Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

എറണാകുളം ലോക്‌സഭാ സീറ്റില്‍ റിമാ കല്ലിംഗല്‍ സി പി എം സ്ഥാനാര്‍ഥിയാകും


എറണാകുളം ലോക്‌സഭാ സീറ്റില്‍ സി പി എം സ്ഥാനാര്‍ഥിയായി റിമാ കല്ലിംഗലിനെ മത്സരിപ്പിക്കാന്‍ സി പി എം നീക്കം.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.
സംവിധായകന്‍ ആഷിക് അബുവുമായി അടുത്തിടെയാണ് റിമയുടെ വിവാഹം നടന്നത്. പഴയ എസ് എഫ് ഐ നേതാവായ ആഷിക് അബുവും റിമയുമായുള്ള വിവാഹവും ഏറെ വാര്‍ത്തയായിരുന്നു. പി രാജീവ് എം പിയുടെ നേതൃത്വത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ വധൂവരന്‍മാര്‍ രക്തഹാരമണിഞ്ഞ് മാതൃകാപരമായാണ് വിവാഹിതരായത്. സി പി എമ്മിന്റെ ചില ഔദ്യോഗിക അടുത്തിടെ റിമ പങ്കെടുത്തിരുന്നു.source

എറണാകുളം ലോക്‌സഭാ സീറ്റില്‍ റിമാ കല്ലിംഗല്‍ സി പി എം സ്ഥാനാര്‍ഥിയാകും


എറണാകുളം ലോക്‌സഭാ സീറ്റില്‍ സി പി എം സ്ഥാനാര്‍ഥിയായി റിമാ കല്ലിംഗലിനെ മത്സരിപ്പിക്കാന്‍ സി പി എം നീക്കം.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.
സംവിധായകന്‍ ആഷിക് അബുവുമായി അടുത്തിടെയാണ് റിമയുടെ വിവാഹം നടന്നത്. പഴയ എസ് എഫ് ഐ നേതാവായ ആഷിക് അബുവും റിമയുമായുള്ള വിവാഹവും ഏറെ വാര്‍ത്തയായിരുന്നു. പി രാജീവ് എം പിയുടെ നേതൃത്വത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ വധൂവരന്‍മാര്‍ രക്തഹാരമണിഞ്ഞ് മാതൃകാപരമായാണ് വിവാഹിതരായത്. സി പി എമ്മിന്റെ ചില ഔദ്യോഗിക അടുത്തിടെ റിമ പങ്കെടുത്തിരുന്നു.source

ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലുകള്‍ കണ്ടെത്താനുള്ള ആപ്ലിക്കേഷന്‍ തയ്യാറായി


ഫെയ്സ്ബുക്കില്‍ ഫേക്ക് ഐഡികളെകൊണ്ട് വലഞ്ഞവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഫേസ്ബുക്കില്‍ ഫേക്ക് ഐഡികളെ കണ്ടുപിടിക്കാന്‍ ഒരു ആപ്ലിക്കേഷന്‍ തയ്യാറായി. ഇസ്രയേലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് പുതിയ ആപ്പ് തയ്യാറാക്കിയത്.ഫേക്ക്ഓഫ് എന്ന് പേരിട്ടിരിക്കുന്നത് ആപ്പ് നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലെ ഫേക്ക് ഐഡികള്‍ കണ്ടെത്താന്‍ സഹായിക്കും. പുതിയതായി വരുന്ന ഫ്രണ്ട്‌സ്ഷിപ്പ് അപേക്ഷകള്‍ പരിശോധിച്ചശേഷം അംഗീകരിക്കാനും സാധിക്കും.

 അടുത്തിടെ വന്ന കണക്കുപ്രകാരം 1.35 ബില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ പത്ത് ശതമാനവും ഫേക്ക് ഐഡികളാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് ഫേക്ക് ഐഡികളെ തുരത്താന്‍ ആപ്പ് നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയത്.ലക്ഷക്കണക്കിന് ആളുകള്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതായും എല്ലാ ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്.

യഥാര്‍ത്ഥ ഉപയോക്താക്കളെപ്പോലെതന്നെയാണ് വ്യാജ ഐഡികളും പ്രവര്‍ത്തിക്കുന്നത്.വ്യാജ പ്രൊഫൈലുകളെ കുറ്റവാളികള്‍, വാണിജ്യാടിസ്ഥാനത്തിലുള്ളത്, മാനസിക രോഗികള്‍ എന്നിവങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഇവരെ കണ്ടുപിടിക്കാന്‍ താരതമ്യേന ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് അതിനുള്ള ആപ്ലിക്കേഷന് രൂപം നല്‍കാന്‍ തീരൂമാനിച്ചത്.ലൈംഗീക ചൂഷണം ഉള്‍പ്പെടെയുള്ള ഒരുപാട് കുറ്റകൃത്യങ്ങള്‍ വ്യാജ പ്രൊഫൈലുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്നുണ്ട്.

ഫേക്ക്ഓഫ് ആപ്ലികേഷന്‍ നിങ്ങളുടെ സുഹൃത്തുക്കളെ പരിശോധിച്ചശേഷം ഒന്ന് മുതല്‍ പത്തുവരെ റാങ്കുകളില്‍ ഉള്‍പ്പെടുത്തും.ഈ ആപ്ലിക്കേഷന്‍ സംശയാസ്പദമായ പ്രൊഫൈലുകളില്‍ നിരന്തരം പരിശോധന നടത്തും. എന്തെങ്കിലും അസാധാരണമായ കാര്യങ്ങള്‍ ആ പ്രൊഫൈലുകളില്‍ നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. വ്യാജ പ്രൊഫൈലില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് വേറെ എവിടന്നെങ്കിലും മോഷ്ടിച്ചതാണോയെന്നും പരിശോധിക്കും. ഇപ്പോള്‍ 15,000 പേരുടെ പ്രൊഫൈലിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്

ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലുകള്‍ കണ്ടെത്താനുള്ള ആപ്ലിക്കേഷന്‍ തയ്യാറായി


ഫെയ്സ്ബുക്കില്‍ ഫേക്ക് ഐഡികളെകൊണ്ട് വലഞ്ഞവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഫേസ്ബുക്കില്‍ ഫേക്ക് ഐഡികളെ കണ്ടുപിടിക്കാന്‍ ഒരു ആപ്ലിക്കേഷന്‍ തയ്യാറായി. ഇസ്രയേലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് പുതിയ ആപ്പ് തയ്യാറാക്കിയത്.ഫേക്ക്ഓഫ് എന്ന് പേരിട്ടിരിക്കുന്നത് ആപ്പ് നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലെ ഫേക്ക് ഐഡികള്‍ കണ്ടെത്താന്‍ സഹായിക്കും. പുതിയതായി വരുന്ന ഫ്രണ്ട്‌സ്ഷിപ്പ് അപേക്ഷകള്‍ പരിശോധിച്ചശേഷം അംഗീകരിക്കാനും സാധിക്കും.

 അടുത്തിടെ വന്ന കണക്കുപ്രകാരം 1.35 ബില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ പത്ത് ശതമാനവും ഫേക്ക് ഐഡികളാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് ഫേക്ക് ഐഡികളെ തുരത്താന്‍ ആപ്പ് നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയത്.ലക്ഷക്കണക്കിന് ആളുകള്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതായും എല്ലാ ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്.

യഥാര്‍ത്ഥ ഉപയോക്താക്കളെപ്പോലെതന്നെയാണ് വ്യാജ ഐഡികളും പ്രവര്‍ത്തിക്കുന്നത്.വ്യാജ പ്രൊഫൈലുകളെ കുറ്റവാളികള്‍, വാണിജ്യാടിസ്ഥാനത്തിലുള്ളത്, മാനസിക രോഗികള്‍ എന്നിവങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഇവരെ കണ്ടുപിടിക്കാന്‍ താരതമ്യേന ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് അതിനുള്ള ആപ്ലിക്കേഷന് രൂപം നല്‍കാന്‍ തീരൂമാനിച്ചത്.ലൈംഗീക ചൂഷണം ഉള്‍പ്പെടെയുള്ള ഒരുപാട് കുറ്റകൃത്യങ്ങള്‍ വ്യാജ പ്രൊഫൈലുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്നുണ്ട്.

ഫേക്ക്ഓഫ് ആപ്ലികേഷന്‍ നിങ്ങളുടെ സുഹൃത്തുക്കളെ പരിശോധിച്ചശേഷം ഒന്ന് മുതല്‍ പത്തുവരെ റാങ്കുകളില്‍ ഉള്‍പ്പെടുത്തും.ഈ ആപ്ലിക്കേഷന്‍ സംശയാസ്പദമായ പ്രൊഫൈലുകളില്‍ നിരന്തരം പരിശോധന നടത്തും. എന്തെങ്കിലും അസാധാരണമായ കാര്യങ്ങള്‍ ആ പ്രൊഫൈലുകളില്‍ നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. വ്യാജ പ്രൊഫൈലില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് വേറെ എവിടന്നെങ്കിലും മോഷ്ടിച്ചതാണോയെന്നും പരിശോധിക്കും. ഇപ്പോള്‍ 15,000 പേരുടെ പ്രൊഫൈലിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്

കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ രണ്ട് ബ്ലോക്ബസ്റ്ററുകള്‍; ഏഴ് സൂപ്പര്‍ ഹിറ്റുകളും


