകാലഘട്ടത്തിലെ ആദ്യത്തെ ചതുര്‍ഗ്രഹണം നടന്നത് 1943 ലായിരുന്നു. ഇതേ വര്‍ഷമാണ് പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നു കത്തോലിക് – സ്‍പാനിഷ് ഇന്‍ക്വിസിഷന്‍ ജൂതന്‍മാരെ പുറത്താക്കിയതെന്ന ചരിത്രം ആകസ്മികമായിരുന്നോ?. ഇതിനു ശേഷം രണ്ടാമത്തെ ചതുര്‍ഗ്രഹണം സംഭവിക്കുന്നത് 1967 ല്‍. വര്‍ഷങ്ങള്‍ നീണ്ട പാശ്ചാത്യ ഗൂഡാലോചനക്കൊടുവില്‍ ഇസ്രയേല്‍ രാജ്യം രൂപീകരിച്ചത് ഈ വര്‍ഷം തന്നെയായിരുന്നു എന്നതും യാദൃശ്ചികം. അവസാനത്തെ ചതുര്‍ഗ്രഹണ പ്രതിഭാസം പ്രതീക്ഷിച്ചതിലും നേരത്തെ സംഭവിച്ചു. 1967 ല്‍  ആയിരുന്നു അവസാനത്തെ ചതുര്‍ഗ്രഹണം. ഇതേസമയം തന്നെയാണ് അറബ് – ഇസ്രയേല്‍ യുദ്ധം ലോകത്തെ ആശങ്കയുടെ മുനയിലെത്തിച്ചത്. ഇതേസമയം, ഇത്തരം വിശ്വാസങ്ങളോട് വിയോജിക്കുന്ന ശാസ്ത്രലോകം പക്ഷേ അതീവ താല്പര്യത്തോടെയാണ് രക്തചന്ദ്രനെയും ടെട്രാഡിനെയും വീക്ഷിക്കുന്നത്.

 ആദ്യ രക്തചന്ദ്രന്‍ 2014 ഏപ്രില്‍ 15നും രണ്ടാമത്തേത് ഒക്ടോബര്‍ 15 നും ബാക്കിയുള്ളവ 2015 ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളിലും ആയിരിക്കും. ഇതില്‍ ആദ്യത്തേതുതന്നെ രക്തചന്ദ്രനായി മാറുന്നതും അപൂര്‍വം. ചന്ദ്രനും സൂര്യനുമിടക്ക് ഭൂമി പ്രത്യക്ഷപ്പെടുകയും ഭൂമിയുടെ നിഴല്‍ ചന്ദ്രനെ മറയ്ക്കുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. ഈ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ വക്രീകരിക്കപ്പെടുമ്പോള്‍ അല്ലെങ്കില്‍ മാര്‍ഗഭ്രംശം സംഭവിച്ച് ചന്ദ്രനില്‍ പതിക്കുമ്പോഴാണ് ചന്ദ്രന്‍ ചുവപ്പായി കാണുന്നത്. ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടലുകള്‍ പ്രകാരം ചതുര്‍ഗ്രഹണങ്ങള്‍ 2001 നും 2100നുമിടയ്ക്ക് എട്ടുതവണയാണ് സംഭവിക്കുന്നത്.

ഒരു നൂറ്റാണ്ടില്‍ ഇത്രയും ചതുര്‍ഗ്രഹണങ്ങള്‍ സംഭവിക്കുന്നത് ചരിത്രത്തിലാദ്യമായാണ്.  കഴിഞ്ഞ നൂറ്റാണ്ടിലെ അവസാനത്തെ ചതുര്‍ഗ്രഹണം 1967-68  വര്‍ഷങ്ങളിലാണ് സംഭവിച്ചത്. ഈ നൂറ്റാണ്ടിലെ ആദ്യത്തേത് 2003-04 വര്‍ഷങ്ങളിലും. മറ്റൊരു പ്രതിഭാസത്തിനും കൂടി ഇന്ന് ലോകം സാക്ഷിയാകും. സൂര്യനും ഭൂമിയും ചൊവ്വയും നേര്‍രേഖയിലെത്തുന്ന പ്രതിഭാസം ഇന്ന് രാത്രിയാണ് സംഭവിക്കുക. 778 ദിവസത്തിലൊരിക്കലാണ് ഇത് സംഭവിക്കുന്നത്. രക്തചന്ദ്രനുമുമ്പ് ഇങ്ങനെയൊരു പ്രതിഭാസം കൂടി അകമ്പടിയായെത്തുന്നത് അശുഭകരമാണെന്നാണ് വിശ്വാസികളുടെ പക്ഷം.
source  credits media one

Sony Xperia T2 Ultra Dual TV Ad



Explore every detail of Xperia T2 Ultra Dual, from its brilliant 6" HD screen with TRILUMINOS Display for mobile to its innovative 13MP camera with smart social apps such as Social live and AR effect. 