കഴിഞ്ഞ വര്‍ഷം മലയാള ചലച്ചിത്ര രംഗത്ത് രണ്ട് സിനിമകള്‍ റെക്കോഡുകള്‍ ഭേദിച്ച് ബ്ലോക്‌ബെസ്റ്ററുകളായി.
ഏഴ് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായപ്പോള്‍ ഒന്‍പതെണ്ണം ഹിറ്റ് എന്ന നിലവാരത്തിലേക്കുമെത്തി.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യവും കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റോമന്‍സുമാണ് ബ്ലോക്ബസ്റ്ററുകളായത്. 4.60 കോടി രൂപ ചെലവായ ദൃശ്യം ബോക്‌സോഫീസില്‍നിന്നും 25 ദിവസത്തിനുള്ളില്‍ 19.6 കോടി രൂപ കളക്ട് ചെയ്തതിനൊപ്പം 6.5 കോടി രൂപ സാറ്റലൈറ്റ് അവകാശം വിറ്റതിലൂടെ സ്വന്തമാക്കുകയും ചെയ്തു.
രണ്ടാമത്തെ ബ്ലോക്‌ബെസ്റ്ററായ റോമന്‍സിന്റെ നിര്‍മാണ ചെലവ് 5.50 കോടി രൂപ ആയിരുന്നു. 25 ദിവസത്തിനുള്ളില്‍ 12.52 കോടി രൂപ കളക്ട് ചെയ്തതിനു പുറമേ 3.10 കോടി രൂപ സാറ്റലൈറ്റ് അവകാശമായും റോമന്‍സിന് ലഭിച്ചു.
കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ രണ്ടെണ്ണം ദിലീപിന്റേതായിരുന്നു. ശൃംഗാരവേലനും സൗണ്ട് തോമയും. 7.20 കോടി ചെലവഴിച്ച ശൃംഗാരവേലന്‍ ബോക്‌സോഫീസില്‍നിന്നും 25 ദിവസംകൊണ്ട് 11.27 കോടി രൂപ കളക്ട് ചെയ്തപ്പോള്‍ 4.90 കോടി സാറ്റലൈറ്റ് അവകാശം വിറ്റതിലൂടെയും ലഭിച്ചു. 5.75 കോടി രൂപ ചെലവഴിച്ച സൗണ്ട് തോമ 10.50 കോടി ബോക്‌സോഫീസില്‍നിന്നും നേടിയതിനു പുറമേ 2.60 കോടി സാറ്റലൈറ്റിലൂടെയും കരസ്ഥമാക്കി.
സൂപ്പര്‍ ഹിറ്റുകളിലേക്കുയര്‍ന്ന മറ്റു ചിത്രങ്ങളായ ഹണീബീ(ചെലവ് 7.20 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 11.27 കോടി, സാറ്റലൈറ്റ് 4.90 കോടി), എ ബി സി ഡി (ചെലവ് 5.65 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 9.48 കോടി, സാറ്റലൈറ്റ് 3.05 കോടി), മെമ്മറീസ്‌ (ചെലവ് 3.60 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 8.84കോടി, സാറ്റലൈറ്റ് 3.30 കോടി), നേരം (ചെലവ് മൂന്ന് കോടി, ബോക്‌സോഫീസ് കളക്ഷന്‍ 17(ചെലവ് 7.20 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 7.22 കോടി, സാറ്റലൈറ്റ് 2.40 കോടി), പുണ്യാളന്‍ (ചെലവ് 2.75 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 6.82 കോടി, സാറ്റലൈറ്റ് 2.65 കോടി) എന്നിവയും പ്രേക്ഷകരുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി.
കമ്മത്ത് ആന്‍ഡ് കമ്മത്ത്, പുള്ളിപ്പുലിയും ആട്ടിന്‍ കുട്ടിയും, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ആമേന്‍, മുംബൈ പൊലീസ്, ഭാര്യ അത്ര പോര, ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍, സെല്ലുലോയ്ഡ്, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നിവയാണ് കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങള്‍.
ലാഭം നേടിയതില്‍ ദൃശ്യമാണ് ഒന്നാമതെങ്കിലും ഹണീബീയുടെ വിജയം ശ്രദ്ധേയമാണ്. മൂന്നിരട്ടിയിലധികം ലാഭം ഹണീബീ കൊയ്തു. 3.20 കോടി മാത്രം ചെലവഴിച്ചപ്പോള്‍ 12.30 കോടിയാണ് തിരികെ ലഭിച്ചത്. നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലിന്റെ കന്നിസംരംഭമായിരുന്നു എന്ന നിലക്ക് ഇതൊരു മഹത്തായ നേട്ടംതന്നെയായിരുന്നു. അതേസമയം മോഹന്‍ലാലിന്റെ ദൃശ്യം അഞ്ചിരട്ടിയിലധികം ലാഭമാണ് നിര്‍മാതാക്കള്‍ക്ക് ലഭിച്ചത്.source

കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ രണ്ട് ബ്ലോക്ബസ്റ്ററുകള്‍; ഏഴ് സൂപ്പര്‍ ഹിറ്റുകളും


കഴിഞ്ഞ വര്‍ഷം മലയാള ചലച്ചിത്ര രംഗത്ത് രണ്ട് സിനിമകള്‍ റെക്കോഡുകള്‍ ഭേദിച്ച് ബ്ലോക്‌ബെസ്റ്ററുകളായി.
ഏഴ് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായപ്പോള്‍ ഒന്‍പതെണ്ണം ഹിറ്റ് എന്ന നിലവാരത്തിലേക്കുമെത്തി.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യവും കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റോമന്‍സുമാണ് ബ്ലോക്ബസ്റ്ററുകളായത്. 4.60 കോടി രൂപ ചെലവായ ദൃശ്യം ബോക്‌സോഫീസില്‍നിന്നും 25 ദിവസത്തിനുള്ളില്‍ 19.6 കോടി രൂപ കളക്ട് ചെയ്തതിനൊപ്പം 6.5 കോടി രൂപ സാറ്റലൈറ്റ് അവകാശം വിറ്റതിലൂടെ സ്വന്തമാക്കുകയും ചെയ്തു.
രണ്ടാമത്തെ ബ്ലോക്‌ബെസ്റ്ററായ റോമന്‍സിന്റെ നിര്‍മാണ ചെലവ് 5.50 കോടി രൂപ ആയിരുന്നു. 25 ദിവസത്തിനുള്ളില്‍ 12.52 കോടി രൂപ കളക്ട് ചെയ്തതിനു പുറമേ 3.10 കോടി രൂപ സാറ്റലൈറ്റ് അവകാശമായും റോമന്‍സിന് ലഭിച്ചു.
കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ രണ്ടെണ്ണം ദിലീപിന്റേതായിരുന്നു. ശൃംഗാരവേലനും സൗണ്ട് തോമയും. 7.20 കോടി ചെലവഴിച്ച ശൃംഗാരവേലന്‍ ബോക്‌സോഫീസില്‍നിന്നും 25 ദിവസംകൊണ്ട് 11.27 കോടി രൂപ കളക്ട് ചെയ്തപ്പോള്‍ 4.90 കോടി സാറ്റലൈറ്റ് അവകാശം വിറ്റതിലൂടെയും ലഭിച്ചു. 5.75 കോടി രൂപ ചെലവഴിച്ച സൗണ്ട് തോമ 10.50 കോടി ബോക്‌സോഫീസില്‍നിന്നും നേടിയതിനു പുറമേ 2.60 കോടി സാറ്റലൈറ്റിലൂടെയും കരസ്ഥമാക്കി.
സൂപ്പര്‍ ഹിറ്റുകളിലേക്കുയര്‍ന്ന മറ്റു ചിത്രങ്ങളായ ഹണീബീ(ചെലവ് 7.20 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 11.27 കോടി, സാറ്റലൈറ്റ് 4.90 കോടി), എ ബി സി ഡി (ചെലവ് 5.65 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 9.48 കോടി, സാറ്റലൈറ്റ് 3.05 കോടി), മെമ്മറീസ്‌ (ചെലവ് 3.60 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 8.84കോടി, സാറ്റലൈറ്റ് 3.30 കോടി), നേരം (ചെലവ് മൂന്ന് കോടി, ബോക്‌സോഫീസ് കളക്ഷന്‍ 17(ചെലവ് 7.20 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 7.22 കോടി, സാറ്റലൈറ്റ് 2.40 കോടി), പുണ്യാളന്‍ (ചെലവ് 2.75 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 6.82 കോടി, സാറ്റലൈറ്റ് 2.65 കോടി) എന്നിവയും പ്രേക്ഷകരുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി.
കമ്മത്ത് ആന്‍ഡ് കമ്മത്ത്, പുള്ളിപ്പുലിയും ആട്ടിന്‍ കുട്ടിയും, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ആമേന്‍, മുംബൈ പൊലീസ്, ഭാര്യ അത്ര പോര, ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍, സെല്ലുലോയ്ഡ്, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നിവയാണ് കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങള്‍.
ലാഭം നേടിയതില്‍ ദൃശ്യമാണ് ഒന്നാമതെങ്കിലും ഹണീബീയുടെ വിജയം ശ്രദ്ധേയമാണ്. മൂന്നിരട്ടിയിലധികം ലാഭം ഹണീബീ കൊയ്തു. 3.20 കോടി മാത്രം ചെലവഴിച്ചപ്പോള്‍ 12.30 കോടിയാണ് തിരികെ ലഭിച്ചത്. നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലിന്റെ കന്നിസംരംഭമായിരുന്നു എന്ന നിലക്ക് ഇതൊരു മഹത്തായ നേട്ടംതന്നെയായിരുന്നു. അതേസമയം മോഹന്‍ലാലിന്റെ ദൃശ്യം അഞ്ചിരട്ടിയിലധികം ലാഭമാണ് നിര്‍മാതാക്കള്‍ക്ക് ലഭിച്ചത്.source

രാജ്യത്ത് ആദ്യമായി വൈഫൈ ഫ്രീയായി നല്‍കുന്ന നഗരം ബംഗളൂര്‍



 സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കന്ന ആദ്യ ഇന്ത്യന്‍ നഗരമെന്ന സ്ഥാനം ബംഗളൂരിന് സ്വന്തം. ബംഗളൂരിലെ പ്രശസ്തമായ എംജി റോഡിലാണ് ആദ്യ വൈഫൈ ഹോട്ട് സ്പോട്ട് സൗജന്യമായി ക്രമീകരിച്ചിരിക്കുന്നത്. എംജി റോഡ് ഉള്‍പ്പെടെ നഗരത്തിലെ അഞ്ച് പ്രധാന ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകും. അടുത്ത മാസത്തോടെ ഈ ഹോട്ട് സ്പോട്ടുകള്‍ നഗരത്തിലെ പത്ത് ഇടങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്ന് കര്‍ണാടക ഐടി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

വൈഫൈ പദ്ധതിയിലൂടെ ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ വരെ ബ്രൗസ് ചെയ്യാനും 50 എംബി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാനും അനുവാദമുണ്ടാകും. പരീക്ഷണമെന്ന നിലയിലാണ് നിലവില്‍ പദ്ധതി അഞ്ചിടങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈഫൈ സര്‍വീസ് പ്രൊവൈഡറായ ഡി വോയിസാണ് ഐടി വകുപ്പിനായി പദ്ധതി നടപ്പിലാക്കുന്നത്.

എന്നാല്‍ ഈ വൈഫേ ദുരുപയോഗം ചെയ്യാന്‍ സാധിക്കില്ല. ആരാണ് വൈഫൈ ഉപയോഗിക്കുന്നതെന്നും എന്താണ് ഡൗണ്‍ലൗഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെര്‍വറില്‍ ശേഖരിക്കും. വൈഫൈ ലഭ്യമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകളും ക്രമീകരിച്ചിട്ടുണ്ട്.

വൈഫൈക്കൊപ്പം നഗരത്തിലെ പൊതുകാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലികേഷനുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ടാകും. ഒരേ സമയം 2,000 പേര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം എന്നാണ് ഐടി അധികൃതര്‍ പറയുന്നത്. 512 കെബിപിഎസ് ആണ് വൈഫൈയുടെ കുറഞ്ഞ വേഗത.

വൈഫേയില്‍ എന്തെങ്കിലും രീതിയിലുള്ള പരാതി നിലനില്‍ക്കുന്നുവെങ്കില്‍ അത് പരിഹരിക്കാന്‍ ഉപയോക്താവിന് 1800 123 9636 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിക്കാനും അവസരമുണ്ട്. 

രാജ്യത്ത് ആദ്യമായി വൈഫൈ ഫ്രീയായി നല്‍കുന്ന നഗരം ബംഗളൂര്‍



 സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കന്ന ആദ്യ ഇന്ത്യന്‍ നഗരമെന്ന സ്ഥാനം ബംഗളൂരിന് സ്വന്തം. ബംഗളൂരിലെ പ്രശസ്തമായ എംജി റോഡിലാണ് ആദ്യ വൈഫൈ ഹോട്ട് സ്പോട്ട് സൗജന്യമായി ക്രമീകരിച്ചിരിക്കുന്നത്. എംജി റോഡ് ഉള്‍പ്പെടെ നഗരത്തിലെ അഞ്ച് പ്രധാന ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകും. അടുത്ത മാസത്തോടെ ഈ ഹോട്ട് സ്പോട്ടുകള്‍ നഗരത്തിലെ പത്ത് ഇടങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്ന് കര്‍ണാടക ഐടി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

വൈഫൈ പദ്ധതിയിലൂടെ ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ വരെ ബ്രൗസ് ചെയ്യാനും 50 എംബി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാനും അനുവാദമുണ്ടാകും. പരീക്ഷണമെന്ന നിലയിലാണ് നിലവില്‍ പദ്ധതി അഞ്ചിടങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈഫൈ സര്‍വീസ് പ്രൊവൈഡറായ ഡി വോയിസാണ് ഐടി വകുപ്പിനായി പദ്ധതി നടപ്പിലാക്കുന്നത്.

എന്നാല്‍ ഈ വൈഫേ ദുരുപയോഗം ചെയ്യാന്‍ സാധിക്കില്ല. ആരാണ് വൈഫൈ ഉപയോഗിക്കുന്നതെന്നും എന്താണ് ഡൗണ്‍ലൗഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെര്‍വറില്‍ ശേഖരിക്കും. വൈഫൈ ലഭ്യമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകളും ക്രമീകരിച്ചിട്ടുണ്ട്.

വൈഫൈക്കൊപ്പം നഗരത്തിലെ പൊതുകാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലികേഷനുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ടാകും. ഒരേ സമയം 2,000 പേര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം എന്നാണ് ഐടി അധികൃതര്‍ പറയുന്നത്. 512 കെബിപിഎസ് ആണ് വൈഫൈയുടെ കുറഞ്ഞ വേഗത.

വൈഫേയില്‍ എന്തെങ്കിലും രീതിയിലുള്ള പരാതി നിലനില്‍ക്കുന്നുവെങ്കില്‍ അത് പരിഹരിക്കാന്‍ ഉപയോക്താവിന് 1800 123 9636 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിക്കാനും അവസരമുണ്ട്. 

ഫെയ്‌സ്ബുക്ക് 'പകര്‍ച്ചവ്യാധിപോലെ കെട്ടടങ്ങും': പഠനം


ഫെയ്‌സ്ബുക്ക് താത്ക്കാലിക പ്രതിഭാസം
2017 ഓടെ 80 ശതമാനം അംഗങ്ങളും നഷ്ടപ്പെടും



ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ഒരു താത്ക്കാലിക പ്രതിഭാസമാണെന്നും, അതൊരു 'പകര്‍ച്ചവ്യാധി പോലെ കെട്ടടങ്ങു'മെന്നും പഠനറിപ്പോര്‍ട്ട്. 2017 ഓടെ ഫെയ്‌സ്ബുക്കിന് 80 ശതമാനം യൂസര്‍മര്‍ നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു.

അമേരിക്കയില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ ചേര്‍ന്ന് ArXiv.org ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ്, ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്ന ദുര്‍വിധി പരാമര്‍ശിച്ചിട്ടുള്ളത്.

'മൈസ്‌പേസ്' ( MySpace ) എന്ന സര്‍വീസിന്റെ ഉയര്‍ച്ചയും താഴ്ചയും ആധാരമാക്കിയാണ് ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നീ ഗവേഷകര്‍ ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത് വന്‍തകര്‍ച്ചയാണെന്ന് പ്രവചിക്കുന്നത്.

കെട്ടടങ്ങുംമുമ്പാണ് പകര്‍ച്ചവ്യാധികള്‍ ആളുകള്‍ക്കിടയില്‍ വളരെ വേഗം പടരുന്നത്. അതിന്റെ രീതിശാസ്ത്രം പകര്‍ച്ചവ്യാധി മാതൃകകളില്‍ വിവരിച്ചിട്ടുണ്ട്. അത്തരം പകര്‍ച്ചവ്യാധി മാതൃകയാണ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ഗതിവിഗതികള്‍ പരിശോധിക്കാന്‍ തങ്ങള്‍ ഉപയോഗിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. പൊതുവായി ലഭ്യമായ ഗൂഗിള്‍ ഡേറ്റയും ഇതിനായി ഉപയോഗിച്ചു.

നിലവില്‍ ലോകത്താകമാനം 110 കോടിയിലേറെ അംഗങ്ങളുള്ള ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം, അസുഖകരമായ ഒരു റിപ്പോര്‍ട്ടാണ് പ്രിന്‍സ്റ്റണ്‍ ഗവേഷകരുടേത്.

ഫെയ്‌സ്ബുക്കിലെ ഡേറ്റാ ഉപയോഗം 2012 മുതല്‍ കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'വരും വര്‍ഷങ്ങളില്‍ ഫെയ്‌സ്ബുക്ക് വളരെ വേഗം താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ഡിസംബറോടെ ഫെയ്‌സ്ബുക്കിന്റെ വലിപ്പം 20 ശതമാനം കുറയും'.

'ഏറ്റവും മികച്ച മാതൃകകള്‍ അനുസരിച്ചുള്ള വിലയിരുത്തല്‍ പ്രകാരം, വലിയ പതനമാണ് ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത്. 2015-2017 കാലത്ത് 80 ശതമാനം യൂസര്‍മാരെ നഷ്ടമാകും' - റിപ്പോര്‍ട്ട് പറയുന്നു.

2013 ല്‍ ചെറുപ്പക്കാരായ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് അകലാന്‍ തുടങ്ങിയെന്ന സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, പുതിയ പഠനറിപ്പോര്‍ട്ട് വന്നതിരിക്കുന്നത്.

ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നിവരുടെ റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ അവലോകനത്തിന് വിധേയമായിട്ടില്ല. അതിന് ശേഷമേ അത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടൂ.

പഠനറിപ്പോര്‍ട്ട് ഇങ്ങനെയാണെങ്കിലും, നിലവില്‍ ഫെയ്‌സ്ബുക്കിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. കമ്പനിയുടെ ഓഹരിമൂല്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ 29 കാരനായ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്വകാര്യസമ്പാദ്യം ഇപ്പോള്‍ ഏതാണ്ട് 1900 കോടി ഡോളര്‍ (1.17 ലക്ഷം കോടി രൂപ) ആണ് - AFP

ഫെയ്‌സ്ബുക്ക് 'പകര്‍ച്ചവ്യാധിപോലെ കെട്ടടങ്ങും': പഠനം


ഫെയ്‌സ്ബുക്ക് താത്ക്കാലിക പ്രതിഭാസം
2017 ഓടെ 80 ശതമാനം അംഗങ്ങളും നഷ്ടപ്പെടും



ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ഒരു താത്ക്കാലിക പ്രതിഭാസമാണെന്നും, അതൊരു 'പകര്‍ച്ചവ്യാധി പോലെ കെട്ടടങ്ങു'മെന്നും പഠനറിപ്പോര്‍ട്ട്. 2017 ഓടെ ഫെയ്‌സ്ബുക്കിന് 80 ശതമാനം യൂസര്‍മര്‍ നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു.

അമേരിക്കയില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ ചേര്‍ന്ന് ArXiv.org ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ്, ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്ന ദുര്‍വിധി പരാമര്‍ശിച്ചിട്ടുള്ളത്.

'മൈസ്‌പേസ്' ( MySpace ) എന്ന സര്‍വീസിന്റെ ഉയര്‍ച്ചയും താഴ്ചയും ആധാരമാക്കിയാണ് ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നീ ഗവേഷകര്‍ ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത് വന്‍തകര്‍ച്ചയാണെന്ന് പ്രവചിക്കുന്നത്.

കെട്ടടങ്ങുംമുമ്പാണ് പകര്‍ച്ചവ്യാധികള്‍ ആളുകള്‍ക്കിടയില്‍ വളരെ വേഗം പടരുന്നത്. അതിന്റെ രീതിശാസ്ത്രം പകര്‍ച്ചവ്യാധി മാതൃകകളില്‍ വിവരിച്ചിട്ടുണ്ട്. അത്തരം പകര്‍ച്ചവ്യാധി മാതൃകയാണ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ഗതിവിഗതികള്‍ പരിശോധിക്കാന്‍ തങ്ങള്‍ ഉപയോഗിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. പൊതുവായി ലഭ്യമായ ഗൂഗിള്‍ ഡേറ്റയും ഇതിനായി ഉപയോഗിച്ചു.

നിലവില്‍ ലോകത്താകമാനം 110 കോടിയിലേറെ അംഗങ്ങളുള്ള ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം, അസുഖകരമായ ഒരു റിപ്പോര്‍ട്ടാണ് പ്രിന്‍സ്റ്റണ്‍ ഗവേഷകരുടേത്.

ഫെയ്‌സ്ബുക്കിലെ ഡേറ്റാ ഉപയോഗം 2012 മുതല്‍ കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'വരും വര്‍ഷങ്ങളില്‍ ഫെയ്‌സ്ബുക്ക് വളരെ വേഗം താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ഡിസംബറോടെ ഫെയ്‌സ്ബുക്കിന്റെ വലിപ്പം 20 ശതമാനം കുറയും'.

'ഏറ്റവും മികച്ച മാതൃകകള്‍ അനുസരിച്ചുള്ള വിലയിരുത്തല്‍ പ്രകാരം, വലിയ പതനമാണ് ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത്. 2015-2017 കാലത്ത് 80 ശതമാനം യൂസര്‍മാരെ നഷ്ടമാകും' - റിപ്പോര്‍ട്ട് പറയുന്നു.

2013 ല്‍ ചെറുപ്പക്കാരായ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് അകലാന്‍ തുടങ്ങിയെന്ന സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, പുതിയ പഠനറിപ്പോര്‍ട്ട് വന്നതിരിക്കുന്നത്.

ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നിവരുടെ റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ അവലോകനത്തിന് വിധേയമായിട്ടില്ല. അതിന് ശേഷമേ അത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടൂ.

പഠനറിപ്പോര്‍ട്ട് ഇങ്ങനെയാണെങ്കിലും, നിലവില്‍ ഫെയ്‌സ്ബുക്കിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. കമ്പനിയുടെ ഓഹരിമൂല്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ 29 കാരനായ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്വകാര്യസമ്പാദ്യം ഇപ്പോള്‍ ഏതാണ്ട് 1900 കോടി ഡോളര്‍ (1.17 ലക്ഷം കോടി രൂപ) ആണ് - AFP

സലാല മൊബൈൽസ് Review- ഒരു ആവറേജ് പ്രണയകഥ


സലാല മൊബൈൽസ് റിവ്യൂ -

Rating (2.5 / 5)  : Above Average (2.5 / 5) :Average
Release date January 23
Genre         Comedy,love
Starring          DulQuer Salmaan , Nazriya Nazim
Directed by  Sharath.A.Haridaasan
Written By  Sharath.A.Haridaasan
Screenplay     Sharath.A.Haridaasan
Produced by Anto Joseph


ഒറ്റനോട്ടത്തില്‍ ഒരു ആവറേജ് പ്രണയകഥ.ദുല്ഖര് സല്മാന് അഫ്സല് ആയും നസ്റിയ ഷഫാനയിയും സിനിമയില് തകര്ത്തിരിക്കുന്നു.
ഉമ്മയുടെ അനിയന് സലാലയില് പോയി കാശ് അയച്ചു കൊടുകുകയും ആ കാശ് വച്ച് ഒരു മൊബൈല് കട ആരംഭിക്കുകയും ചെയ്യുന്നു.കട തുറന്ന ദിവസം തന്നെ കടക്കു  മുന്നിലെ ബസ്റ്റോപ്പില് ഷഫാനയെ കണ്ടുമുട്ടുന്നു
റീച്ചാര്ജ് ചെയ്യാന് വേണ്ടി ഷഫാന ആദ്യമായി കടന്നുവരുന്നു .