Highly portable, this dual SIM mobile from Sony is a big-screen smartphone that's still slim and lightweight with an incredibly high ratio of display to overall size. The dual SIM version of this powerful Android smartphone gives you greater flexibility to switch between different price plans, business accounts and personal lines -- all conveniently housed in one smartphone. 

Most Heart Touching TV commercial Video



Post by ChanGe2smarT.

Most Heart Touching TV commercial Video
videos songs games apps photos

ലക്ഷദ്വീപിന്റെ സൗന്ദര്യമുള്ള കുതിരമീനുകൾ


നവാഗതനായ അജിത്ത് പിള്ള തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന മോസായിലെ കുതിര മീനുവകൾ മലായാളി പ്രേക്ഷകര്ക്ക് ഒരു നല്ല ദൃശ്യവിരുന്നായിരിക്കും. ലക്ഷദ്വീപ് പ്രധാന ലൊക്കേഷനായി ചിത്രീക്കുന്ന ചിത്രത്തില് പുതിയ ക്യാമറ ട്രിക്കുകളെല്ലാം പരീക്ഷിക്കുന്നുണ്ട്.
ആസിഫ് അലി, സണ്ണി വെയിന്, സ്വാതി റെഡ്ഡി, ജനനി അയ്യര് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തില് ആദ്യമായി വാട്ടര് റിംഗ് ക്യാമറ ഉപയോഗിക്കുന്നത് കുതിരമീനുകളാണ്. തിമിംഗലം ഉള്പ്പെടുന്ന സീനിനായി ആര്ട്ട് ഡയറക്ടര് ബാവ തയ്യാറാക്കിയ കൃത്രിമ തിമിംഗലത്തെ കൊച്ചിയില് നിന്നും കണ്ടയിനറിലാണ് ലക്ഷദ്വീപിലെത്തിച്ചത്.
ഏറെ ബുന്ധിമുട്ടിയാണ് ചിത്രീകരണം പൂര്ത്തിയാക്കിയത്. കടല് കോപിച്ച ചില സന്ദര്ഭങ്ങളില് മരണം മുന്നില് കണ്ടു. വൈകിട്ട ആറിന് ശേഷം ഷൂട്ടിങിന് വിലക്കുള്ളതും ചിത്രീകരണത്തിന് തടസ്സമായി. ദ്വീപിന്റെ സൗന്ദര്യം പൂര്ണമായും സിനിമയില് ഉപയോഗിക്കുന്നുണ്ടെന്ന് സംവിധായകന് പറയുന്നു.

HEALTHY AND DELICIOUS BANANA SMOOTHIE


Ingredients:
- 1 medium banana
- 1/4 fresh pineapple (can be 5 slices of canned pineapple)
- 1 cup of skim milk
- A few leaves of fresh lemon balm

Preparation:
Peel the fruits, cut into pieces. Blend them. Refrigerate for 10 minutes. Add a few leaves of lemon balm.. Drink it...

RECIPES

Banana Bread with honey and apple sauce instead of sugar & oil

Its Delicious & Healthy because
honey and apple sauce used instead of sugar & oil to make Banana Bread.



Ingredients
2 cups whole wheat flour
1 teaspoon baking soda
1/4 teaspoon salt
1/2 cup sugar free applesauce
3/4 cup honey
2 eggs, beaten
3 mashed overripe bananas

Directions

Preheat oven to 350 degrees F (175 degrees C). Lightly grease a 9x5 inch loaf pan.
In a large bowl, combine flour, baking soda and salt. In a separate bowl, mix together applesauce and honey. Stir in eggs and mashed bananas until well blended. Stir banana mixture into flour mixture; stir just to moisten. Pour batter into prepared loaf pan.
Bake in preheated oven for 60 to 65 minutes, until a toothpick inserted into center of the loaf comes out clean. Let bread cool in pan for 10 minutes, then turn out onto a wire rack.


Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

Archive

PGA Head Teaching Professional

Blog Archive

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google