സോഫ്റ്റ് വെയര് വാങ്ങാന് വേണ്ടി കൊയ്യബത്തൂര്

എത്തൂനതും(ലോജിക്കൊന്നുമില്ല ) അവിടെ ഗസ്റ്റ് റേളില്സന്താനം ഫോണ്ടാപ്പിങ്ങ് സ്ഫ്റ്റ് വെയര് അഫ്സലിനു നല്കുന്നു ...
പിന്നെ രസകരമായി കഥ മുന്നേറുന്നു(കഥ മുഴുവനും പറയുന്നില്ല )
 ഷഹാന അവിടെ നിന്നും പോകുന്നതും അഫ്സല്
തിരഞ്ഞുപോകുന്നതും കഥക്ക് മിഴിവ്നല്കുന്നു ..
ഫോണ്‍ ചോര്ത്തൽ സ്ഥിരമാക്കിയ നായകനെ പോലീസ് അറസ്റ്റ്ചെയ്യുന്നു
തുടർന്ന് നായകനെ വിട്ടയച്ചതായും നായികയെ സ്വന്തമാക്കിയതായും 
വൻ പ്രതിസന്ധികളെല്ലാം
വളരെ ഈസിയായി തരണം ചെയ്തുവെന്നും പറഞ്ഞു സിനിമ അവസാനിക്കുന്നു.
കൈമാക്സ് വളരെ സിമ്പിൾ ആയി പോയി.

Rating (2.5 / 5)  : Above Average (2.5 / 5) :Average

സലാല മൊബൈൽസ് Review- ഒരു ആവറേജ് പ്രണയകഥ


സലാല മൊബൈൽസ് റിവ്യൂ -

Rating (2.5 / 5)  : Above Average (2.5 / 5) :Average
Release date January 23
Genre         Comedy,love
Starring          DulQuer Salmaan , Nazriya Nazim
Directed by  Sharath.A.Haridaasan
Written By  Sharath.A.Haridaasan
Screenplay     Sharath.A.Haridaasan
Produced by Anto Joseph


ഒറ്റനോട്ടത്തില്‍ ഒരു ആവറേജ് പ്രണയകഥ.ദുല്ഖര് സല്മാന് അഫ്സല് ആയും നസ്റിയ ഷഫാനയിയും സിനിമയില് തകര്ത്തിരിക്കുന്നു.
ഉമ്മയുടെ അനിയന് സലാലയില് പോയി കാശ് അയച്ചു കൊടുകുകയും ആ കാശ് വച്ച് ഒരു മൊബൈല് കട ആരംഭിക്കുകയും ചെയ്യുന്നു.കട തുറന്ന ദിവസം തന്നെ കടക്കു  മുന്നിലെ ബസ്റ്റോപ്പില് ഷഫാനയെ കണ്ടുമുട്ടുന്നു
റീച്ചാര്ജ് ചെയ്യാന് വേണ്ടി ഷഫാന ആദ്യമായി കടന്നുവരുന്നു .

സോഫ്റ്റ് വെയര് വാങ്ങാന് വേണ്ടി കൊയ്യബത്തൂര്

എത്തൂനതും(ലോജിക്കൊന്നുമില്ല ) അവിടെ ഗസ്റ്റ് റേളില്സന്താനം ഫോണ്ടാപ്പിങ്ങ് സ്ഫ്റ്റ് വെയര് അഫ്സലിനു നല്കുന്നു ...
പിന്നെ രസകരമായി കഥ മുന്നേറുന്നു(കഥ മുഴുവനും പറയുന്നില്ല )
 ഷഹാന അവിടെ നിന്നും പോകുന്നതും അഫ്സല്
തിരഞ്ഞുപോകുന്നതും കഥക്ക് മിഴിവ്നല്കുന്നു ..
ഫോണ്‍ ചോര്ത്തൽ സ്ഥിരമാക്കിയ നായകനെ പോലീസ് അറസ്റ്റ്ചെയ്യുന്നു
തുടർന്ന് നായകനെ വിട്ടയച്ചതായും നായികയെ സ്വന്തമാക്കിയതായും 
വൻ പ്രതിസന്ധികളെല്ലാം
വളരെ ഈസിയായി തരണം ചെയ്തുവെന്നും പറഞ്ഞു സിനിമ അവസാനിക്കുന്നു.
കൈമാക്സ് വളരെ സിമ്പിൾ ആയി പോയി.

Rating (2.5 / 5)  : Above Average (2.5 / 5) :Average

Salala Mobiles Movie Review: It Disappoints!


Rating: 2.0/5
Salala Mobiles by debutant Sarath A Haridasan, starring Dulquer Salman and Nazriya Nazim in the lead, speaks the love story of a lazy teenager, who gets into trouble with his newly opened mobile shop.

Story Afsal (Dulquer) is a teenager, who has finished his studies and living a lazy sleepy life without getting into any job. His mother Safi (Geetha) is much worried about his future and persuades her brother Salaludheen to advice Afsal. Salaludheen asks Afsal to start a business and tells him he will fund for the same.

Afsal with his childhood friend Binoy (Jacob Gregory) begins a mobile shop near parallel college and names it Salala Mobiles. There, he falls in love with Shahana (Nazriya), a degree student, but fails to express his love for her in fear. In the meantime, on a trip to Coimbatore for getting mobiles at wholesale rates through his friend Hari (Sreekumar), Afsal meets Alagar Saamy (Santhanam), a programmer and application devoloper, who gifts him with a mobile call tapping software, which he claims to be untraceable. Afsal and Binoy, for fun, begins to tap calls of people who approach them for recharges. Adding to the list, they tap the calls of Abdul Manaf, a friend of them who boasts to be in love with Shahana. Things take a turn when common people approaches police complaining about phone tapping and Sidhique (Ajay Chacko), Commissioner of Police, starts the hunt for bringing out those behind tapping. Will police be successful to trace out the culprits? Will Afsal succeed with his love?? Answer lies in the rest of story. Performances Dulquer Salman as Afsal is good with his role of a lazy innocent teenager. Though his mannerisms remind us of his previous flicks, Dulquer has tried his best to live through his character. Nazriya Nazim as Shahana is good at her expressions, but leaves a space to improve at emotional scenes. Jacob Grigory as Binoy is successful to render some one-liners to produce some laughs here and there. Rest of the cast including Sidhique, Geetha, Sreekumar, Santhanam, Tini Tom (Venu Master) have done near justice to their roles. Technical Aspects Cinematography by Satheesh Kurup has nothing much to offer, but maintains decent visuals throughout. Music by Gopi Sunder is good throughout the BGM portions, whereas the songs turnout to be just OK. The script by director himself has nothing much to offer for the viewers other than some one-liners. The core climax portions of the movie can be placed on the negative side along with many other negatives as it just gave a feeling - the director tried hard to end the movie all of a sudden and didn't even justify or clarify the purpose, the whole movie was made for. Verdict On the whole, Salala Mobiles disappoints big time. Go for the movie if you would like to laugh for some one-liners, and some pleasing BGM.

ഫഹദ്- നസ്രിയ ചിത്രത്തിന്റെ പേര് എല്‍ ഫോര്‍ ലൗ അല്ലെന്ന് സംവിധായിക



ഹദ് ഫാസിലും നസ്രിയ നസീമും വിവാഹിതരാകുന്നുവെന്ന വാര്‍ത്തക്കൊപ്പം അഞ്ജലി മേനോന്റെ പുതിയ ചിത്രവും ചര്‍ച്ചയായി.

ഇവര്‍ നായികാ നായകന്‍മാരായി അഞ്ജലി മേനോന്റെ ചിത്രത്തില്‍ ബംഗളുരുവിലെ സെറ്റില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിവാഹവാര്‍ത്ത പുറത്തുവന്നതെന്നതാണ് ഇതിനു കാരണം.

തന്റെ ചിത്രത്തിന് മാധ്യമങ്ങള്‍ പേരിട്ടു എന്നുപറഞ്ഞ് സംവിധായികയായ അഞ്ജലി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. എല്‍ ഫോര്‍ ലൗ എന്നാണ് ഇന്നലെ ഫഹദ്- നസ്രിയ ചിത്രത്തിന്റെ പേരായി പറഞ്ഞുകേട്ടത്. പക്ഷേ അത് തന്റെ ചിത്രത്തിന്റെ പേരല്ലെന്ന് അഞ്ജലി ട്വീറ്റ് ചെയ്തു. ഇതോടെ ഫഹദിന്റെയും നസ്രിയയുടേയും ആരാധകര്‍ ആശയക്കുഴപ്പത്തിലാകുകയും ചെയ്തു.

സംവിധായകന്‍ അന്‍വര്‍ റഷീദ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ഫഹദിനും നസ്രിയക്കും പുറമേ ന്യൂജനറേഷന്‍ താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഇഷ തല്‍വാര്‍, നിത്യ മേനോന്‍, പാര്‍വതി മേനോന്‍ എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഒരുകൂട്ടം യുവതീ യുവാക്കളുടെ കഥപറയുന്ന ചിത്രം രസകരമായാണ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി പകുതിയോടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നു കരുതുന്ന ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. സമീര്‍ താഹിറിന്റേതാണ് ക്യാമറ. ബംഗളുരുവിനു പുറമേ പോണ്ടിച്ചേരി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ടിങ്.

ഫഹദ്- നസ്രിയ ചിത്രത്തിന്റെ പേര് എല്‍ ഫോര്‍ ലൗ അല്ലെന്ന് സംവിധായിക



ഹദ് ഫാസിലും നസ്രിയ നസീമും വിവാഹിതരാകുന്നുവെന്ന വാര്‍ത്തക്കൊപ്പം അഞ്ജലി മേനോന്റെ പുതിയ ചിത്രവും ചര്‍ച്ചയായി.

ഇവര്‍ നായികാ നായകന്‍മാരായി അഞ്ജലി മേനോന്റെ ചിത്രത്തില്‍ ബംഗളുരുവിലെ സെറ്റില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിവാഹവാര്‍ത്ത പുറത്തുവന്നതെന്നതാണ് ഇതിനു കാരണം.

തന്റെ ചിത്രത്തിന് മാധ്യമങ്ങള്‍ പേരിട്ടു എന്നുപറഞ്ഞ് സംവിധായികയായ അഞ്ജലി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. എല്‍ ഫോര്‍ ലൗ എന്നാണ് ഇന്നലെ ഫഹദ്- നസ്രിയ ചിത്രത്തിന്റെ പേരായി പറഞ്ഞുകേട്ടത്. പക്ഷേ അത് തന്റെ ചിത്രത്തിന്റെ പേരല്ലെന്ന് അഞ്ജലി ട്വീറ്റ് ചെയ്തു. ഇതോടെ ഫഹദിന്റെയും നസ്രിയയുടേയും ആരാധകര്‍ ആശയക്കുഴപ്പത്തിലാകുകയും ചെയ്തു.

സംവിധായകന്‍ അന്‍വര്‍ റഷീദ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ഫഹദിനും നസ്രിയക്കും പുറമേ ന്യൂജനറേഷന്‍ താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഇഷ തല്‍വാര്‍, നിത്യ മേനോന്‍, പാര്‍വതി മേനോന്‍ എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഒരുകൂട്ടം യുവതീ യുവാക്കളുടെ കഥപറയുന്ന ചിത്രം രസകരമായാണ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി പകുതിയോടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നു കരുതുന്ന ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. സമീര്‍ താഹിറിന്റേതാണ് ക്യാമറ. ബംഗളുരുവിനു പുറമേ പോണ്ടിച്ചേരി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ടിങ്.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ 2014 ല്‍ ഇന്ത്യ യു എസിനെ കടത്തിവെട്ടും



2014 വര്‍ഷത്തില്‍ ലോകത്തെ 47 രാജ്യങ്ങളിലായി ആകെ വാങ്ങുന്ന സ്മാര്‍ട്ട് ഫോണുകളുടെ പകുതിയും വാങ്ങുന്നത് ഇന്ത്യയും ചൈനയുമാകുമെന്ന് റിപ്പോര്‍ട്ട്.

ഏതാണ്ട് 500 മില്യണ്‍ ഫോണുകളാകും ഇരു രാജ്യങ്ങളും ചേര്‍ന്ന് വാങ്ങുക. കൂടാതെ 400 മില്യണ്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ആഗോള പട്ടികയില്‍ ഇവര്‍ ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ഉപയോഗത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്നും യു എസിനെ കടത്തി വെട്ടുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയില്‍ വിറ്റു പോയ സ്മാര്‍ട്ട് ഫോണുകളില്‍ ഭൂരിഭാഗവും പുതിയ ഉപയോക്താക്കളുടെ കൈവശമാണ് എത്തിയിട്ടുള്ളത്. ചൈനയാണ് ഒന്നാം സ്ഥാനത്ത് ( 283 മില്യണ്‍), ഇന്ത്യ (225 മില്യണ്‍), യു എസ് (89 മില്യണ്‍), ബ്രസീല്‍ (47 മില്യണ്‍), ഇന്‍ഡോനേഷ്യ (46 മില്യണ്‍), റഷ്യ (31 മില്യണ്‍), ജപ്പാന്‍ (30 മില്യണ്‍), മെക്‌സികോ (23 മില്യണ്‍), ജെര്‍മനി(22 മില്യണ്‍), ഫ്രാന്‍സ്(18.7 മില്യണ്‍), യു കെ (17.7 മില്യണ്‍) എന്നിങ്ങനെയാണ് ഉപയോഗം.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ 2014 ല്‍ ഇന്ത്യ യു എസിനെ കടത്തിവെട്ടും



2014 വര്‍ഷത്തില്‍ ലോകത്തെ 47 രാജ്യങ്ങളിലായി ആകെ വാങ്ങുന്ന സ്മാര്‍ട്ട് ഫോണുകളുടെ പകുതിയും വാങ്ങുന്നത് ഇന്ത്യയും ചൈനയുമാകുമെന്ന് റിപ്പോര്‍ട്ട്.

ഏതാണ്ട് 500 മില്യണ്‍ ഫോണുകളാകും ഇരു രാജ്യങ്ങളും ചേര്‍ന്ന് വാങ്ങുക. കൂടാതെ 400 മില്യണ്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ആഗോള പട്ടികയില്‍ ഇവര്‍ ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ഉപയോഗത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്നും യു എസിനെ കടത്തി വെട്ടുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയില്‍ വിറ്റു പോയ സ്മാര്‍ട്ട് ഫോണുകളില്‍ ഭൂരിഭാഗവും പുതിയ ഉപയോക്താക്കളുടെ കൈവശമാണ് എത്തിയിട്ടുള്ളത്. ചൈനയാണ് ഒന്നാം സ്ഥാനത്ത് ( 283 മില്യണ്‍), ഇന്ത്യ (225 മില്യണ്‍), യു എസ് (89 മില്യണ്‍), ബ്രസീല്‍ (47 മില്യണ്‍), ഇന്‍ഡോനേഷ്യ (46 മില്യണ്‍), റഷ്യ (31 മില്യണ്‍), ജപ്പാന്‍ (30 മില്യണ്‍), മെക്‌സികോ (23 മില്യണ്‍), ജെര്‍മനി(22 മില്യണ്‍), ഫ്രാന്‍സ്(18.7 മില്യണ്‍), യു കെ (17.7 മില്യണ്‍) എന്നിങ്ങനെയാണ് ഉപയോഗം.

അതീവ രഹസ്യമായി തീരുമാനിച്ച ഫഹദ് ഫാസില്‍- നസ്രിയ നസീം വിവാഹം അക്ഷരാര്‍ഥത്തില്‍ മലയാള സിനിമാലോകത്തെ ഞെട്ടിച്ചു.


ന്യൂജനറേഷന്‍ സിനിമകളിലെ ഏറ്റവും വിജയിയായ നായകനെന്ന പേര് ഇതിനകംതന്നെ നേടിയ ഫഹദ് മലയാള സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവുപോലെ വിവാഹിതാനാവാനുള്ള തീരുമാനവും അപ്രതീക്ഷിതമായാണ് കൈക്കൊണ്ടത്.

കരിയറില്‍ ഇരുവരും ഉന്നതങ്ങളിലേക്ക് പോകുന്നുവെന്ന് വിലയിരുത്തിയ സമയത്താണ് വിവാഹനിശ്ചയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വിവാഹശേഷം നസ്രിയ സിനിമാലോകത്തുണ്ടാകുമോയെന്ന് വ്യക്തമല്ല. എന്നാല്‍ പുരോഗമന ചിന്താഗതിക്കാരനെന്ന് പൊതുവേ വിലയിരുത്തപ്പെടുന്ന ഫഹദിന് നസ്രിയ കരിയറുമായി മുന്നോട്ടുപോകുന്നതിനോട് വിയോജിപ്പില്ലെന്നാണ് സൂചന. എന്തായാലും വിവാഹത്തീയതി തീരുമാനിച്ചിട്ടില്ലെന്നത് ആരാധകര്‍ക്ക് ആശ്വാസം പകരുന്നു.

അഞ്ജലി മേനോന്റെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരിക്കെയാണ് ഇവരുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത്.

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച ദക്ഷിണേന്ത്യന്‍ നടി ആന്‍ഡ്രിയയുമായി തനിക്ക് പ്രണയമുണ്ടായിരുന്നെന്ന് ഫഹദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ആന്‍ഡ്രിയ രംഗത്തെത്തിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

തമിഴിലും മലയാളത്തിലും ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നസ്രിയ, ചില ചിത്രങ്ങളുടെ പേരിലും ഫെയ്‌സ്ബുക്കിലെ ലൈക്കുകളുടെ പേരിലും വിവാദത്തില്‍ അകപ്പെട്ടിരുന്നെങ്കിലും ഇതുവരെ പ്രണയ ഗോസിപ്പുകളിലെ നായികയായിട്ടില്ല.

അതീവ രഹസ്യമായി തീരുമാനിച്ച ഫഹദ് ഫാസില്‍- നസ്രിയ നസീം വിവാഹം അക്ഷരാര്‍ഥത്തില്‍ മലയാള സിനിമാലോകത്തെ ഞെട്ടിച്ചു.


ന്യൂജനറേഷന്‍ സിനിമകളിലെ ഏറ്റവും വിജയിയായ നായകനെന്ന പേര് ഇതിനകംതന്നെ നേടിയ ഫഹദ് മലയാള സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവുപോലെ വിവാഹിതാനാവാനുള്ള തീരുമാനവും അപ്രതീക്ഷിതമായാണ് കൈക്കൊണ്ടത്.

കരിയറില്‍ ഇരുവരും ഉന്നതങ്ങളിലേക്ക് പോകുന്നുവെന്ന് വിലയിരുത്തിയ സമയത്താണ് വിവാഹനിശ്ചയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വിവാഹശേഷം നസ്രിയ സിനിമാലോകത്തുണ്ടാകുമോയെന്ന് വ്യക്തമല്ല. എന്നാല്‍ പുരോഗമന ചിന്താഗതിക്കാരനെന്ന് പൊതുവേ വിലയിരുത്തപ്പെടുന്ന ഫഹദിന് നസ്രിയ കരിയറുമായി മുന്നോട്ടുപോകുന്നതിനോട് വിയോജിപ്പില്ലെന്നാണ് സൂചന. എന്തായാലും വിവാഹത്തീയതി തീരുമാനിച്ചിട്ടില്ലെന്നത് ആരാധകര്‍ക്ക് ആശ്വാസം പകരുന്നു.

അഞ്ജലി മേനോന്റെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരിക്കെയാണ് ഇവരുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത്.

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച ദക്ഷിണേന്ത്യന്‍ നടി ആന്‍ഡ്രിയയുമായി തനിക്ക് പ്രണയമുണ്ടായിരുന്നെന്ന് ഫഹദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ആന്‍ഡ്രിയ രംഗത്തെത്തിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

തമിഴിലും മലയാളത്തിലും ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നസ്രിയ, ചില ചിത്രങ്ങളുടെ പേരിലും ഫെയ്‌സ്ബുക്കിലെ ലൈക്കുകളുടെ പേരിലും വിവാദത്തില്‍ അകപ്പെട്ടിരുന്നെങ്കിലും ഇതുവരെ പ്രണയ ഗോസിപ്പുകളിലെ നായികയായിട്ടില്ല.

ദൃശ്യം നേടിയത് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍::ആദ്യ 100 കോടി മലയാളം സിനിമ


മലയാള സിനിമയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വമ്പന്‍ കളക്ഷനാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രമായ ദൃശ്യം നേടിയത്.
ഇപ്പോഴും തിയറ്ററുകളില്‍ ഹൗസ്ഫുള്ളായി ഓടുന്ന ചിത്രം 100 ദിവസം പിന്നിടുമ്പോള്‍ 35 കോടിയിലധികം രൂപ ബോക്‌സോഫീസില്‍നിന്നുമാത്രവും 100 കോടിയിലധികം ആകെയും ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ബഹുതാര ചിത്രമായ ട്വന്റി-20യെ ആണ് ഇക്കാര്യത്തില്‍ ദൃശ്യം ഒരുമാസത്തിനുള്ളില്‍തന്നെ മറികടന്നത്. ഈ മുന്നേറ്റത്തില്‍ ഇനി ട്വന്റി-20ക്കു പുറമേ പഴശിരാജയും, ക്രിസ്ത്യന്‍ ബ്രദേഴ്‌സും, ക്ലാസ്‌മേറ്റ്‌സ്, മായാമോഹിനി എന്നിവയാണ് കളക്ഷന്‍ റെക്കോഡില്‍ പിന്നിലായത്.
ട്വന്റി-20 120 ദിവസം കൊണ്ട് നേടിയ കളക്ഷനാണ് 31 ദിവസവും കൊണ്ട് ദൃശ്യം നേടിയത്. 26 ദിവസം കൊണ്ട് 10,000 ഷോ പൂര്‍ത്തിയാക്കിയ ആദ്യ മലയാള സിനിമ കൂടിയാണ് ദൃശ്യം. സമീപകാലത്തെ മോഹന്‍ലാല്‍ ചിത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും ചിലവ് കുറഞ്ഞ ദൃശ്യത്തിന്റെ  പ്രൊഡക്ഷന്‍ കോസ്റ്റ് മൂന്നരക്കോടി മാത്രമാണ്. സാറ്റലൈറ്റ് അവകാശത്തിലൂടെ മാത്രം 6.5 കോടി ദൃശ്യം സ്വന്തമാക്കി. അന്യഭാഷ റീമേക്ക് അവകാശത്തിലൂടെ ഒന്നരക്കോടിയും നേടി.

ദൃശ്യം നേടിയത് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍::ആദ്യ 100 കോടി മലയാളം സിനിമ


മലയാള സിനിമയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വമ്പന്‍ കളക്ഷനാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രമായ ദൃശ്യം നേടിയത്.
ഇപ്പോഴും തിയറ്ററുകളില്‍ ഹൗസ്ഫുള്ളായി ഓടുന്ന ചിത്രം 100 ദിവസം പിന്നിടുമ്പോള്‍ 35 കോടിയിലധികം രൂപ ബോക്‌സോഫീസില്‍നിന്നുമാത്രവും 100 കോടിയിലധികം ആകെയും ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ബഹുതാര ചിത്രമായ ട്വന്റി-20യെ ആണ് ഇക്കാര്യത്തില്‍ ദൃശ്യം ഒരുമാസത്തിനുള്ളില്‍തന്നെ മറികടന്നത്. ഈ മുന്നേറ്റത്തില്‍ ഇനി ട്വന്റി-20ക്കു പുറമേ പഴശിരാജയും, ക്രിസ്ത്യന്‍ ബ്രദേഴ്‌സും, ക്ലാസ്‌മേറ്റ്‌സ്, മായാമോഹിനി എന്നിവയാണ് കളക്ഷന്‍ റെക്കോഡില്‍ പിന്നിലായത്.
ട്വന്റി-20 120 ദിവസം കൊണ്ട് നേടിയ കളക്ഷനാണ് 31 ദിവസവും കൊണ്ട് ദൃശ്യം നേടിയത്. 26 ദിവസം കൊണ്ട് 10,000 ഷോ പൂര്‍ത്തിയാക്കിയ ആദ്യ മലയാള സിനിമ കൂടിയാണ് ദൃശ്യം. സമീപകാലത്തെ മോഹന്‍ലാല്‍ ചിത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും ചിലവ് കുറഞ്ഞ ദൃശ്യത്തിന്റെ  പ്രൊഡക്ഷന്‍ കോസ്റ്റ് മൂന്നരക്കോടി മാത്രമാണ്. സാറ്റലൈറ്റ് അവകാശത്തിലൂടെ മാത്രം 6.5 കോടി ദൃശ്യം സ്വന്തമാക്കി. അന്യഭാഷ റീമേക്ക് അവകാശത്തിലൂടെ ഒന്നരക്കോടിയും നേടി.

വിന്‍ഡോസ്‌ 9 എത്തുന്നു


മൈക്രോസോഫ്റ്റ്‌ അവരുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയ വിന്‍ഡോസ്‌ന്റെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. വിന്‍ഡോസ്‌ ത്രെഷോള്‍ഡ് എന്ന പേരില്‍ ആയിരിക്കും പുതിയ പതിപ്പ് എത്തുക.2015 ഏപ്രിലോടെ ഇത് പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, അതിനെ കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുന്നത് ഈ ഏപ്രിലില്‍ നടക്കുന്ന മൈക്രോസോഫ്റ്റിന്റെ ഡെവലപ്പേര്‍സ് കോണ്‍ഫറന്‍സ്സിലയിരിക്കും. 2012ല്‍ ആണ് മൈക്രോസോഫ്റ്റിന്റെ ടച്ച്‌ സ്ക്രീന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം വിന്‍ഡോസ്‌ 8 വിപണിയിലെത്തിയത്. പക്ഷെ എല്ലാതരം ആരാധകരെയും തൃപ്തിപെടുത്താന്‍ ഈ ഓപ്പറേറ്റിങ്ങ് സിസ്ടത്തിനു ആയില്ല. ഈ കുറവുകള്‍ എല്ലാം പരിഹരിച്ചു കൊണ്ടാവും തങ്ങള്‍ പുതിയ പതിപ്പ് പുറത്തിറക്കുക എന്ന് മൈക്രോസോഫ്റ്റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്

വിന്‍ഡോസ്‌ 9 എത്തുന്നു


മൈക്രോസോഫ്റ്റ്‌ അവരുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയ വിന്‍ഡോസ്‌ന്റെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. വിന്‍ഡോസ്‌ ത്രെഷോള്‍ഡ് എന്ന പേരില്‍ ആയിരിക്കും പുതിയ പതിപ്പ് എത്തുക.2015 ഏപ്രിലോടെ ഇത് പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, അതിനെ കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുന്നത് ഈ ഏപ്രിലില്‍ നടക്കുന്ന മൈക്രോസോഫ്റ്റിന്റെ ഡെവലപ്പേര്‍സ് കോണ്‍ഫറന്‍സ്സിലയിരിക്കും. 2012ല്‍ ആണ് മൈക്രോസോഫ്റ്റിന്റെ ടച്ച്‌ സ്ക്രീന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം വിന്‍ഡോസ്‌ 8 വിപണിയിലെത്തിയത്. പക്ഷെ എല്ലാതരം ആരാധകരെയും തൃപ്തിപെടുത്താന്‍ ഈ ഓപ്പറേറ്റിങ്ങ് സിസ്ടത്തിനു ആയില്ല. ഈ കുറവുകള്‍ എല്ലാം പരിഹരിച്ചു കൊണ്ടാവും തങ്ങള്‍ പുതിയ പതിപ്പ് പുറത്തിറക്കുക എന്ന് മൈക്രോസോഫ്റ്റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്

ആന്‍ഡ്രോയിഡ് 4.3 ആയി സാംസങ്ങ് ഗ്യാലക്സി ഗ്രാന്‍ഡ്‌ 2 : വില Rs 22,999/-


ഒടുവില്‍ സാംസങ്ങ് ഗ്യാലക്സി ഗ്രാന്‍ഡ്‌ 2 ഫാബ്ലെറ്റിന്റെ വില സാംസങ്ങ് പുറത്ത് വിട്ടു . കമ്പനി നിശ്ചയിച്ചിരിക്കുന്ന വില Rs 22,999 /- ആണ് . സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറില്‍ ഫോണ്‍ ലഭ്യമാണ്. ദക്ഷിണ കൊറിയന്‍ കമ്പനി ആയ സാംസങ്ങ് ഇന്ത്യയില്‍ വില പ്രക്യാപിച്ചു മണിക്കൂറുകള്‍ക്കകം തന്നെ പ്രീ – ഓര്‍ഡര്‍ എടുക്കാന്‍ തുടങ്ങി. ഗ്യാലക്സി ഗ്രാന്റിന്റെ പിന്‍ഗാമിയായ ഗ്യാലക്സി ഗ്രാന്‍ഡ്‌ 2 കഴിഞ്ഞ നവംബറില്‍ ആണ് പുറത്തിറക്കിയത് .ആന്‍ഡ്രോയിഡ് 4.3ല്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ ഫോണ്‍ ഡുവല്‍ സിം ( ജി എസ് എം + ജി എസ് എം ) സൗകര്യം ഉള്ളതാണ് .5.2 ഇഞ്ച്‌ എച് ഡി ടി എഫ് ടി ഡിസ്പ്ലേ ഉള്ള ഈ മോഡലിന്റെ റെസല്യുഷന്‍ 720 x പിക്സല്‍സ് ആണ് .1.2 Ghz ക്വാഡ് കോള്‍ ക്വാര്‍ കോം പ്രോസ്സസര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ മോഡലില്‍ 1.5 ജി ബി റാം ആണ് ഉപയോഗിച്ചിരിക്കുന്നത്. എല്‍ ഈ ഡി ഫ്ലാഷോട് കൂടിയ 8 എം പി റിയര്‍ ക്യാമറയും , 1.9 എം പി ഫ്രന്റ്‌ ക്യാമറയും ഈ മോഡലിന്റെ ഒരു പ്രത്യേകതയാണ് .64 ജി ബി വരെ എസ് ഡി കാര്‍ഡ്‌ ഉപയോഗിച്ച് കൂട്ടാവുന്ന ഈ ഫോണില്‍ 8 ജി ബി ഇന്റെര്‍ണൽ മെമ്മറി ആണ് ഉള്ളത്. വൈ-ഫൈ, ബ്ലൂ ടൂത്ത്, ജി പി എസ്/ എ-ജി പി എസ്, മൈക്രോ യു എസ് ബി, 3 ജി, എന്നിവ ആണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ . 2600 mAh ബാറ്ററി ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്, ഇത് 17 മണിക്കൂര്‍ വരെ സംസാരസമയം നല്‍ക്കുന്നു. കറുപ്പ്, പിങ്ക്, വെള്ള നിറങ്ങളില്‍ ഫോണ്‍ പുറത്തിറങ്ങും.

ആന്‍ഡ്രോയിഡ് 4.3 ആയി സാംസങ്ങ് ഗ്യാലക്സി ഗ്രാന്‍ഡ്‌ 2 : വില Rs 22,999/-


ഒടുവില്‍ സാംസങ്ങ് ഗ്യാലക്സി ഗ്രാന്‍ഡ്‌ 2 ഫാബ്ലെറ്റിന്റെ വില സാംസങ്ങ് പുറത്ത് വിട്ടു . കമ്പനി നിശ്ചയിച്ചിരിക്കുന്ന വില Rs 22,999 /- ആണ് . സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറില്‍ ഫോണ്‍ ലഭ്യമാണ്. ദക്ഷിണ കൊറിയന്‍ കമ്പനി ആയ സാംസങ്ങ് ഇന്ത്യയില്‍ വില പ്രക്യാപിച്ചു മണിക്കൂറുകള്‍ക്കകം തന്നെ പ്രീ – ഓര്‍ഡര്‍ എടുക്കാന്‍ തുടങ്ങി. ഗ്യാലക്സി ഗ്രാന്റിന്റെ പിന്‍ഗാമിയായ ഗ്യാലക്സി ഗ്രാന്‍ഡ്‌ 2 കഴിഞ്ഞ നവംബറില്‍ ആണ് പുറത്തിറക്കിയത് .ആന്‍ഡ്രോയിഡ് 4.3ല്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ ഫോണ്‍ ഡുവല്‍ സിം ( ജി എസ് എം + ജി എസ് എം ) സൗകര്യം ഉള്ളതാണ് .5.2 ഇഞ്ച്‌ എച് ഡി ടി എഫ് ടി ഡിസ്പ്ലേ ഉള്ള ഈ മോഡലിന്റെ റെസല്യുഷന്‍ 720 x പിക്സല്‍സ് ആണ് .1.2 Ghz ക്വാഡ് കോള്‍ ക്വാര്‍ കോം പ്രോസ്സസര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ മോഡലില്‍ 1.5 ജി ബി റാം ആണ് ഉപയോഗിച്ചിരിക്കുന്നത്. എല്‍ ഈ ഡി ഫ്ലാഷോട് കൂടിയ 8 എം പി റിയര്‍ ക്യാമറയും , 1.9 എം പി ഫ്രന്റ്‌ ക്യാമറയും ഈ മോഡലിന്റെ ഒരു പ്രത്യേകതയാണ് .64 ജി ബി വരെ എസ് ഡി കാര്‍ഡ്‌ ഉപയോഗിച്ച് കൂട്ടാവുന്ന ഈ ഫോണില്‍ 8 ജി ബി ഇന്റെര്‍ണൽ മെമ്മറി ആണ് ഉള്ളത്. വൈ-ഫൈ, ബ്ലൂ ടൂത്ത്, ജി പി എസ്/ എ-ജി പി എസ്, മൈക്രോ യു എസ് ബി, 3 ജി, എന്നിവ ആണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ . 2600 mAh ബാറ്ററി ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്, ഇത് 17 മണിക്കൂര്‍ വരെ സംസാരസമയം നല്‍ക്കുന്നു. കറുപ്പ്, പിങ്ക്, വെള്ള നിറങ്ങളില്‍ ഫോണ്‍ പുറത്തിറങ്ങും.

ആന്‍ഡ്രോയിഡ് ഫോണ്‍ പുറത്തിറക്കാന്‍ നോക്കിയയുടെ മുന്‍ സി ഈ ഓ നിര്‍മ്മിച്ച പുതിയ കമ്പനി – ന്യൂകിയ


നോക്കിയ ബ്രാന്‍ഡില്‍ ഉള്ള ആന്‍ഡ്രോയിഡ്ഫോണ്‍ എങ്ങനെ ആയിരിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം ഇഷ്ടപെടുന്ന നോക്കിയ ഫാന്‍സിനു ഒരു സന്തോഷ വാര്‍ത്ത‍ . ഈ ഫിന്നിഷ് കമ്പനിയുടെ മുന്‍ ഏഷ്യ – പസഫിക് സി ഈ ഓ തോമസ്‌ സില്ലയാകാസ് ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാണം കേന്ദ്രികരിച്ച് ” ന്യൂകിയ ” എന്നാ പുതിയ കമ്പനി തുടങ്ങിയിരിക്കുന്നു. നോക്കിയ ഫോണില്‍ ആന്‍ഡ്രോയിഡ് പ്രവര്‍ത്തിക്കണം എന്നാഗ്രഹിക്കുന്ന പഴയ നോക്കിയ ജീവനക്കാരെ സില്ലക്കാസ് ജോലിക്ക് നിയമിച്ചിരിക്കുന്നു. വാസ്തവത്തില്‍ അദ്ദേഹവും 15 വര്‍ഷത്തോളം നോക്കിയയില്‍ സേവനം അനുഷ്ടിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മികണമെന്ന ആഗ്രഹവുമായി, നോക്കിയ ഫോണ്‍ ബിസിനസ്‌ മേടിക്കാന്‍ 1 വര്‍ഷം മുന്‍പേ അദ്ദേഹം തീരുമാനിച്ചതായിരുന്നു. പക്ഷെ അദ്ദേഹത്തിന് തിരിച്ചടിയായി മൈക്രോസോഫ്റ്റ് നോക്കിയ ഫോണും, സര്‍വീസ് യുനിറ്റ്സും മേടിച്ചു. അതുകൊണ്ട് തന്നെ അദേഹത്തിന്റെ മുന്‍പില്‍ ഉണ്ടായിരുന്ന ഏറ്റവും നല്ല വഴി പുതിയ കമ്പനി തുടങ്ങുക എന്നത് തന്നെ ആയിരുന്നു. അങ്ങനെ ആണ് “ന്യൂകിയ” എത്തുന്നത്‌.
നിലവില്‍ ,പഴയ നോക്കിയ ജീവനക്കാരെ ഉള്ള്പെടുത്തി സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി ആണ് ന്യൂകിയ .പക്ഷെ, R&D ടീമിനെ ഫിന്‍ലണ്ടില്‍ തന്നെ നിലനിര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്. ഉപഭോക്ടക്കള്‍ക്ക് ന്യൂകിയയുടെ ആദ്യത്തെ ഫോണ്‍ ഈ വര്‍ഷം തന്നെ പ്രതീക്ഷിക്കാം, മാത്രമല്ല അവര്‍ ഏഷ്യ മാര്‍ക്കറ്റ്‌ കേന്ദ്രീകരിച്ചാണ് ഫോണ്‍ ഇറക്കുന്നത്‌.നോക്കിയയുടെ പഴയ കാല പ്രതാപം ആന്‍ഡ്രോയിഡ്നു തിരികെ കൊണ്ട് വരന്‍ ആകുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

ആന്‍ഡ്രോയിഡ് ഫോണ്‍ പുറത്തിറക്കാന്‍ നോക്കിയയുടെ മുന്‍ സി ഈ ഓ നിര്‍മ്മിച്ച പുതിയ കമ്പനി – ന്യൂകിയ


നോക്കിയ ബ്രാന്‍ഡില്‍ ഉള്ള ആന്‍ഡ്രോയിഡ്ഫോണ്‍ എങ്ങനെ ആയിരിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം ഇഷ്ടപെടുന്ന നോക്കിയ ഫാന്‍സിനു ഒരു സന്തോഷ വാര്‍ത്ത‍ . ഈ ഫിന്നിഷ് കമ്പനിയുടെ മുന്‍ ഏഷ്യ – പസഫിക് സി ഈ ഓ തോമസ്‌ സില്ലയാകാസ് ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാണം കേന്ദ്രികരിച്ച് ” ന്യൂകിയ ” എന്നാ പുതിയ കമ്പനി തുടങ്ങിയിരിക്കുന്നു. നോക്കിയ ഫോണില്‍ ആന്‍ഡ്രോയിഡ് പ്രവര്‍ത്തിക്കണം എന്നാഗ്രഹിക്കുന്ന പഴയ നോക്കിയ ജീവനക്കാരെ സില്ലക്കാസ് ജോലിക്ക് നിയമിച്ചിരിക്കുന്നു. വാസ്തവത്തില്‍ അദ്ദേഹവും 15 വര്‍ഷത്തോളം നോക്കിയയില്‍ സേവനം അനുഷ്ടിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മികണമെന്ന ആഗ്രഹവുമായി, നോക്കിയ ഫോണ്‍ ബിസിനസ്‌ മേടിക്കാന്‍ 1 വര്‍ഷം മുന്‍പേ അദ്ദേഹം തീരുമാനിച്ചതായിരുന്നു. പക്ഷെ അദ്ദേഹത്തിന് തിരിച്ചടിയായി മൈക്രോസോഫ്റ്റ് നോക്കിയ ഫോണും, സര്‍വീസ് യുനിറ്റ്സും മേടിച്ചു. അതുകൊണ്ട് തന്നെ അദേഹത്തിന്റെ മുന്‍പില്‍ ഉണ്ടായിരുന്ന ഏറ്റവും നല്ല വഴി പുതിയ കമ്പനി തുടങ്ങുക എന്നത് തന്നെ ആയിരുന്നു. അങ്ങനെ ആണ് “ന്യൂകിയ” എത്തുന്നത്‌.
നിലവില്‍ ,പഴയ നോക്കിയ ജീവനക്കാരെ ഉള്ള്പെടുത്തി സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി ആണ് ന്യൂകിയ .പക്ഷെ, R&D ടീമിനെ ഫിന്‍ലണ്ടില്‍ തന്നെ നിലനിര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്. ഉപഭോക്ടക്കള്‍ക്ക് ന്യൂകിയയുടെ ആദ്യത്തെ ഫോണ്‍ ഈ വര്‍ഷം തന്നെ പ്രതീക്ഷിക്കാം, മാത്രമല്ല അവര്‍ ഏഷ്യ മാര്‍ക്കറ്റ്‌ കേന്ദ്രീകരിച്ചാണ് ഫോണ്‍ ഇറക്കുന്നത്‌.നോക്കിയയുടെ പഴയ കാല പ്രതാപം ആന്‍ഡ്രോയിഡ്നു തിരികെ കൊണ്ട് വരന്‍ ആകുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

സാംസങ്ങ് ഗ്യാലക്സി എസ് 5 ഈ ഏപ്രിലില്‍ : RUMOUR MILL


ഇന്റര്‍നെറ്റില്‍ ഗ്യാലക്സി എസ് 5 നെ കുറിച്ച് വളരെയേറെ വാര്‍ത്തകള്‍ കേട്ട് തുടങ്ങിയിട്ട് നാള്‍ ഏറെ ആയി. ഗ്യാലക്സി എസ് 5 നെ കുറിച്ച് ഏറ്റവും പുതിയ വാര്‍ത്ത‍ വന്നിരിക്കുന്നത് കൊറിയ ആസ്ഥാനമായ കമ്പനിയുടെ മൊബൈല്‍ ബിസിനസ്‌ എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് ലീ യെങ്ങ് ഹീയില്‍ നിന്നാണ് . സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ് ഷിപ്‌ ( മോഡല്‍ ) ഏപ്രിലില്‍ ഇറങ്ങും എന്ന് ബ്ലൂംബെര്‍ഗ് ഡോട്ട് കോം എന്ന സൈറ്റിനു നല്കിയ അഭിമുഘത്തില്‍ അദ്ദേഹം പറഞ്ഞു .ഐ ഫോണിന്റെ ഫിന്‍ഗര്‍ ഐ ഡി ടെക്നോളജിയെ മറികടക്കാനായി ഐ സ്കാനര്‍ ടെക്നോളജി പരീക്ഷിക്കാന്‍ ആണു കമ്പനി ശ്രമിക്കുന്നത്. കമ്പനി ദിസ്റൊപ്പിയന്‍ ടെക്നോളജി പരീക്ഷിക്കും എന്ന് ആരേലും മനസ്സില് കരുതുന്നുണ്ടെങ്കില്‍ ആ ചിന്ത ആസ്ഥാനതല്ല . ഇങ്ങനെ പോയാല്‍ , ഫോണ്‍ അണ്‍ ലോക്ക് ചെയ്യാന്‍ രക്ത സാമ്പിളുകൾ വേണ്ടി വരുന്ന കാലം വിദൂരത്തല്ല .എസ് 5 നോടൊപ്പം സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ വാച്ച് ഗ്യാലക്സി ഗിയറും വിപണിയില്‍ എത്തും എന്ന് ബ്ലൂം ബെര്‍ഗ് സൂചിപ്പിക്കുന്നു .ഉപഭോക്താക്കളുടെ ആവശ്യത്തിനു അനുസരിച്ച് വിവിധ ഡിസൈനുകളില്‍ ഫോണ്‍ ലഭ്യമാകും എന്നും അവര്‍ അവകാശപ്പെടുന്നു .പക്ഷെ , എസ് 5 ന്റെ ബോഡിയെ കുറിച്ച് ഒരു വിവരവും കമ്പനി പുറത്തു വിട്ടട്ടില്ല .

സാംസങ്ങ് ഗ്യാലക്സി എസ് 5 ഈ ഏപ്രിലില്‍ : RUMOUR MILL


ഇന്റര്‍നെറ്റില്‍ ഗ്യാലക്സി എസ് 5 നെ കുറിച്ച് വളരെയേറെ വാര്‍ത്തകള്‍ കേട്ട് തുടങ്ങിയിട്ട് നാള്‍ ഏറെ ആയി. ഗ്യാലക്സി എസ് 5 നെ കുറിച്ച് ഏറ്റവും പുതിയ വാര്‍ത്ത‍ വന്നിരിക്കുന്നത് കൊറിയ ആസ്ഥാനമായ കമ്പനിയുടെ മൊബൈല്‍ ബിസിനസ്‌ എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് ലീ യെങ്ങ് ഹീയില്‍ നിന്നാണ് . സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ് ഷിപ്‌ ( മോഡല്‍ ) ഏപ്രിലില്‍ ഇറങ്ങും എന്ന് ബ്ലൂംബെര്‍ഗ് ഡോട്ട് കോം എന്ന സൈറ്റിനു നല്കിയ അഭിമുഘത്തില്‍ അദ്ദേഹം പറഞ്ഞു .ഐ ഫോണിന്റെ ഫിന്‍ഗര്‍ ഐ ഡി ടെക്നോളജിയെ മറികടക്കാനായി ഐ സ്കാനര്‍ ടെക്നോളജി പരീക്ഷിക്കാന്‍ ആണു കമ്പനി ശ്രമിക്കുന്നത്. കമ്പനി ദിസ്റൊപ്പിയന്‍ ടെക്നോളജി പരീക്ഷിക്കും എന്ന് ആരേലും മനസ്സില് കരുതുന്നുണ്ടെങ്കില്‍ ആ ചിന്ത ആസ്ഥാനതല്ല . ഇങ്ങനെ പോയാല്‍ , ഫോണ്‍ അണ്‍ ലോക്ക് ചെയ്യാന്‍ രക്ത സാമ്പിളുകൾ വേണ്ടി വരുന്ന കാലം വിദൂരത്തല്ല .എസ് 5 നോടൊപ്പം സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ വാച്ച് ഗ്യാലക്സി ഗിയറും വിപണിയില്‍ എത്തും എന്ന് ബ്ലൂം ബെര്‍ഗ് സൂചിപ്പിക്കുന്നു .ഉപഭോക്താക്കളുടെ ആവശ്യത്തിനു അനുസരിച്ച് വിവിധ ഡിസൈനുകളില്‍ ഫോണ്‍ ലഭ്യമാകും എന്നും അവര്‍ അവകാശപ്പെടുന്നു .പക്ഷെ , എസ് 5 ന്റെ ബോഡിയെ കുറിച്ച് ഒരു വിവരവും കമ്പനി പുറത്തു വിട്ടട്ടില്ല .

Tips for PSC Applicants :::Questions and Answers

PSC GURU

Questions and Answers|Notifications|Rank list

What is PSC ?

Tips for PSC Applicants
Apply only in response to notifications published in the Gazette.
Don’t leave any column unfilled. Incomplete application will be rejected. 
Your age for the selection will be calculated as on the 1st day of January of the year in which the Notification for the selection is published. Relaxation of 5 years in the case of SC/ST candidates and 3 years in the case of OBC candidates is allowed in the upper age limit. 
Make sure that you have acquired the prescribed qualification and experience on or before the last date stipulated for the receipt of the application. 
You are not allowed to submit application to more than one District in respect of District-wise selections if the notification issued is for more than one district. 
Note down the bar code number of the application for future reference. 
Documents to prove Qualification, Age, Community etc have to be produced as and when called for. 

Tips for PSC Applicants :::Questions and Answers

PSC GURU

Questions and Answers|Notifications|Rank list

What is PSC ?

Tips for PSC Applicants
Apply only in response to notifications published in the Gazette.
Don’t leave any column unfilled. Incomplete application will be rejected. 
Your age for the selection will be calculated as on the 1st day of January of the year in which the Notification for the selection is published. Relaxation of 5 years in the case of SC/ST candidates and 3 years in the case of OBC candidates is allowed in the upper age limit. 
Make sure that you have acquired the prescribed qualification and experience on or before the last date stipulated for the receipt of the application. 
You are not allowed to submit application to more than one District in respect of District-wise selections if the notification issued is for more than one district. 
Note down the bar code number of the application for future reference. 
Documents to prove Qualification, Age, Community etc have to be produced as and when called for. 

KERALA PSC ONE TIME REGISTRATION instructions

                                                              PSC GURU -PSC.change2smart.com -PSC GURU
How to Register PSC Onetime, KERALA PSC ONE TIME REGISTRATION, PSC GURU, 

PSC GURU

Questions and Answers|Notifications|Rank list

What is PSC ?

KERALA PSC ONE TIME REGISTRATION

How to Register in PSC Onetime Registration ???
Step by Step Instructions

Read this in മലയാളം


Please Ensure Your Digital Photo and Signature with the following guidelines. 
PHOTO (You Can Change your Profile Photo 5 times in a calendar Year)
  • Minimum Size of Photo :- 30 KB
  • Width :-  150 Pixels
  • Height :- 200 Pixels
  • Image Type :- JPG
  • ENTER THE NAME OF THE CANDIDATES AND DATE OF PHOTO TAKEN AT THE BOTTOM. DATE OF PHOTO TAKEN AT THE BOTTOM MUST BE AFTER 31-12-2010.
  • Face and Shoulder portion of the candidates should be clear in the Photo.
  • The file size of photograph shouldn't exceed 30KB.
  • Face should be position in center of the Photo.
  • Eyes should be clearly visible.
  • Background Should be in White or Light Colours.
  • Hats (Religious hats Excluded) Glass and Goggles  should be avoided.
SIGNATURE
  • Maximum Size - 30 KB
  • Width - 150 Pixels
  • Height - 100 Pixels
  • Image Type - JPG
IF Your Photo/Signature  is not in scale then Click Here for Re-size it  


STEP 1 :- Open the Link Here 
STEP 2 :- Click on the New Registration / Sign Up Button to start your One Time Registration Procedural.



STEP 3 :- Appear New Page Containing a warning " Please check whether your Photograph bears your Name and Date of Photo Taken. Your application will be summarily rejected (non appeal able) , if the photograph does not bear your name and date of taken." check I Agree Box. 








STEP 4 :- Upload Your Photograph with the Specification Requirements. Click on Choose File button and then select destination folder and select Image File. If your Photograph is not in the prescribed format it will be rejected with error Messages like "Face Not at the Center',"Width Height ratio violation","File size is too big' etc... You can correct File Size Problem easily. Check the Right Side of Current Page you can see "HELP ME TO RE-SIZE THE IMAGE" link. 
Click There Appear the Left Side Image. Resize Your Image There and from There you can directly uploaded from there











Important Note for Physically Handicapped Candidates :-  Physically Handicapped Candidates with face deformation would not be able to upload their photo successfully since the upload photo will be analysed for the posture, position etc.. The candidates with such deformities can bypass this analysis on accepting the following declaration. Bypassing the face Detection by other candidates shall lead to invalidation. Check Tick mark to I have face deformity. Then appear this message " Bypassing the Face Detection is allowed only for candidates with physical deformity in their face. Bypassing Face Detection by other candidates shall lead to invalidation " Press OK to complete it.


STEP 5 :- Upload Your Signature with the Specification Requirements. Click on Choose File button and then select destination folder and select Image File. 


STEP 6 :- Next steps is to fill personal details of the candidates
PLEASE TAKE CARE OF THESE DETAILS IS CORRECT. PSC WILL NOT ALLOW TO EDIT THESE DETAILS.1. ENTER YOUR NAME
2. ENTER YOUR DATE OF BIRTH
3. ENTER YOUR GENDER
4. ENTER YOUR RELIGION
5. ENTER YOUR CASTE
6. ENTER YOUR SUB CAST
7. ENTER YOUR RESERVATION GROUP
8. ENTER YOUR FATHER'S NAME
9. ENTER YOUR MOTHER'S NAME
10. ENTER YOUR GUARDIAN'S NAME
11. ENTER YOUR SPOUSE'S NAME
12. ENTER YOUR IDENTIFICATION MARKS
13. ENTER YOUR NATIONALITY
14. ENTER YOUR NATIVE STATE
15. ENTER YOUR NATIVE DISTRICT
16. ENTER YOUR NATIVE TALUK
17. ENTER YOUR LOCAL BODY TYPE
18. ENTER YOUR LOCAL BODY
19. ENTER YOUR VILLAGE
20. ENTER YOUR ID PROOF
21. ENTER YOUR ID PROOF DETAILS
22. ENTER YOUR HEIGHT (IN CM)
23. ENTER YOUR PERMANENT  ADDRESS
24. ENTER YOUR HOUSE NAME/ NUMBER
25. ENTER YOUR STREET/PLACE/CITY
26. ENTER YOUR DISTRICT
27. ENTER YOUR POST OFFICE PINCODE
28. ENTER YOUR COMMUNICATION ADDRESS (IF SAME AS ABOVE CHECK IT )
29. ENTER YOUR E-MAIL ID
30. ENTER YOUR MOBILE PHONE NUMBER
32. ENTER YOUR USER ID (CONFIRM YOUR ID)
33. ENTER YOUR PASSWORD (CONFIRM YOUR PASSWORD)

PLEASE REMEMBER USER ID AND PASSWORD FOR FUTURE LOG IN FOR APPLYING POSTS

Put tick mark on I agree and then Click Next button.

STEP 7 :- You have successfully finished  Kerala PSC On-time Registration. You will receive SMS with user ID and other details in your Mobile Phone Number.

UPDATE FOLLOWING INFORMATION BEFORE APPLYING POST

1. Add Education Qualifications :- click the ADD button to add Educational Qualification one by one, staring from 10th STD onwords. Be Ready with Certificates as you have to add details like Registration Number, Board/University, Date and Year of Passing.
2. Add Languages you know include your Mother Tongue
3. Land line Number
4. Experience's :- Add Your Work Experience Details
5. Weightage and Preferences :-  Add Your Weightage details like Physical disabilities, Sports, Ex-Service,NCC etc and Preferences include service candidate, wife of javan etc..
6. Declarations :- Here you will get Questions with Yes/No Answer format.

CLICK HERE FOR 1 TIME REGISTRATION 

Do You LOST ONETIME REGISTRATION USERID / PASSWORD ????
How to Apply 4 a Post Through One-time Registration

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

Archive

PGA Head Teaching Professional

Blog Archive

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google